<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3385823054279571188</id><updated>2012-02-16T14:28:49.510+05:30</updated><title type='text'>എന്‍റെ "V" കൃതികള്‍.</title><subtitle type='html'>The Way Of Expressing Myself.</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://harivilloor.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default?max-results=100'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>85</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3385823054279571188.post-6878739831463767711</id><published>2012-01-28T11:56:00.001+05:30</published><updated>2012-01-28T11:56:37.911+05:30</updated><title type='text'>പ്രസവം.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഈ മുറിയില്‍ &lt;br /&gt;ഞാനൊറ്റയ്ക്കാണിന്ന്.&lt;br /&gt;ഏകാന്തത തേടി &lt;br /&gt;അവള്‍ അപ്പുറത്തുണ്ട്. &lt;br /&gt;ആ ചെറുമയക്കത്തില്‍ &lt;br /&gt;അവളുടെ ഞരക്കങ്ങളും &lt;br /&gt;മൂളലുകളും കേട്ടു ഞാന്‍. &lt;br /&gt;ഓ, ഞാനത് മറന്നു. &lt;br /&gt;ഇന്നവളുടെ പ്രസവമാണല്ലോ.&amp;nbsp; &lt;br /&gt;ഇങ്ങനെ ഒറ്റയ്ക്കുള്ള രാത്രികള്‍ &lt;br /&gt;അവള്‍ക്ക് പ്രസവത്തിനേതാണ്‌. &lt;br /&gt;ആ ഞരക്കങ്ങള്‍ക്കും &lt;br /&gt;മൂളലുകള്‍ക്കുമവസാനം;&amp;nbsp; &lt;br /&gt;നാളെ താരാട്ടുപാടാനും &lt;br /&gt;തൊട്ടിലാട്ടാനുമായ്‌ &lt;br /&gt;ഒരു കുഞ്ഞു ജനിക്കും;&amp;nbsp; &lt;br /&gt;ഒരു കുഞ്ഞു കവിത. &lt;br /&gt;അതവളുടെ കുഞ്ഞാണ്‌, &lt;br /&gt;ആത്മസംഘര്‍ഷങ്ങളുടെ കുഞ്ഞ്. &lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-6878739831463767711?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/6878739831463767711/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2012/01/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/6878739831463767711'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/6878739831463767711'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2012/01/blog-post.html' title='പ്രസവം.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-3393015900642839473</id><published>2011-12-19T23:16:00.003+05:30</published><updated>2011-12-19T23:16:34.075+05:30</updated><title type='text'>അടിയന്തിരം.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഈ അടിയന്തിരത്തിന്‌ &lt;br /&gt;നിങ്ങളെത്തണം.&amp;nbsp; &lt;br /&gt;വിളിക്കില്ല നിങ്ങളാരെയും&amp;nbsp; &lt;br /&gt;പക്ഷേ കേട്ടറിഞ്ഞെത്തണം. &lt;br /&gt;&lt;br /&gt;ഇവിടെയിന്നിഡലിയും &lt;br /&gt;സാമ്പാറുമില്ല;&amp;nbsp; &lt;br /&gt;ഇലയില്‍ വിളമ്പാന്‍ &lt;br /&gt;പ്രഥമനില്ല. &lt;br /&gt;&lt;br /&gt;കാരണമിതെന്‍റെ...&lt;br /&gt;ഇതെന്‍റെ..... &lt;br /&gt;പ്രണയത്തിന്നടിയന്തിരം; &lt;br /&gt;എന്നാത്മാവിന്നടിയന്തിരം. &lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-3393015900642839473?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/3393015900642839473/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/12/blog-post_19.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/3393015900642839473'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/3393015900642839473'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/12/blog-post_19.html' title='അടിയന്തിരം.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-4057086085833896539</id><published>2011-12-16T22:29:00.000+05:30</published><updated>2011-12-16T22:29:25.009+05:30</updated><title type='text'>കാലത്തിന്‍റെ പോക്ക്!!!!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഒരു മിസ്ഡ് കോളായി, &lt;br /&gt;പിന്നെയൊരു സന്ദേശമായി, &lt;br /&gt;ഒരു ശബ്ദസാന്നിധ്യമായി, &lt;br /&gt;അവനെന്നില്‍ ചേക്കേറി. &lt;br /&gt;&lt;br /&gt;അങ്ങനെ കുറേകാലം &lt;br /&gt;ഒരേ ചില്ലയില്‍ കഴിയാന്‍ &lt;br /&gt;വിധിക്കപ്പെട്ട വെറുമൊരു &lt;br /&gt;കിളിയായ്‌ മാറിയവന്‍. &lt;br /&gt;&lt;br /&gt;പിന്നെപ്പോഴോ ചില്ലമാറി, &lt;br /&gt;ചോദിച്ചപ്പോഴാണറിഞ്ഞത് &lt;br /&gt;അവന്‍റെയതേ നെറ്റ്‌വര്‍ക്കില്‍ &lt;br /&gt;ഔട്ട്ഗോയിംഗ് ഫ്രീയാണത്രേ. &lt;br /&gt;&lt;br /&gt;എന്തുകൊണ്ടോ എന്‍റെ സിമ്മിന്‌ &lt;br /&gt;മഞ്ഞ നിറവും &lt;br /&gt;അവന്‍റേതിന്‌ ചുവന്ന നിറവും. &lt;br /&gt;കാലത്തിന്‍റെ പോക്ക് നോക്കണേ.... ...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-4057086085833896539?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/4057086085833896539/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/12/blog-post_16.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4057086085833896539'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4057086085833896539'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/12/blog-post_16.html' title='കാലത്തിന്‍റെ പോക്ക്!!!!'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-5469267842092279597</id><published>2011-12-10T00:00:00.001+05:30</published><updated>2011-12-10T00:00:45.163+05:30</updated><title type='text'>മൗസ് ക്ലിക്ക്.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;എന്നിലേക്കാദ്യമായവള്‍‍ വന്നത്&lt;br /&gt;ഒരു നല്ല മൗസ് ക്ലിക്കിലായിരിന്നു. &lt;br /&gt;പരസ്പ്പരമറിഞ്ഞതുമടുത്തതും, പിന്നെ&amp;nbsp; &lt;br /&gt;അകലാന്‍ കഴിയില്ലെന്നോര്‍ത്തതും &lt;br /&gt;പിന്നെ ഞങ്ങളൊന്നായ് മാറിയതും &lt;br /&gt;ഇന്നലത്തെപ്പോലെയോര്‍ക്കുന്നു ഞാന്‍. &lt;br /&gt;&lt;br /&gt;ഇരുധ്രുവങ്ങളിലായിരുന്നെങ്കിലും &lt;br /&gt;ഞങ്ങളൊന്നായിരുന്നെന്തിനുമേതിനും. &lt;br /&gt;ഉണ്ണാനുറങ്ങാനങ്ങനൊരോന്നിനും &lt;br /&gt;ഞങ്ങളൊരുമിച്ചുണ്ടായിരിന്നു. &lt;br /&gt;&lt;br /&gt;പരസ്പ്പരം കാണാതെ സ്നേഹിച്ചവര്‍ &lt;br /&gt;ഞങ്ങള്‍; കാണാതെ പരസ്പ്പരമറിഞ്ഞവര്‍ &lt;br /&gt;ഞങ്ങള്‍; അവിടെയുമിവിടെയുമാണെങ്കിലും &lt;br /&gt;ഒരു കട്ടിലിലൊന്നായ് മാറിയവര്‍ ഞങ്ങള്‍. &lt;br /&gt;&lt;br /&gt;ഇന്ന് ഞാനേകനാണീ വീഥിയില്‍; &lt;br /&gt;കൂട്ടിനായില്ലവളിന്നെന്‍റെ കൂടെ. &lt;br /&gt;ഞാനറിഞ്ഞത് തെറ്റായിരുന്നെന്ന്, ഒരു &lt;br /&gt;മൗസ് ക്ലിക്കാലവള്‍ തെളിയിച്ചു.&amp;nbsp; &lt;br /&gt;എന്തിനേറെ പറയുന്നു, ഞങ്ങള്‍ &lt;br /&gt;പരസ്പ്പരം അറിയാതെയിന്നുമറിയുന്നു.&amp;nbsp; &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-5469267842092279597?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/5469267842092279597/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/12/blog-post_10.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5469267842092279597'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5469267842092279597'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/12/blog-post_10.html' title='മൗസ് ക്ലിക്ക്.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-3154611015458688145</id><published>2011-12-02T13:29:00.001+05:30</published><updated>2011-12-02T13:30:38.577+05:30</updated><title type='text'>മാഷും പിന്നെ സാറും.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;വെള്ള മുണ്ടുടുത്ത്&lt;br /&gt;മുഴുക്കൈയ്യന്‍ ഉടുപ്പുമിട്ട് &lt;br /&gt;തേഞ്ഞ റബ്ബര്‍ ചെരുപ്പുമിട്ട്&amp;nbsp; &lt;br /&gt;കൈയ്യിലൊരു കാലന്‍ കുടയുമായ്&amp;nbsp; &lt;br /&gt;സ്കൂളിന്‍റെ പടികടന്നാ നടന്നു &lt;br /&gt;നീങ്ങുന്നതാണെന്‍റെ മാഷ്. &lt;br /&gt;&lt;br /&gt;&lt;br /&gt;ടൈറ്റ് ജീന്‍‍സുമിട്ട് &lt;br /&gt;ലൊ ലെങ്ത് ഷര്‍ട്ടുമിട്ട് &lt;br /&gt;ബ്രാന്‍ഡഡ് ലെതര്‍ ഷൂവുമിട്ട് &lt;br /&gt;കൈയ്യിലൊരു ലാപ്ടോപ്പുമായ്&lt;br /&gt;ആ നാല്‍ചക്ര വാഹനത്തില്‍ &lt;br /&gt;വന്നിറങ്ങുന്നതാണെന്‍റെ സാറ്‌. &lt;br /&gt;&lt;br /&gt;&lt;br /&gt;അന്നത്തെ മാഷിന്‍റെയര്‍ത്ഥം&amp;nbsp;&amp;nbsp; &lt;br /&gt;വിദ്യ, വിവേകം പകര്‍ന്നു തരുന്നവന്‍; &lt;br /&gt;ഇന്നത്തെ സാറെന്നാലോ &lt;br /&gt;ചാരിത്ര്യം കവര്‍ന്നെടുക്കുന്നവന്‍. &lt;br /&gt;&lt;br /&gt;&lt;br /&gt;ഇതീ കാലത്തിന്‍റെ മാറ്റം; &lt;br /&gt;‍നമ്മുടെ കാഴ്ചപ്പാടിന്‍റെ മാറ്റം. &lt;br /&gt;പുരോഗമിക്കുന്നീ ലോകത്തില്‍ &lt;br /&gt;അധ:പതിക്കുന്നൊരു കൂട്ടര്‍. &lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-3154611015458688145?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/3154611015458688145/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/12/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/3154611015458688145'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/3154611015458688145'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/12/blog-post.html' title='മാഷും പിന്നെ സാറും.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-2116331085716267702</id><published>2011-10-11T11:58:00.001+05:30</published><updated>2011-10-11T11:58:32.468+05:30</updated><title type='text'>അച്ഛന്‍റെ ഉറക്കം.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;നിനക്കെങ്ങനെയുറങ്ങാന്‍ കഴിയുന്നു &lt;br /&gt;ലവലേശം ചലിക്കാതെ, മിഴികളനക്കാതെ. &lt;br /&gt;നീ ഇന്നലെ തന്നയാ പായസം കഴിച്ചില്ല; &lt;br /&gt;രാവിലെ കഴിക്കുവാന്‍ മാറ്റിവച്ചിട്ടുണ്ട്. &lt;br /&gt;കണ്ണീരോടിന്നലെ നീ അതു കഴിച്ചതും; &lt;br /&gt;കഴിക്കാനായെന്നെ&amp;nbsp; നിര്‍ബന്ധിച്ചതും. &lt;br /&gt;എന്തുകൊണ്ടാണെന്നറിയില്ലയപ്പോഴും &lt;br /&gt;കണ്ണുനീരരുവികള്‍ ഒഴുകിയിരുന്നല്ലോ. &lt;br /&gt;നിന്‍റെ ഹൃദയമിടിപ്പിന്‍റെ പെരുമ്പറ കേട്ടെന്‍റെ &lt;br /&gt;ആ ചെറുമയക്കവും എങ്ങോ പൊയ്പ്പോയി. &lt;br /&gt;പിന്നെയിടയ്ക്കൊന്നു മയങ്ങാന്‍ തുടങ്ങവേ &lt;br /&gt;ഞെട്ടിയുണര്‍ന്നു നിന്‍ ദന്താക്രോശത്താല്‍. &lt;br /&gt;ദു:സ്വപ്നം കണ്ട് നീ പേടിച്ചതാകുമോ; അതോ &lt;br /&gt;എന്നെ കളിപ്പിക്കാന്‍ നീതന്നെ ചെയ്തതോ?&lt;br /&gt;പിന്നെ ഞാനൊന്നുമറിഞ്ഞില്ലുറങ്ങിപ്പോയ്; &lt;br /&gt;നിന്‍ മാറില്‍ മുഖം ചേര്‍ത്തങ്ങനെ കിടന്നു ഞാന്‍. &lt;br /&gt;അച്ഛാ, എണീല്‍ക്കുക ഇന്നെന്‍റെ പിറന്നാള്‌; &lt;br /&gt;നീ തന്ന പായസം കള്ളിപ്പൂച്ച കുടിച്ചു പോയ്. &lt;br /&gt;എന്താണെന്നറിയില്ല, ആ പൂച്ചയുമുറങ്ങുന്നു; &lt;br /&gt;ലവലേശം ചലിക്കാതെ, മിഴികളനക്കാതെ. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-2116331085716267702?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/2116331085716267702/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/10/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/2116331085716267702'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/2116331085716267702'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/10/blog-post.html' title='അച്ഛന്‍റെ ഉറക്കം.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-7804737941177255328</id><published>2011-09-27T16:10:00.003+05:30</published><updated>2011-09-27T16:10:43.678+05:30</updated><title type='text'>ഞാന്‍ ആരായിരിന്നു?</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: justify;"&gt;&lt;span style="font-size: small;"&gt;ഇനി ഞാന്‍ പറയാന്‍ പോകുന്നത് എന്‍റെ കഥയാണ്‌. അതില്‍ നിങ്ങള്‍ക്ക് ചോദിക്കാന്‍ ഒരുപാടുണ്ടാകും. തെറ്റുകളും ശരികളൂം ചൂണ്ടിക്കാണിക്കാം, ആക്ഷേപിക്കാം, കല്ലെറിയാം, നല്ലതെന്ന് തോന്നിയാല്‍ അനുമോദിക്കാം. പക്ഷേ അതിനു മുന്‍പ് ഒന്നോര്‍ക്കുക. ഞാനും നിങ്ങളെ പോലെ വികാര-വിചാരങ്ങളൂള്ള മനുഷ്യരാണെന്ന്. നിങ്ങളില്‍ തെറ്റു ചെയ്യാത്തവര്‍ എന്നെ കല്ലെറിയൂ എന്ന് ഞാന്‍ പറയില്ല, കാരണം തെറ്റു ചെയ്യാത്തവരായി ആരുണ്ട്? എന്നെപ്പറ്റി ഞാന്‍ നിങ്ങളോട് പറയുന്നതിനു മുന്‍പേ നിങ്ങള്‍ നിങ്ങള്‍ക്കറിയാവുന്ന എന്നെ നിങ്ങളോര്‍ക്കുക. ഞാന്‍ പറയുന്ന എന്നേയും നിങ്ങള്‍ക്കറിയാവുന്ന എന്നേയും ഒരിക്കലും ഒരു താരതമ്യം ചെയ്യാതിരിക്കുക. നിങ്ങളെന്നോട് ചെയ്യുന്ന ഒരു കാരുണ്യമാകുമത്. എനിക്കറിയാം. നിങ്ങള്‍ ബോറടിച്ച് തുടങ്ങിയിരിക്കുന്നു. ഇവന്‍ വെറുതേ കാര്യങ്ങള്‍ വലിച്ചു നീട്ടി കൊണ്ട് പോകുന്നു. അടുത്ത ചൂടന്‍ രംഗം കാണാന്‍ ഇരിക്കുന്ന പ്രേക്ഷകന്‍റെ മനസ്സാണ് നിങ്ങള്‍ക്കിപ്പോള്‍. ഒന്നോര്‍ക്കുക, ഇതൊരു സിനിമയല്ല. എന്‍റെ പച്ചയായ ജീവിതമാണ്‌ പറയാന്‍ പോകുന്നത്. അതില്‍ തകര്‍ന്നടിയുന്നത് ഒരുപക്ഷേ പല ജീവിതങ്ങളാകാം; അല്ലെങ്കില്‍ ഞാന്‍ തന്നെയാകാം. നാളെ ഒരുപക്ഷേ എന്ന് കണ്ടെന്ന് വരില്ല. ഒരു സുനാമി പോലെ എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞെന്ന് വരാം. ചിലപ്പോള്‍ അതില്‍ നിന്നും രക്ഷപെട്ട ഒരു കുഞ്ഞ് വഞ്ചിയെപ്പോലെ ഞാന്‍ ഉയര്‍ത്തെഴുന്നേറ്റെന്നും വരാം. ഒന്നിനും ഒരുറപ്പില്ലാത്ത ജീവിതം. വീണ്ടും നിങ്ങള്‍ക്ക് ബോറടിച്ച് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ കണ്ണുകളീലെ മയക്കം അതാണ്‌ കാണിക്കുന്നത്. ഇല്ല, ഇനി താമസിപ്പിക്കുന്നില്ല. ഞാന്‍ പറയട്ടെ എന്നേപ്പറ്റി.... &lt;br /&gt;&lt;br /&gt;&lt;br /&gt;എന്‍റെ പേര്‌..... പേര്‌........ പേരെന്തായിരിന്നു? സ്ഥലം..... ഇല്ല, അതും ഓര്‍മ്മയില്ല. എനിക്കെന്തോ സംഭവിച്ചിരിക്കുന്നു. ഇല്ലാ, എനിക്കൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല. അയ്യോ, എന്‍റെ ഇന്നലെകള്‍ എന്നെ വിട്ട് പോയിരിക്കുന്നു. എനിക്കറിയാം. നിങ്ങളുടെ ക്ഷമ കൈവിട്ടു പോയിരിക്കുന്നു. ആ ചൂടന്‍ രംഗം കട്ട് ചെയ്തവന്‍റെ അച്ഛന്‌ വിളിക്കുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ഇന്നലെകളില്ലാത്ത ഞാന്‍ ഇനി എന്ത് പറയുവാന്‍. ഇനി എന്നെ ഞാനറിയുവാന്‍&amp;nbsp; നിങ്ങള്‍ പറയൂ, ആരായിരിന്നു നിങ്ങളറിയുന്ന ഈ ഞാന്‍? &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-7804737941177255328?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/7804737941177255328/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/09/blog-post_27.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/7804737941177255328'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/7804737941177255328'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/09/blog-post_27.html' title='ഞാന്‍ ആരായിരിന്നു?'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-7579143949585679790</id><published>2011-09-24T18:58:00.000+05:30</published><updated>2011-09-24T18:58:04.588+05:30</updated><title type='text'>മറന്നു പോയ ഭൂതകാലം.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-weight: normal; text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;ആ പാതിരാത്രിയില്‍ ഞാന്‍ ആ വാതിലില്‍ മുട്ടുമ്പോള്‍ ആരാവും അത് തുറക്കുക എന്ന് സംശയമുണ്ടായിരിന്നു. അച്ഛനാകുമോ? എങ്കില്‍ പ്രശ്നം രൂക്ഷമാകും. വാതില്‍ തുറന്ന് ഉറക്കച്ചവിടോടെ "നീയെന്താ ഇത്ര താമസിച്ചേ" എന്ന ചോദ്യവുമായി അമ്മ. ഞാന്‍ അല്പം വെളിച്ചത്തേയ്ക്ക് നീങ്ങി നിന്നു. ഉറക്കച്ചവിടില്‍ നിന്നും മാറി അമ്മയുടെ കണ്ണൂകളില്‍ ഒരത്ഭുത ഭാവം. "ആരാ മോനേ കൂടെയുള്ളത്, എന്തായാലും അകത്തേയ്ക്ക് വാ" എന്ന് പറഞ്ഞ് അമ്മ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. "അമ്മേ, ഇത് പ്രീയ; ഒരു ജീവിതം രക്ഷിക്കുവാന്‍ വേണ്ടി ഞാനിവളെ എന്‍റെ കൂടെ കൂട്ടിക്കൊണ്ട് പോരുന്നു. അമ്മ ക്ഷമിക്കണം". എങ്ങനേയോ ഞാനത് പറഞ്ഞൊപ്പിച്ചു എങ്കിലും ആ ശബ്ദത്തിനൊരു വിറയലുണ്ടായിരിന്നു. അമ്മ ഒരു നിമിഷം ഒന്ന് തിരിഞ്ഞ് നോക്കി. എന്താണാ കണ്ണൂകളീലെ ഭാവം എന്ന് അറിയാന്‍ കഴിയുന്നില്ല. അമ്മയുടെ മുഖം അപ്പോഴും ഇരുട്ടിലായിരുന്നു. പിന്നെ ഒന്നും പറയാതെ അമ്മ അകത്തേയ്ക്ക് പോയി. എനിക്കറിയാം, അമ്മയുടെ മനസ്സ് എരിയുകയാണിപ്പോള്‍. ഒറ്റ മകന്‍റെ വിവാഹം സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കുറേ കാലമായിരിക്കുന്നു ആ വൃദ്ധമനസ്സ്. അതേ സ്വപ്നവുമായി അകത്തെ മുറിയില്‍ ഒരു പുസ്തകവും മാറില്‍ അമര്‍ത്തി ഒരു വൃദ്ധന്‍ ആ ചാരു കസേരയില്‍ കിടപ്പുണ്ടാകും ഇപ്പോള്‍. പുറത്തു നിന്നും ഹാളിലേയ്ക്ക് കയറി, വലതു കാല്‍ വച്ച്. അകത്തെ മുറിയില്‍ വെട്ടം പരന്നു. സാവധാനം, തലമുടിയൊക്കെ നരച്ച ഒരു രൂപം ഹാളിലേയ്ക്ക് വന്നു. അച്ഛന്‍. കൂടെ അമ്മയുമുണ്ട്. ഞാന്‍ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അച്ഛന്‍റെ നിഴലായി അമ്മയുമുണ്ടല്ലോ? തലയുയര്‍ത്തി രണ്ട് പേരേയും ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ വീണ്ടും അകത്തേയ്ക്ക്. എന്തു ചെയ്യണമെന്നറിയാതെ ആ സോഫയില്‍ ഇരുന്നു. പിന്നീടെപ്പോഴാണ്‌ രണ്ടു പേരും മയക്കത്തിലേക്ക് വഴുതി വീണതെന്നറിയില്ല. ഉറക്കം ഉണരുമ്പോള്‍ ഒരു പുതപ്പ് കൊണ്ട് മൂടിയിട്ടുണ്ട് ശരീരം. അമ്മയാകും.&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-weight: normal; text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-weight: normal; text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-weight: normal; text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt; അടുക്കളയില്‍ പാത്രങ്ങളുടെ വര്‍ത്തമാനം കേള്‍ക്കാം. "കുളിച്ച് വരൂ, പ്രാതല്‍ കഴിക്കാം". അമ്മയുടെ ശബ്ദം. എങ്ങനെ അവരെ അഭിമുഖീകരിക്കും എന്നതായിരിന്നു എന്‍റെ പ്രശ്നം. ഞാന്‍ കുളിച്ചിറങ്ങിയപ്പോള്‍ അവള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരിന്നു. കുളീച്ചിട്ട് മാറിയുടുക്കാന്‍ വസ്ത്രമില്ല. തല്‍ക്കാലം എന്‍റെ ഒരു പൈജാമയും ജുബ്ബയും കൊടുക്കാം. അവള്‍ കുളീച്ച് തോര്‍ത്തിയിട്ട് നോക്കിയപ്പോള്‍ കുളിമുടിയുടെ വാതിലില്‍ ഒരു സാരി. അമ്മയാകും. അല്ലാതാര്‌? പ്രാതല്‍ കഴിക്കാനിരുന്നപ്പോഴാണ്‌ ആദ്യമായി അവളെപ്പറ്റി അച്ഛന്‍ ശബ്ദിച്ചത്. അമ്മ ഒരു നിശബ്ദ സിനിമയിലെ കഥാപാത്രം പോലെ ഇടയ്ക്കിടയ്ക്ക് അവളെ നോക്കുന്നുണ്ടായിരിന്നു. "ഇ പെണ്‍കുട്ടി ആരാണെന്നോ ഏതാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഇവളുടെ ജാതിയേതെന്നോ മതമേതെന്നോ എനിക്കറിയില്ല. പക്ഷേ ഒന്ന് ഞാന്‍ പറയാം; ഇവളെ അന്വേഷിച്ച് ഇവിടേയ്ക്ക് ആരും വരില്ലെങ്കില്‍, അങ്ങനെ ആരുമില്ലെങ്കില്‍ നിനക്കിവളെ വിവാഹം കഴിക്കാം, ഇന്നു തന്നെ. അഥവാ ആരെങ്കിലും അങ്ങനെ വരാനുണ്ടെങ്കില്‍ അവരെ വിവരമറിയിക്കുക. വിവാഹം അവരുടെ സാന്നിധ്യത്തില്‍ ആകണം. മനസ്സിലായോ നിനക്ക് ഞാന്‍ പറഞ്ഞത്"? ഉവ്വ് എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. പിന്നീടാണ്‌ ഞാന്‍ അമ്മയോടെല്ലാ വിവരവും അവളെപ്പറ്റി പറയുന്നത്. അനാഥയായ, തെരുവില്‍ വളര്‍ന്ന അവളെ അന്വേഷിച്ച് ആരുവരാന്‍? പിറ്റേന്നു തന്നെ നല്ലൊരു മുഹൂര്‍ത്തം നോക്കി ആ വിവാഹം നടന്നു. &lt;br /&gt; &lt;br /&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-weight: normal; text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;വര്‍ഷങ്ങള്‍ പലത് കടന്നു പോയിരിക്കുന്നു. ആ സന്ധ്യാ നേരത്ത് ഡോര്‍ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ പറഞ്ഞു. അത് അവനാകും. നാടാകെ തെണ്ടിത്തിരിഞ്ഞ് എപ്പോഴെങ്കിലും വന്ന് കയറിയാല്‍ മതിയല്ലോ? ചോദിക്കാനും പറയാനും ആരുമില്ലല്ലോ? പിറുപിറുപ്പോടെയാണ്‌ വാതില്‍ തുറന്നത്. എന്തോ പറയാന്‍ തുറന്ന വായ് അതേ പോലെ നിന്നു പോയ്. അവനോടൊപ്പം ഒരു പെണ്‍കുട്ടി. കൈയ്യില്‍ ഒരു ചെറിയ ബാഗുമുണ്ട്. കുറച്ചു കഴിഞ്ഞ് അവനൊടൊപ്പം ആ പെണ്‍കുട്ടി ആ വീടിന്‍റെ പടിയിറങ്ങുമ്പോഴും അകത്ത് നിന്നും അട്ടഹാസങ്ങള്‍ ഉയരുന്നുണ്ടായിരിന്നു.&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-7579143949585679790?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/7579143949585679790/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/09/blog-post_24.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/7579143949585679790'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/7579143949585679790'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/09/blog-post_24.html' title='മറന്നു പോയ ഭൂതകാലം.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-5981999950259959912</id><published>2011-09-24T18:55:00.000+05:30</published><updated>2011-09-24T18:58:34.918+05:30</updated><title type='text'>എന്തിനെന്നറിയാത്ത യാത്ര.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-weight: normal; text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;അവളുടെ കൈ പിടിച്ച് നടക്കുമ്പോള്‍ ഞാന്‍ മറ്റൊന്നും ഓര്‍ക്കാറില്ലായിരിന്നു. വൈകുന്നേരങ്ങള്‍ ഞങ്ങളൂടേത് മാത്രമായ ദിവസങ്ങളിലൊന്നിലാണവള്‍ എന്നോട് പറഞ്ഞത്; ഹരീ, നമുക്കൊരു യാത്ര പോയാലോ". എങ്ങോട്ടെന്നോ എന്തിനാണെന്നോ ഞാന്‍ ചോദിച്ചില്ല. അവളുടെ ഇഷ്ടങ്ങള്‍ എന്‍റേയും ഇഷ്ടങ്ങള്‍ ആയിരുന്നല്ലോ? മറ്റൊന്നും ഓര്‍ക്കാന്‍ ശ്രമിച്ചില്ല. ആ ട്രയിനിന്‍റെ ജനലഴികളില്‍ കൂടി നോക്കുമ്പോള്‍ കാണൂന്നത് പിന്നിലേക്കൊടി മറയുന്ന പ്രകൃതിയെയാണ്‌. ഏല്ലാം പുറകിലേക്ക് സഞ്ചരിക്കുന്നു. എന്‍റെ തോളില്‍ തല ചായ്ച്ച് അവള്‍ മയങ്ങുകയാണ്‌. അതിരാവിലെ പുറപ്പെട്ടതാണ്‌. വീട്ടില്‍ അമ്മ രാവിലെ തിരക്കിയിട്ടുണ്ടാകും. അവന്‍ ഇന്നലെ വന്നില്ലേ മോളേ എന്ന് പെങ്ങളോട് ചോദിച്ചിട്ടുണ്ടാകും. അവള്‍ എന്താകും മറുപടി പറഞ്ഞിട്ടുണ്ടാകുക. ട്രയില്‍ ഏതോ സ്റ്റേഷനിലേക്ക് അടുക്കുകയാണ്‌. ആ ബഹളം കേട്ടിട്ടാകണം അവള്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു. സമയം വൈകുന്നേരമാകുന്നു. ആ സ്റ്റേഷന്‍റെ പേര്‌ നോക്കിയിട്ട് ഉറക്കച്ചെവിടോടെ അവള്‍ പറഞ്ഞു; ഇനി ഒരു അര മണിക്കൂര്‍, അതുമതി നമുക്കിറങ്ങാന്‍. അപ്പോഴും ഞാന്‍ ചോദിച്ചില്ല എവിടേയ്ക്കാണീ യാത്രയെന്ന്.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-weight: normal; text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-weight: normal; text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;സ്റ്റേഷനില്‍ ഇറങ്ങി അടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തു. സമയം സന്ധ്യയാകുന്നു. പെട്ടെന്ന് ഒന്ന് കുളിച്ച് ഫ്രഷായേ, നമുക്ക് അമ്പലം വരെ ഒന്നു പോകാം. ഇവിടെ അടുത്ത് ഒരു കാളീക്ഷേത്രമുണ്ട്. തൊഴുതിറങ്ങുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ടായിരിന്നു. ഒരേ കിടക്കയുടെ രണ്ടറ്റത്തായി കിടക്കുമ്പോഴും മനസ്സില്‍ ഒരുതരം നിസ്സം‌ഗതയായിരിന്നു. എന്തിനാണിവള്‍ ഇവിടേയ്ക്ക് വന്നത്. അത് മനസ്സിലാക്കിയിട്ടെന്നോണം അവള്‍ വിളിച്ചു. ഹരീ, നീയിപ്പോള്‍ ചിന്തിക്കുന്നത് നമ്മള്‍ എന്തിനാണിവിടേയ്ക്ക് വന്നൂയെന്നല്ലേ. വെറുതേ, വെറുതേ നിന്‍റെ കൂടെ ഒന്ന് യാത്ര ചെയ്യണമെന്ന് തോന്നി. അത്രതന്നെ. നാളെ രാവിലെ നമ്മള്‍ മടങ്ങി പോകുന്നു. ഓക്കെ. ഞാന്‍ എന്‍റെ ഇഷ്ടങ്ങള്‍ ഒരിക്കലും അവളോട് പറഞ്ഞിട്ടില്ലല്ലോ? പിന്നെ.. ഇത്....... ഉറക്കത്തിനിടയ്ക്ക് എപ്പോഴോ ഞങ്ങളുടെ അകലം കുറഞ്ഞ് വന്നു. എന്‍റെ ഉറക്കം എങ്ങോ പോയിരിന്നു. അപ്പോഴും എന്നെ കെട്ടിപ്പിടിച്ച് അവള്‍ സുഖമായി ഉറങ്ങുകയായിരിന്നു.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-weight: normal; text-align: justify;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;br /&gt; &lt;br /&gt; തിരികെയുള്ള യാത്രയില്‍ മയക്കം മുഴുവന്‍ എനിക്കായിരിന്നു, അവളുടെ തോളില്‍ തല ചായ്ച്ച്. അതുകൊണ്ട് തന്നെ പിന്നോട്ട് സഞ്ചരിക്കുന്ന പ്രകൃതിയെ ഞാന്‍ കണ്ടില്ല. എന്‍റെ ചിന്തകളെല്ലാം മുന്നോട്ട് തന്നെയായിരുന്നിരിക്കണം. സ്റ്റേഷനില്‍ ഇറങ്ങി ബസ്സിലിരുന്നപ്പോഴും ആ ഉറക്ക ക്ഷീണം എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരിന്നു. അവസാനം ഞങ്ങള്‍ രണ്ടു വഴിക്ക് പിരിഞ്ഞപ്പോഴും എന്‍റെയുള്ളില്‍ ഒരേ ഒരു ചോദ്യം മാത്രം അവശേഷിച്ചു. "എന്തിനായിരിന്നു ഈ യാത്ര......."&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-5981999950259959912?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/5981999950259959912/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/09/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5981999950259959912'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5981999950259959912'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/09/blog-post.html' title='എന്തിനെന്നറിയാത്ത യാത്ര.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-4641573183969756321</id><published>2011-08-28T12:08:00.002+05:30</published><updated>2011-08-28T12:10:47.103+05:30</updated><title type='text'>ദൈവം: എന്‍റെ കാഴ്ച്ചപ്പാടില്‍.</title><content type='html'>&lt;div style="text-align: justify;"&gt;ദൈവം: അദ്ദേഹം പരിമിതികളില്ലാത്തവനാണ്‌. പക്ഷേ മതങ്ങളുടെ മതില്‍ക്കെട്ടില്‍ ബന്ധിക്കപ്പെടുകയാണിപ്പോള്‍ ആ ദൈവം. മതങ്ങള്‍ ഗ്രന്ഥങ്ങളും വിശ്വാസങ്ങളും കൊണ്ട് അവനെ പരിമിതനാക്കുന്നു ഇപ്പോള്‍. അതുകൊണ്ട് തന്നെ ആ മതില്‍ക്കെട്ടുകള്‍‌ക്കുള്ളീല്‍ നിന്നും നാം, മനുഷ്യര്‍ പുറത്തു വരണം. എന്നിട്ട് നോക്കൂ ആ പരിമിതികളില്ലാത്ത ദൈവത്തെ.  ഈ ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സര്‍‌വ്വമയനായ അവനെ പല പേരുകളില്‍, പല രൂപത്തില്‍ നാം വിളിയ്ക്കുന്നു, കാണുന്നു;  അവനെ ആരാധിക്കുന്നു. അവന്‍ നം കാണുന്ന ഗ്രന്ഥങ്ങള്‍ക്കും പ്രതിഷ്ഠകള്‍ക്കും രൂപങ്ങള്‍ക്കും അപ്പുറമാണ്‌.&lt;br /&gt;&lt;br /&gt;നമ്മളില്‍ നാസ്തികര്‍ എന്നു പറയപ്പെടുന്ന ഒരു കൂട്ടര്‍ ചോദിക്കാറുണ്ട് "എന്തിന്‌ നിങ്ങള്‍ പശുവിനെ ആരാധിക്കുന്നു, എന്തിന്‌ മൃഗങ്ങള്‍ക്ക് പോലും ദൈവീക പരിവേഷം നല്‍കുന്നു" എന്ന്. പ്രപഞ്ചത്തിലെ സര്‍‌വ്വ ചരാചരങ്ങളേയും ദൈവമായി കാണുന്ന, ഭൂമിയിലെ ഏവരും (അത് മനുഷ്യരോ മൃഗങ്ങളോ പക്ഷികളോ ജീവനുള്ളതോ ഇല്ലാത്തതോ ഏതുമാകട്ടെ) തുല്യരാണെന്ന സമദര്‍ശനത്തില്‍ നിന്നാണ്‌ ഈശ്വരന്‍ എന്ന ചിന്തയുണ്ടാകുന്നത്. എത്ര മഹത്തായ ഒന്നാണത്. ക്ഷേത്രം എന്ന സങ്കല്പ്പം പ്രകൃതിയും പ്രപഞ്ചവും മനുഷ്യനുമായുള്ള പരസ്പരബന്ധത്തില്‍ അധിഷ്ഠിതമാണ്. ശബരി മലയ്ക്കു പോകുന്നവര്‍ കാവി/കറുപ്പുടുത്ത് ലളിത ജീവിതം നയിച്ച് 41 ദിവസം വൃതമെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണിത് സൂചിപ്പിക്കുന്നത്? ഇത്രയും ദിവസമെങ്കിലും എല്ലാ ചരാചരങ്ങളേയും സ്വാമിയായി കാണുക എന്ന സമദര്‍ശനഭാവമാണത്, അവന്‍റെ ദുഷിച്ച ചിന്തകള്‍ക്ക് പോലും ഒരു ഇടവേള നല്‍കുകയാണത് ചെയ്യുന്നത്, അവന്‍റെ ആഹാരക്രമങ്ങളെ നിയന്ത്രിക്കുകയാണത് ചെയ്യുന്നത്. അവന്‍ പോലും അറിയാതെ അവനെ നിയന്ത്രിക്കുകയാണവിടെ. ശബരിമല എന്ന ക്ഷേത്രത്തില്‍ നിന്നും വര്‍ഷാവര്‍ഷം എത്ര കോടി രൂപ ലഭിക്കുന്നുണ്ട്? ആ പൈസ മുഴുവന്‍ ഇവിടെയുള്ള വിശ്വാസികളുടെ പോക്കറ്റിലേക്കാണോ പോകുന്നത്? അതോ ഇവിടെയുള്ള നാനാജാതി മതസ്ഥരുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുവോ?  ദൈവം എന്നാല്‍ നിങ്ങള്‍ എന്താണ്‌ മനസ്സിലാക്കുന്നത്? ഈ കാണുന്ന ക്ഷേത്രങ്ങളും വിശ്വാസങ്ങളുമാണോ? അതോ ഇന്ന് കാണുന്ന കപട സന്യാസിമാരോണോ? ഈ കപട സന്യാസിമാരെ നിങ്ങള്‍ എന്തുകൊണ്ട് വിശ്വാസികളുടെ കൂട്ടത്തില്‍ കൂട്ടുന്നു? അവര്‍ ഉടുത്തിരിക്കുന്നത് കാവിയായതു കൊണ്ടോ? കാവി ഹിന്ദുവിന്‌ മാത്രം പറഞ്ഞിട്ടുള്ള ഒന്നാണോ? അങ്ങനെയാണെങ്കില്‍ നാളെ മറ്റൊരു അന്യമതസ്ഥന്‍ കാവിയുടൂത്താല്‍ അവനെയും നിങ്ങള്‍ ഹിന്ദു വിശ്വാസിയായി കണക്കാക്കുമോ?&lt;br /&gt;&lt;br /&gt;"ഏകം സത്യം വിപ്രാബഹുധാവദന്തി"  അതായത് ഒരേ സത്യത്തെ പല രീതിയിലറിയുന്നവര്‍ പല രീതിയില്‍ വ്യാഖാനിക്കുന്നു. അതു കൊണ്ട് തന്നെ ദൈവത്തിന്‌ പല വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നു.  മതമേതായാലും, വിശ്വാസമേതായാലും അതിലെ നല്ലതിനെ സ്വീകരിക്കൂ. അതിന്‌ നിങ്ങള്‍ക്കെന്തു കൊണ്ട് കഴിയുന്നില്ല. ഒരു നാസ്തികനെഴുതിയ പുസ്തകം വച്ച് ദൈവത്തെ കുറ്റം പറയുമ്പോള്‍ മൂഢനാകുന്നത് അവനവന്‍ തന്നെയാണെന്ന് മറക്കാതിരിക്കുക. ഈ പറയുന്ന ആള്‍ക്കാരില്‍ എത്ര പേര്‍ ഉപനിഷത്തുകള്‍ വായിച്ചിട്ടുണ്ട്, എത്ര പേര്‍ ഭഗവദ്ഗീത വായിച്ചിട്ടുണ്ട്. അഥവാ വായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ അതില്‍ നിന്നും മനസ്സിലാക്കിയത് എന്താണ്‌. അതില്‍ നിന്നും അവര്‍ എന്താണ്‌ ഉള്‍ക്കൊണ്ടത്?  ബന്ധിക്കപ്പെട്ട വിശ്വാസങ്ങളില്‍ നിന്നും മതപരിവേഷങ്ങളീല്‍ നിന്നും പുറത്തു വന്ന് ദൈവം എന്ന ശക്തിയെ പറ്റി പഠിക്കൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;ഭഗവദ്ഗീതയില്‍ യുദ്ധക്കളത്തില്‍ തളര്‍ന്നിരുന്ന അര്‍ജ്ജുനനോട് കൃഷ്ണന്‍ പറയുന്നത്&lt;br /&gt;"യോഗസ്ഥഃ ഗുരു കര്‍മാണി സംഗം ത്യക്ത്വാ ധനംജയ&lt;br /&gt;സിദ്ധ്യസിധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ" എന്നാണ്‌. അതായത് "ജയാപചയങ്ങളോടുള്ള മമത വെടിഞ്ഞ് സമചിത്തതയോടെ നിന്റെ കര്‍മം അനുഷ്ഠിയ്ക്കുക.ഈ സമചിത്തതയാണ്‌ യോഗം" എന്നാണ്‌. ഇതിനെ നാം മനസ്സിലാക്കുന്നത് "നമ്മുടെ കര്‍മ്മം നാം ചെയ്യണം" എന്നാണ്‌. അല്ലാതെ നീ പോയി നിന്‍റെ ബന്ധുക്കളെ കൊല്ലണം എന്നല്ല. പക്ഷേ സാന്ദര്‍ഭികവശാല്‍ അവിടെ അര്‍ജ്ജുനന്‍റെ കര്‍മ്മം യുദ്ധം ചെയ്യുക എന്നാണെന്ന് മാത്രം. അതേ അര്‍ജ്ജുനന്‍ ചോദിക്കുന്നു "ഫലകാംക്ഷയൊടെ ചെയ്യുന കര്‍മ്മത്തെക്കാള്‍ ശ്രേഷ്ഠമാണ്‌ ബുദ്ധി എന്നു കരുതുന്നുവെങ്കില്‍ അങ്ങ് എന്തിനാണ്‌ എന്നെ ക്രൂരമായ ഈ യുദ്ധത്തിന്‌ പ്രേരിപ്പിയ്ക്കുന്നത്" എന്ന്. അപ്പോള്‍ കൃഷ്ണന്‍ പറയുന്നു "കര്‍മ്മം ചെയ്യാതിരുന്നതുകൊണ്ടു മാത്രം ആരും കര്‍മഫലങ്ങളില്‍ നിന്നു മുക്തരാവുന്നില്ല. സന്യാസം കൊണ്ടു മാത്രം ഒരാള്‍ പൂര്‍ണത നേടുന്നില്ല. ഭൗതികപ്രകൃതയുടെ ത്രിഗുണങ്ങളില്‍ നിന്നുളവാകുന്ന വാസനകള്‍ക്കനുസരിച്ച് ഓരോ മനുഷ്യനും കര്‍മം ചെയ്യാന്‍ നിര്‍ബന്ധിതനാണ്‌. ആര്‍ക്കും ഒരൊറ്റനിമിഷം പോലും കര്‍മത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനാവില്ല". എത്ര മഹത്തരമായ ഒരു സന്ദേശമാണത് നല്‍കുന്നത്.&lt;br /&gt;&lt;br /&gt;പിന്നെ നമ്മള്‍ ബഹുദൈവവിശ്വാസത്തെ പറ്റി പറയുന്നു.&lt;br /&gt;ഒരു മനുഷ്യന്‍റെ ജീവിതം നമുക്ക് ഉദാഹരണമായെടുക്കാം. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അതിനെ കുഞ്ഞേ എന്നോ മോളേ എന്നോ അല്ലെങ്കില്‍ മോനേ എന്നോ വിളീയ്ക്കുന്നു. കുറച്ചു കൂടി കഴിയുമ്പോള്‍ ആ കുഞ്ഞിന്‌ ഒരു പേരിടുന്നു. അതേ കുഞ്ഞിനെ അച്ഛന്‍ വിളീക്കുന്നത് ഒരു പേരിലാകാം, അമ്മ വിളീക്കുന്നത് മറ്റൊരു പേരിലും. അങ്ങനെ ആ കുട്ടി പല പേരില്‍ വിളീക്കപ്പെടുന്നു. ആ കുഞ്ഞ് വളര്‍ന്ന് വിവാഹം കഴിയുമ്പോള്‍ ഭാര്യ വിളീയ്ക്കുന്നത് മറ്റൊന്നാകും. പിന്നെ അഛനാകും, അപ്പൂപ്പനാകും. അപ്പോഴെല്ലാം ഓരോരുത്തരും വിളിക്കുന്നത് വ്യത്യസ്ഥമാകും. എന്നു കരുതി ആ വ്യക്തി മാറുന്നുണ്ടോ? പേരുകള്‍ മാറുന്നുണ്ടാകാം, രൂപം മാറുന്നുണ്ടാകാം; പക്ഷേ ആ വ്യക്തി ഒന്നുതന്നെയല്ലേ? ഇതു തന്നെയല്ലേ ഈ ബഹുദൈവമെന്ന് പറയുന്നതിലും സംഭവിക്കുന്നത്?&lt;br /&gt;&lt;br /&gt;പിന്നെ ശാസ്ത്രം മാത്രമേ വിശ്വസിക്കൂ എന്ന് പറയുന്നു. ആ പറയുന്നവര്‍ ഒരു പുനര്‍ വിചിന്തനം നടത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഭൂമിയില്‍ എന്താണ്‌ ആദ്യമുണ്ടായത് എന്ന് ഏതു ശാസ്ത്രമാണ്‌ തെളിയിച്ചിട്ടുള്ളത്? മനുഷ്യന്‍ എങ്ങനെയുണ്ടായി? ആരില്‍ നിന്നുണ്ടായി? നമ്മുടെ പൂര്‍‌വ്വികര്‍ വാനരന്‍‌മാരായിരിന്നു  എന്ന് ശാസ്ത്രം പറയുന്നു. എങ്കില്‍ പറയൂ ഈ വാനരന്‍‌മാര്‍  എങ്ങനെയുണ്ടായി? എവിടെ നിന്നുണ്ടായി? പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളും എവിടെ നിന്നുണ്ടായി? എവിടെയാണതിന്‍റെ ഉത്പ്പത്തി? ആരില്‍ നിന്നാണതിന്‍റെ ആരംഭം? ഏതു ശാസ്ത്രമാണത് തെളിയിച്ചിട്ടുള്ളത്? അങ്ങനെ തെളിയിക്കാത്ത ഏതൊക്കെ കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസിക്കുന്നു?&lt;br /&gt;&lt;br /&gt;മനുഷ്യന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ അവന്‍ ശാസ്ത്ര സത്യം തേടി പോകാറില്ല. അമ്മ പറയുന്നവനാണവന്‍റെ അച്ഛന്‍. അതല്ലതെ ഈ പറയുന്നവരില്‍ എത്ര പേര്‍ തന്‍റെ പിതൃത്വം തെളിയിച്ചിട്ടുണ്ട്? അപ്പോള്‍ അമ്മ പറയുന്നതാണവന്‌ വിശ്വാസം. അതാണ്‌ തെളിവ്. കോടതികളില്‍ പോലും അമ്മയുടെ വാക്കാണ്‌ സത്യം.   സ്വന്തം ഭാര്യയുടെ കുട്ടി സ്വന്തം കുട്ടിയാകുന്നത് ആ ഭാര്യ ഇത് തന്‍റെ കുട്ടിയാണെന്ന് പറയുമ്പോഴാണ്‌. അല്ലാതെ തെളിയിച്ച എത്രപേര്‍ ഉണ്ട്? അപ്പോള്‍ അവിടെ ഭാര്യയുടെ വാക്കാണ്‌ വിശ്വാസം. അവിടെ നമുക്ക് ശാസ്ത്രം വേണ്ട. വിശ്വാസം മാത്രം മതി. എന്തുകൊണ്ട്?&lt;br /&gt;&lt;br /&gt;ഇന്നു കാണൂന്ന സന്യാസിമാരില്‍ നിന്നും മതത്തിന്‍റെ നാലുകെട്ടിനുള്ളീല്‍ നിന്നും പുറത്തു വന്ന് ദൈവത്തെ പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കൂ. അപ്പോഴറിയാം ആ അപരിമിതനായ ശക്തിയുടെ ചൈതന്യം. തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളേക്കാളേറെ തെളിയിക്കപ്പെടാത്ത വിശ്വാസങ്ങളാണെന്ന് മനസ്സിലാകും. ശബരിമലയിലെ മകര വിളക്ക് മനുഷ്യ നിര്‍മ്മിതമാണെന്ന് തെളിയിക്കാം, അവിടെ പറക്കുന്ന കൃഷ്ണ പരുന്ത് ആ കാട്ടിലെ മരത്തിന്‍റെ മുകളില്‍ നിന്നോ ഏതെങ്കിലും കെട്ടിടത്തിന്‍റെ മുകളില്‍ നിന്നോ പറത്തി വിടൂന്നതാണെന്ന് തെളിയിക്കാം, അല്ലെങ്കില്‍ അത് റിമോട്ടിനാല്‍ നിയന്ത്രിക്കപ്പെടുന്നതാണെന്ന് തെളിയിക്കാം. പക്ഷേ അതിനോക്കെ അപ്പുറത്ത് ആ ക്ഷേത്രം കൊണ്ട് പൊതുജനങ്ങള്‍ക്കുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് ചിന്തിക്കണം.&lt;br /&gt;&lt;br /&gt;നാം ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളൂടേയും പിറകേ പോകാതെ, മതങ്ങളൂടെ പിറകെ പോകാതെ അതിന്‍റെ അന്ത:സത്ത മനസ്സിലാക്കാന്‍ ശ്രമിക്കണം. ഒരാള്‍ക്ക് ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചത് കൊണ്ട് അയാളൂടെ കാര്യസാദ്ധ്യം നടക്കുന്നു എങ്കില്‍ അയാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്താണ്‌ തെറ്റ്?  ഒരാള്‍ക്ക് ദൈവവിശ്വാസം ആശ്വാസം നല്‍കുന്നെങ്കില്‍ അയാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്താണ്‌ തെറ്റ്? ഒരാള്‍ക്ക് ശാരീരികവും മാനസികവും ആയ സന്തോഷം ദൈവ വിശ്വാസത്തിലൂടെ ലഭിക്കുന്നുണ്ടെങ്കില്‍ അയാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്താണ്‌ തെറ്റ്? പിന്നെ നമ്മള്‍ എന്താണ്‌ ചെയ്യേണ്ടത്? വിശ്വാസത്തിന്‍റെ പേരില്‍ മുതലെടുപ്പു നടത്തുന്നവരെ, അതേതു മതസ്ഥരും ആയിക്കൊള്ളട്ടെ, അവരെ ഒറ്റപ്പെടുത്തുക. അവര്‍ യഥാര്‍ത്ഥത്തില്‍ വിശ്വാസികളേയും അവിശ്വാസികളേയും ഒരുപോലെ ചൂഷണം ചെയ്യുകയാണ്‌. അവരെ കൊണ്ട് ഈ സമൂഹത്തിനെന്താണ്‌ പ്രയോജനം? അവരെ എതിര്‍ക്കേണ്ടതിനു പകരം ദൈവമാണീ കാണുന്ന സര്‍‌‌വ്വ ദുരിതങ്ങള്‍ക്കും കാരണം എന്നു പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ വയ്യ. ദൈവത്തെ എതിര്‍ക്കാന്‍ ചിലവഴിക്കുന്ന സമയത്തിന്‍റെ പത്തിലൊരു സമയം അതേ ദൈവത്തെ അറിയാന്‍ ശ്രമിക്കൂ.  അപ്പോള്‍ നമുക്ക് നമ്മുടെ അമ്മയുടേയും സ്വന്തം ഭാര്യയുടേയും മുന്നില്‍ ജനിതക സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇതല്ലേ എന്‍റെ അച്ഛന്‍, ഈ കുട്ടിയുടെ അച്ഛന്‍ ഞാനല്ലേ എന്ന് ചോദിക്കേണ്ട ആ അവസ്ഥ ഒഴിവാക്കാം. നമുക്ക് നമ്മുടെ അമ്മയുടെ വാക്കിനെ ശാസ്തത്തിന്‍റെ തെളിവ് കൊണ്ടല്ലാതെ ആ വാക്കുകളില്‍ കൂടി വിശ്വസിക്കാം.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-4641573183969756321?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/4641573183969756321/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/08/blog-post_6214.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4641573183969756321'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4641573183969756321'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/08/blog-post_6214.html' title='ദൈവം: എന്‍റെ കാഴ്ച്ചപ്പാടില്‍.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-1722108207238435514</id><published>2011-08-28T10:10:00.000+05:30</published><updated>2011-08-28T10:12:02.011+05:30</updated><title type='text'>ഞയാറാഴ്ച.</title><content type='html'>&lt;div style="text-align: justify;"&gt;ഞയാറാഴ്ച. അവധിയുടെ ആലസ്യത്തിലമര്‍ന്നു കിടക്കുമ്പോഴും അയാളുടെ ഓര്‍മ്മയില്‍ അവളായിരിന്നു. അവള്‍ വരില്ലേ? കാണാന്‍ എങ്ങനെയിരിക്കും? വെളുത്തിട്ടാകുമോ? അതോ........?? ഏയ്, അങ്ങനെയാകാന്‍ വഴിയില്ല. നല്ല മുടിയുണ്ടാകുമോ? ഇല്ല, ഉറക്കം എങ്ങോ പോയിരിക്കുന്നു. ഇനി കിടന്നിട്ടും കാര്യമില്ല. എണീറ്റ് പെട്ടെന്നു തന്നെ തയ്യാറാകണം. ഇനി താമസിച്ചിട്ടാണ്‌ കാണാന്‍ പറ്റാതെ പോയതെന്ന് പറയരുതല്ലോ? എന്നും പോകുന്ന ബസ് കിട്ടിയാല്‍ കുഴപ്പമില്ല. സമയത്തു തന്നെ അവിടെ എത്താം. പതിവിലും നേരത്തേ ബസ് സ്റ്റാന്‍റിലെത്തി. സമയം പോകുന്നില്ലേ, അതോ വാച്ച് ഓടുന്നില്ലേ? ബസ്സിലിരിക്കുമ്പോഴും അവളെപ്പറ്റി മാത്രമായിരിന്നു ഓര്‍മ്മ. അതിനിടയിലെപ്പോഴോ ആ ചെറു മയക്കം കടന്നു വന്നത് അറിഞ്ഞില്ല. &lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ഞെട്ടലിലാണ്‌ കണ്ണു തുറന്നത്, ദൈവമേ, ഞാന്‍ ബസ്സിലല്ലേ? അവള്‍...  അവളെ കാണണ്ടേ.... ഇല്ല, ബസ്സ് അനങ്ങുന്നില്ലല്ലോ? എന്തേ, എവിടെയെങ്കിലും നിര്‍ത്തിയിട്ടിരിക്കുകയാണോ? പതുക്കെ പതുക്കെ കണ്മുന്നില്‍ രൂപങ്ങള്‍ വ്യക്തമായി തുടങ്ങി. ബസ്സിലല്ല, എവിടെയോ കിടക്കുകയാണ്‌ താന്‍. മുകളീല്‍ പങ്ക നല്ല വേഗതയില്‍ കറങ്ങുന്നുണ്ട്. ആരൊക്കെയോ ചുറ്റുമിരുന്ന് ശബ്ദം താഴ്ത്തി കാര്യം പറയുന്നുണ്ട്. ഒരു വെളുത്ത രൂപം അടുത്തേയ്ക്ക് വരുന്നുണ്ട്. മുഖം വ്യക്തമല്ല. കയ്യിലേക്ക് തുളച്ചു കയറുന്ന ആ സൂചിയുടെ വേദനയ്ക്കൊപ്പം അയാള്‍ വീണ്ടും ഉറക്കത്തിന്‍റെ ആഴക്കടലിലേക്ക് ഊളിയിടുകയായി......&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-1722108207238435514?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/1722108207238435514/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/08/blog-post_28.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/1722108207238435514'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/1722108207238435514'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/08/blog-post_28.html' title='ഞയാറാഴ്ച.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-1341360939499343235</id><published>2011-08-22T11:25:00.002+05:30</published><updated>2011-08-22T14:32:23.677+05:30</updated><title type='text'>ഇരുട്ടിലെ ഓര്‍മ്മകള്‍.</title><content type='html'>ആദ്യമായ് കൈപിടിച്ചു നടത്തിയ&lt;br /&gt;അമ്മയെയിന്നെനിക്കോര്‍മ്മയുണ്ട്.&lt;br /&gt;ആദ്യമായൊരു നല്ല പെന്‍സില്‍ തന്ന-&lt;br /&gt;യെന്‍റെയച്ഛനെയിന്നെനിക്കോര്‍മ്മയുണ്ട്.&lt;br /&gt;ആദ്യമായരിയില്‍ ഹരിശ്രയെഴുതിച്ച&lt;br /&gt;ഗുരുവിനെയന്നെനിക്കോര്‍മ്മയുണ്ട്.&lt;br /&gt;ആദ്യമായ്‌ സ്കൂളിലേക്കൊരുമിച്ചു നട-&lt;br /&gt;ന്നൊരാ കളിക്കൂട്ടുകാരിയേ ഓര്‍മ്മയുണ്ട്.&lt;br /&gt;ആദ്യമായ് ഒരുതുണ്ടു കടലാസിലെഴുതിയ&lt;br /&gt;പ്രണയത്തിന്‍ വരികളെനിക്കോര്‍മ്മയുണ്ട്.&lt;br /&gt;ആദ്യമായ് നല്‍കിയ മധുചുംബനത്തിന്‍റെ&lt;br /&gt;കോരിത്തരിപ്പെനിക്കോര്‍മ്മയുണ്ട്.&lt;br /&gt;ആദ്യമായ് ഞങ്ങളൊന്നായ് മാറിയ&lt;br /&gt;മധുവിധുരാവെനിക്കോര്‍മ്മയുണ്ട്.&lt;br /&gt;ആദ്യമായച്ഛായെന്നു വിളിച്ചൊരു കൊച്ചു-&lt;br /&gt;കുഞ്ഞിന്‍റെ മുഖമെനിക്കോര്‍മ്മയുണ്ട്.&lt;br /&gt;ആദ്യമായപ്പൂപ്പായെന്നു വിളിച്ചൊരാ&lt;br /&gt;കുഞ്ഞിന്‍റെമുഖവുമെനിക്കോര്‍മ്മയുണ്ട്.&lt;br /&gt;&lt;br /&gt;പക്ഷേ,&lt;br /&gt;&lt;br /&gt;ആദ്യമായെന്നെയെതിര്‍ത്തൊരാ&lt;br /&gt;മക്കള്‍ മുഖമെനിക്കോര്‍മ്മയില്ല.&lt;br /&gt;അച്ചടി താളില്‍ കൈവിരല്‍ പതിപ്പിച്ച&lt;br /&gt;മക്കളേയുമെനിക്കിന്നോര്‍മ്മയില്ല.&lt;br /&gt;കൂരിരുള്‍ മുറിയിലെ അഴികളിലേക്കെനെ&lt;br /&gt;ബന്ധിച്ച മക്കളെയിന്നെനിക്കോര്‍മ്മയില്ല.&lt;br /&gt;കൂരിരുള്‍ മുറിയിലെന്നോര്‍മ്മകള്‍ തിളയ്ക്കുന്നു&lt;br /&gt;ഇരുട്ടിനെ കൊല്ലുന്ന കിരണം പോലെ.&lt;br /&gt;&lt;br /&gt;&lt;br /&gt;ആദ്യമായെന്നെ പുണര്‍ന്നു കിടന്നൊരാ&lt;br /&gt;കുഞ്ഞു കൈകളെനിക്കിന്നോര്‍മ്മയുണ്ട്.&lt;br /&gt;ആദ്യമായെന്‍ വിരലെണ്ണി  പഠിച്ചൊരാ&lt;br /&gt;കുഞ്ഞു മുഖമെനിക്കിന്നോര്‍മ്മയുണ്ട്.&lt;br /&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-1341360939499343235?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/1341360939499343235/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/08/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/1341360939499343235'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/1341360939499343235'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/08/blog-post.html' title='ഇരുട്ടിലെ ഓര്‍മ്മകള്‍.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-7566416615783406650</id><published>2011-07-10T16:06:00.000+05:30</published><updated>2011-07-10T16:07:12.991+05:30</updated><title type='text'>കണ്ടുമുട്ടല്‍.</title><content type='html'>&lt;div style="text-align: justify;"&gt;&lt;span class="Apple-style-span" &gt;ആ തീവണ്ടി മുറിയില്‍ ഇരുന്നിട്ട് മണീക്കൂറുകള്‍ ആകുന്നു. പോകാനുള്ള തീരുമാനം പെട്ടെന്നായതു കൊണ്ട് ടിക്കറ്റ് കിട്ടാനും ബുദ്ധിമുട്ടി. എത്ര ബുദ്ധിമുട്ടിയാലും ഈ യാത്ര മാറ്റി വയ്ക്കാന്‍ കഴിയില്ലല്ലൊ? ആദ്യമായി അവനെ നേരിട്ട് കാണാന്‍ പോകുകയല്ലേ? അതും അവനറിയാതെ? യഥാര്‍ത്ഥത്തില്‍ എത്രയോ നാളായി അവനെ പരിചപ്പെട്ടിട്ട്? നേരിട്ട് കണ്ടീട്ടില്ല എങ്കിലും എല്ലാ കാര്യങ്ങളൂം അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. മനസ്സിനൊരു വിഷമം വന്നാല്‍ ആദ്യം ഓര്‍ക്കുക അവനെയാണ്‌. വിളിച്ചാല്‍ മനസ്സിനൊരു സമാധാനമാണ്‌. അവന്‍റെ വര്‍ത്തമാനം കേട്ടാല്‍ തോന്നും അവന്‌ യാതൊരുവിധ വിഷമങ്ങളും ഇല്ലെന്ന്.ഇത്രയും നാളിനിടയില്‍ ഒരിക്കല്‍ പോലും അങ്ങനെ ഒരു വിഷമം അവനുണ്ടെന്ന് തോന്നിയിട്ടില്ല. എപ്പോള്‍ വിളിച്ചാലും സന്തോഷത്തോടെ, ചുറുചുറുക്കോടെ മാത്രം കാര്യം പറയുന്ന അവനോട് തനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. കുറേ നാളായി കാണാം.. കാണാം.. എന്നു പറയുന്നു. അവസാന നിമിഷത്തില്‍ അവന്‍ എന്തെങ്കിലും ഒഴികിഴിവുകള്‍ പറയും. എന്തായാലും ഇത്തവണ അവന്‍ രക്ഷപെടില്ല. ഇന്നലെ വിളിച്ചപ്പോഴാണ്‌ പറഞ്ഞത്; ഇനി രണ്ട് മൂന്ന് ദിവസം  ഓണ്‍ലൈനില്‍ കാണില്ല, ഒരു യാത്ര പോകുന്നു. പിന്നീടാണറിഞ്ഞത്, നാളെ ഉച്ചയ്ക്ക് എറണാകുളത്തു നിന്നും പോകുന്നുവെന്നും ട്രയിന്‍ ഡീറ്റയില്‍സും അറിഞ്ഞത്. അപ്പോഴാണ്‌ തോന്നിയത്, അവന്‍ അറിയാതെ അവനെ കണ്ടാലോ? അങ്ങനെ തോന്നിയ ആ ഭ്രാന്തന്‍ ചിന്തയുടെ ഫലമാണ്‌ ഈ യാത്ര. ഇപ്പോഴും മനസ്സില്‍ ഒരു സംശയം കിടക്കുന്നു; ഇത്തവണയും അവന്‍ പറ്റിക്കുമോ? &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span" &gt;ട്രയിന്‍ എറണാകുളം സ്റ്റേഷനോടടുക്കുന്നു. മനസ്സില്‍ അനാവശ്യമായ ഒരു പേടി.  അവനെ കണ്ടാലും അങ്ങോട്ടു ചെന്ന് പരിചപ്പെടില്ല. എങ്ങനെ തിരിച്ച് പെരുമാറും എന്നു പറയാന്‍ പറ്റില്ലല്ലൊ? ഒറ്റ നോട്ടത്തില്‍ തന്നെ അവനെ തിരിച്ചറിയാനുള്ള ഒരു രൂപം അവന്‍ അയച്ചു തന്ന ഫോട്ടോകളില്‍ കൂടി മനസ്സില്‍ ഉണ്ട്. എന്തിനെന്നറിയില്ല്; എങ്കിലും അവനെ നേരിട്ട് കാണണം എന്ന് മനസ്സു പറയുന്നു. ഒന്നും സംസാരിക്കെണ്ട, പക്ഷേ കാണണം. ട്രയിന്‍ സ്റ്റേഷനില്‍ എത്തി ഒരു ചെറു കുലുക്കത്തോടെ നിന്നു. അവന്‍ തന്ന വിവരം വച്ച് തൊട്ടടുത്ത കമ്പാര്‍ട്ട്മെന്‍റിലാണ്‌ അവന്‍റെ സീറ്റ്. സീറ്റ് നമ്പര്‍ എട്ട്. സൈഡ് സീറ്റാണ്‌. പുറത്തിറങ്ങി നിന്നാല്‍ കാണാം. മനസ്സില്‍ ഒരു വിങ്ങല്‍. നോട്ടം ആ സൈഡ് സീറ്റിലേക്ക് നീങ്ങി പോകുന്നു. ആളുകള്‍ കയറുന്നു; പക്ഷേ അവന്‍..? ഇത്തവണയും അവന്‍ പറ്റിച്ചോ? എന്തോ, പെട്ടെന്ന് ദേഷ്യമാണ്‌ മനസ്സിലേക്ക് വന്നത്. ഇനി കാണുമ്പോള്‍ അവനെ രണ്ട് തെറി വിളിക്കണം. അല്ലെങ്കില്‍ എന്തിനാ അവനെ വെറുതേ തെറി  വിളിക്കുന്നത്‌, അവന്‍ പറഞ്ഞോ ഇങ്ങോട്ട് വരാന്‍. വെറുതേ ഓരോ പ്രാന്ത്. അല്ലാതെന്താ... &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span" &gt;ദൂരെ നിന്നും ഒരു വീല്‍ചെയര്‍ ഒരുട്ടി കൊണ്ട് രണ്ട് പേര്‍ വരുന്നുണ്ട്. വഴി അല്പം മാറി നിന്നു. പ്രായം ചെന്ന ഒരു സ്ത്രീയും പുരുഷനുമാണ്‌. വീല്‍ചെയറിലിരിക്കുന്നത് അവരുടെ മകനാണെന്ന് തോന്നുന്നു. ആദ്യം നോക്കിയത് ആ തളര്‍ന്നിരിക്കുന്ന ആ കാലുകളിലേക്കാണ്‌. മൊബൈല്‍ ഫോണിന്‍റെ ബെല്ലടിക്കുന്ന ശബ്ദമാണ്‌ ആ നോട്ടത്തില്‍ നിന്നും മനസ്സിനെ മാറ്റിയത്. അമ്മയാണ്‌ വിളിക്കുന്നത്. എന്തോ, പെട്ടെന്നൊന്നും സംസാരിക്കാന്‍ തോന്നിയില്ല. പിന്നെ തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തപ്പോഴേക്കും ആ വീല്‍ചെയറും കൂടെ ആ പ്രായം ചെന്നവരും ട്രയിനില്‍ കയറി കഴിഞ്ഞിരുന്നു. വീല്‍ചെയറില്‍ ഇരിക്കുന്ന ആ ചെറുപ്പക്കാരനെ സീറ്റിലേക്ക് ഇരുത്താനുള്ള ശ്രമത്തിലാണവര്‍. പെട്ടെന്നാണത് കണ്ടത്...  ആ സീറ്റ്..... അത് അവന്‍റേതല്ലേ....... മനസ്സില്‍ ഒരു വെള്ളിടി വെട്ടി... ദൈവമേ.... ഇത്..... ആ മനസ്സിലെ രൂപവും ഇതു ഒരാളല്ലേ? ഒരിക്കലും ഇത് അവനാകില്ല. ഇങ്ങനെയുള്ള ഒരാള്‍ക്കും അവനേ പോലെ അത്ര സന്തോഷത്തോടെ സംസാരിക്കാന്‍ കഴിയില്ല. സ്വന്തമയി ഇത്രയും വലിയ ദു:ഖമുള്ള ഒരാള്‍ക്കും മറ്റൊരാളുടെ മനസ്സിന്‌ അത്രയും ആശ്വാസം നല്‍കാന്‍ കഴിയില്ല... ദൈവമെ... ഇത് അവനായിരിക്കരുതേ..... &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span" &gt;ട്രയിന്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്‌. അകലെ നിന്നും ഒരു പച്ച കൊടി ഇളകുന്നു. ട്രയിന്‌ ജീവന്‍ വച്ചിരിക്കുന്നു. പതുക്കെ പതുക്കെ അത് മുന്നോട്ട്.... ഒരു ബീപ് ശബ്ദം... മെസേജാണ്‌. ദൈവമേ.. ഇത് അവന്‍റെ മെസേജാണല്ലോ? ഞാന്‍ യാത്ര മാറ്റി ചച്ചിരിക്കുന്നു എന്നൊരു മെസേജാകുമോ അതില്‍?  ഒരു തിടുക്കത്തിലാണ്‌ മെസേജ് ഓപ്പണ്‍ ചെയ്തത്. ഞാന്‍ എന്‍റെ യാത്ര തുടങ്ങിയിരിക്കുന്നു. ട്രയിന്‍ ആദ്യമായി സമയ നിഷ്ഠപാലിച്ചിരിക്കുന്നു. ഇനി മൂന്നു ദിവസം കഴിഞ്ഞ് കാണാം. അതുവരെ എന്നെ ഓര്‍ക്കുക. എന്ന് ഒരു നല്ല സുഹൃത്ത്. &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span" &gt;അത് വായിച്ചിട്ട് എന്തു ചെയ്യണമെന്നറിയാതെ അവള്‍ ആ കസേരയിലേക്ക് തളര്‍ന്നിരുന്നു. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-7566416615783406650?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/7566416615783406650/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/07/blog-post_10.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/7566416615783406650'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/7566416615783406650'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/07/blog-post_10.html' title='കണ്ടുമുട്ടല്‍.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-8771399389156788360</id><published>2011-07-07T14:48:00.000+05:30</published><updated>2011-07-07T14:49:09.782+05:30</updated><title type='text'>ഓര്‍മ്മകള്‍.</title><content type='html'>രാവിലെ എഴുന്നേറ്റപ്പോള്‍ നേരം വൈകി. എങ്ങനെ വൈകാതിരിക്കും. ഇന്നലെ കിടന്നപ്പോള്‍ സമയം എത്രയായി. അപ്പോഴാണോര്‍ത്തത്, അവളെവിടെ? മുറിയില്‍ കാണാനില്ലല്ലൊ? അവളാരാണെന്നല്ലേ?&lt;br /&gt;&lt;br /&gt;അത് മറ്റൊരു കഥയാണ്‌.&lt;br /&gt;&lt;br /&gt;ഇന്നലെ ശനിയാഴ്ചയായതു കാരണം ഓഫീസില്‍ നിന്നും വന്നപ്പോള്‍ തന്നെ വൈകി. വരുന്നവഴി തന്നെ അവധി ദിവസം ആഘോഷിക്കാനുള്ള സാധനവും വാങ്ങി. മുറിയില്‍ വന്ന് അതില്‍ നിന്നും രണ്ട് പെഗ്ഗെടുത്ത് വീശി. പുറത്ത് ചെറിയ മഴയുണ്ടെന്ന് തോന്നുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ്‌ ആരോ വാതിലില്‍ മൃദുവായി തട്ടിയത്. ആരായിരിക്കും ഈ സമയത്ത്? കുപ്പി പകുതിയോളം തീര്‍ന്നിരിക്കുന്നു. അത് ആ കട്ടിലിനടിയിലേക്ക് നീക്കി വച്ച് വാതില്‍ തുറന്നു. ഇത് അവളല്ലേ? ആ റോഡ് സൈഡില്‍ വച്ച് സ്ഥിരം കാണാറുള്ളവള്‍. അവളെന്താ ഇവിടെ? ഒരു ഞെട്ടലോടെ പുറത്തേയ്ക്കു നോക്കുമ്പോള്‍ അവളെ കാണ്മാനില്ല. തോന്നലായിരുന്നോ? കതകടച്ച് തിരിഞ്ഞ് മുറിയിലേക്ക് നോക്കിയപ്പോള്‍ അവള്‍ ദേ ആ കട്ടിലില്‍ ഇരിക്കുന്നു. ദൈവമേ, ഇത്‌ കരുതി കൂട്ടിയാണല്ലൊ? മനസ്സിലൊരു കത്തല്‍. പക്ഷേ അവളുടെ കണ്ണുകളില്‍ എന്തോ തിളങ്ങുന്നു. പെട്ടെന്നാണ്‌ അവള്‍ എന്‍റെ കാല്‍ക്കലേയ്ക്ക് വീണത്. ഒരു പൊട്ടിക്കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു. സാറെന്നെ എന്തു വേണമെങ്കിലും ചെയ്തോ; പക്ഷേ എനിക്ക് കുറച്ച് പൈസ തന്ന് സഹായിക്കണം. കുഞ്ഞിന്‌ സുഖമില്ല, മരുന്ന് വാങ്ങണം. ചോദിക്കാന്‍ മറ്റാരും ഇല്ലെനിക്ക്. ഉപേക്ഷിക്കരുത്.&lt;br /&gt;&lt;br /&gt;&lt;br /&gt;പെട്ടെന്ന് എന്‍റെ മനസ്സിലേയ്ക്ക് കടന്നു വന്നത് തിന്മ ചെയ്യാനുള്ള പ്രേരണയാണ്‌. കാല്‍ക്കല്‍ നിന്നും അവളെ പിടിച്ചുയര്‍ത്തി നെഞ്ചോട് ചേര്‍ക്കുമ്പോള്‍ അവളുടെ ശരീരത്തില്‍ ഒരു വിറയലുണ്ടായിരുന്നു. അവളുടെ മുഖത്തേയ്ക്ക് എന്‍റെ മുഖം അടുപ്പിക്കുമ്പോഴാണ്‌ എനിക്കൊരു കുഞ്ഞിന്‍റെ മുഖം ഓര്‍മ്മ വന്നത്. "അച്ഛാ.... അച്ഛാ....".. പെട്ടെന്ന് അവളെ ഞാന്‍ തള്ളീ മാറ്റി. ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു അപ്പോള്‍. അവളുടെ മുഖത്ത് ഞെട്ടലാണോ അതോ അശ്വാസമാണോ? അറിയില്ലെനിക്ക്. അപ്പോഴും ആ "അച്ഛാ.... അച്ഛാ...." വിളി എന്‍റെ കാതുകളീല്‍ മുഴങ്ങുന്നുണ്ടായിരുന്നു. അത് എന്‍റെ കുഞ്ഞു മോളൂടെ ശബ്ദമല്ലേ. എന്നെ ഏകനാക്കി കടന്നു പോയ എന്‍റെ പൊന്നു മോളുടെ ശബ്ദം. എന്‍റെ കിതപ്പേറി. കഴിയുന്നില്ല ആ ഓര്‍മ്മകളീല്‍ നിന്നും രക്ഷപെടാന്‍. അതെന്നെ വേട്ടയാടുകയാണ്‌. പെട്ടെന്ന് ഞാന്‍ ആ കട്ടിലിനടിയില്‍ വച്ചിരുന്ന കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി; ആ ഓര്‍മ്മകളില്‍ നിന്നും ഓടിയൊളീക്കാനെന്ന പോലെ. തലയിലാകെ ഒരുതരം പെരുപ്പ്. കണ്ണുകള്‍ അടഞ്ഞു വരുന്നു. ഇനിയൊന്നുറങ്ങണം. എല്ലാം മറന്നൊന്നുറങ്ങണം. കട്ടിലില്‍ കിടന്ന പുതപ്പെടുത്ത് അവള്‍ക്കു നേരെ നീട്ടി. കിടന്നുറങ്ങിക്കോ, രാവിലെ പോകാം. പെട്ടെന്നാണ്‌ ഞാന്‍ ഓര്‍ത്തത്; അവള്‍ക്ക് പൈസ വേണമെന്നല്ലേ പറഞ്ഞത്? ഇട്ടിരുന്ന ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും നൂറിന്‍റെ ഏതാനും നോട്ടുകള്‍ അവള്‍ക്കു നേരേ നീട്ടി. അവളെന്നെ തന്നെ തുറിച്ചു നോക്കുകയാണ്‌. അവള്‍ക്കൊന്നും മനസ്സിലാകുന്നില്ല.&lt;br /&gt;&lt;br /&gt;ആ നോട്ടുകള്‍ അവള്‍ക്കു നേരേ വലിച്ചെറിഞ്ഞിട്ട് കട്ടിലിലേക്ക് മറിഞ്ഞതാണ്‌. പിന്നെ ഇപ്പോഴാണ്‌ കണ്ണു തുറക്കുന്നത്. ആ അവള്‍ എവിടെ? പോയോ? ഇപ്പോഴും അവളുടെ തലയിലിരുന്ന ആ മുല്ലപ്പുവിന്‍റെ ഗന്ധം മുറിയില്‍ തങ്ങി നില്‍ക്കുന്നു. മേശപ്പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കുറേ നൂറിന്‍റെ നോട്ടുകള്‍ ആ വാച്ചിനടിയില്‍ വച്ചിരിക്കുന്നു. അവളെടുത്തില്ലേ അ പൈസ? അപ്പോള്‍ അവളൂടെ കുഞ്ഞ്?? അടുക്കളയില്‍ ഏതോ പാത്രം എവിടെയോ തട്ടിയ ശബ്ദം. അവിടെയാരാ ഇപ്പോള്‍? നോക്കുമ്പോള്‍ ഒരു കപ്പില്‍ കട്ടന്‍ ചായയുമായി അവള്‍ നില്‍ക്കുന്നു. മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരം. കപ്പ് മേശപ്പുറത്തു വച്ചിട്ട് അവള്‍ ആ പൈസയെടുത്തു. ഇത് എനിക്കര്‍ഹതപ്പെട്ടതല്ലായെന്നെനിക്കറിയാം. എങ്കിലും ഞാനിതെടുക്കുകയാണ്‌. കഴിയുമെങ്കില്‍  എന്നെങ്കിലും തിരിച്ചു തരാം. നിവൃത്തികേടുകൊണ്ടാണ്‌. ക്ഷമിക്കണം. അത്രയും പറഞ്ഞ് അവള്‍ പുറത്തേയ്ക്ക് നടന്നു പോയി. എന്തു പറയണമെന്നറിയാതെ ഞാന്‍ ആ വതിലിലേയ്ക്ക് നോക്കി ഇരുന്നു പോയി. അപ്പോഴും ആ കപ്പിലെ ചായയില്‍ നിന്നും ചൂട് പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-8771399389156788360?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/8771399389156788360/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/07/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/8771399389156788360'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/8771399389156788360'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/07/blog-post.html' title='ഓര്‍മ്മകള്‍.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-4705624503578241364</id><published>2011-01-13T12:00:00.001+05:30</published><updated>2011-01-13T12:04:14.932+05:30</updated><title type='text'>"മരുന്നിന്‍റെ" ശക്തി.</title><content type='html'>&lt;div align="justify"&gt;ഇന്നലെ രാത്രിയിലാണ്‌ നാട്ടില്‍ നിന്നും ചേട്ടന്‍റെ ഫോണ്‍ വന്നത്. ഏകദേശം പത്തുമണിയോളമായിട്ടുണ്ടാകും. നാലു ദിവസത്തെ ടൂറും കഴിഞ്ഞ്, പുണ്യസ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ച്, രണ്ടു ദിവസം മുന്‍പാണ്‌ കുടുംബത്തോടൊപ്പം ചേട്ടന്‍ വീട്ടില്‍ എത്തിയത്. വന്നതിന്‍റെ അന്നു തന്നെ ചേട്ടനും ചേട്ടത്തിയ്ക്കും പണി കിട്ടി. കിട്ടിയ പുണ്യമെല്ലാം കുറച്ച് നേരത്തേയ്ക്കെങ്കിലും പാപമായി തോന്നിയ സമയം. കാരണമെന്താണെന്നല്ലേ? ചേട്ടന്‍റെ അമ്മായി അപ്പന്‍, അതായത് ചേട്ടത്തിയുടെ അച്ഛനാണ്‌ കഥയിലെ ഹീറോ. ഹീറോയെന്നോ വില്ലനെന്നോ നിങ്ങള്‍ക്ക് വിളിയ്ക്കാം.&lt;br /&gt;&lt;br /&gt;ഇനി കാര്യത്തിലേയ്ക്ക് കടക്കാം.&lt;br /&gt;&lt;br /&gt;ചേട്ടനും കുടുംബവും തിരികെയെത്തിയ രാത്രിയില്‍ അമ്മായിയപ്പന്‌ അസുഖം. എന്താണെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ പുള്ളിക്കാരന്‍ കണ്ണു തുറക്കുന്നില്ല, ഒന്നും സംസാരിക്കുന്നില്ല, ഒന്നും കഴിക്കുന്നുമില്ല. പേരിനു വേണ്ടി ശ്വാസം വിടുന്നതു കൊണ്ട് ആള്‍ക്ക് ജീവനുണ്ടെന്ന് അവര്‍ ഉറപ്പിക്കുകയും ആ ഉറപ്പിന്മേല്‍ അവര്‍ നിലവിളിച്ച് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്ക്കുകയും ചെയ്തില്ല. നേരേ ആശുപത്രിയിലേയ്ക്ക്. ചേട്ടന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ശവശരീരം എങ്ങനെയാണൊ ആംബുലന്‍സിലേയ്ക്ക് കയറ്റുന്നത് അതേ പ്രതീതിയായിരിന്നു അപ്പോള്‍. രണ്ടു ദിവസം കിടത്തിയപ്പോള്‍ തന്നെ ഡോക്ടര്‍ക്ക് മനസ്സിലായി വെറുതെയാണ്‌ തന്‍റെ പരിശ്രമമെന്ന്. പിന്നീട്‌ ചെയ്യാവുന്ന ഏക കാര്യം മറ്റുള്ള ഡോക്ടര്‍മാരെ പോലെ അദ്ദേഹവും ചെയ്തു. ഏറ്റവും അടുത്ത ബന്ധുക്കാരോട്, മുഖത്ത് ദു:ഖഭാവം വന്നെന്ന് ഉറപ്പിച്ച ശേഷം, പറഞ്ഞു: കൂടുതല്‍ പ്രതീക്ഷ വേണ്ട. ഇനി വീട്ടിലേയ്ക്ക് കൊണ്ടൂ പോകാം. എല്ലാവരേയും അറിയിക്കുകയുമാകാം. ഡോക്ടറുടെ കണ്ണൂകള്‍ നിറഞ്ഞിരുന്നോ എന്ന് ഇപ്പോഴും ചേട്ടന്‌ സംശയം.&lt;br /&gt;&lt;br /&gt;അമ്മായിയപ്പനെ വീട്ടില്‍ കൊണ്ടൂ വന്നു. ബന്ധുക്കാര്‍ വന്നും പോയുമിരുന്നു. പലരുടേയും മുഖത്ത് "ഇതെപ്പോള്‍ സംഭവിക്കും" എന്ന ഒരു സംശയം തളംകെട്ടി കിടന്നിരുന്നു. അപ്പോഴാണ്‌ ഇതിന്‍റെ തലക്കെട്ടിലെ "മരുന്ന്" ഇവിടേയ്ക്ക് പ്രവേശിക്കുന്നത്.&lt;br /&gt;&lt;br /&gt;ഇന്നലെ ഉച്ചയ്ക്ക് സംഭവം സീരിയസായി. അമ്മായിയപ്പന്‍റെ അടുത്ത് മക്കളും മരുമക്കളും മാത്രം. എല്ലാവര്‍ക്കും തോന്നി ഇതവസാനത്തെ ചലനമാണെന്ന്. ചേട്ടനു തോന്നി, മരിക്കാന്‍ പോകുന്നയാള്‍ക്ക് ഒരുരുള ചോറ് ഒടുക്കാന്‍. ചേട്ടന്‍ അടുക്കളയില്‍ ചെന്നു. കലത്തില്‍ ചോറിരിക്കുന്നു. എന്തോ കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട്. ഒരു പാത്രത്തില്‍ അല്പ്പം ചോറെടുത്തു. കറിയെടുക്കണൊ വേണ്ടയോ എന്ന സംശയത്തില്‍ നില്‍ക്കുമ്പോഴാണ്‌ അലമാരയില്‍ ഇരിക്കുന്ന ഒരു കുപ്പി കണ്ടത്. XXX RUM. ഐഡിയ... കള്ളുകുടിയനായ അമ്മായിയപ്പന്‌ ഇതിലും വലുത് എന്ത് നല്‍കാന്‍ കഴിയും ഒരു മരുമകന്‌. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. ചോറിലേയ്ക്ക് ഒരു "അറുപത്" ഒഴിച്ച് ഇളക്കി നേരെ അമ്മായിയപ്പന്‍റെ അടുത്തേയ്ക്ക്. അടുത്തു നിന്ന എല്ലാവര്‍ക്കും ചേട്ടനോട് ഒരുതരം ആദരം. മരിക്കാന്‍ പോകുന്നയാള്‍ക്ക് അവസാനമായി ആഹാരം കൊടുക്കാന്‍ പോകുക്കയല്ലേ? രണ്ട്‌ ഉരുള ചോറ് അകത്തു ചെന്നതും അമ്മായിയപ്പന്‍റെ ശ്വാസഗതി കൂടിക്കൂടി വന്നു. ഒരു മിനിട്ട്. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അമ്മായിയപ്പന്‍ ചാടി എഴുന്നേറ്റു. മോനേ..... വാക്കുകള്‍ക്ക് ഒരു വഴുവഴുക്കം. അസുഖം മൂലമാണെന്ന് മറ്റുള്ളവര്‍ കരുതി. എന്നാലും ഇത്രപെട്ടെന്ന്....... എല്ലാവരുടേയും മനസ്സില്‍ അതായിരിന്നു ഉയര്‍ന്നു വന്ന ചോദ്യചിഹ്നം...&lt;br /&gt;&lt;br /&gt;എന്തായാലും എല്ലാവര്‍ക്കും സന്തോഷമായി. പിന്നീട് ഓരോരുത്തരായി പിരിച്ചു പൊയ്കൊണ്ടിരുന്നു. രാത്രിയായി. ദൂരെ നിന്ന ചേട്ടനെ അമ്മായിയപ്പന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാട്ടി അടുത്തേയ്ക്ക് വിളിച്ചിട്ടു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു; ദാഹിക്കുന്നു, ഒരല്പ്പം വെള്ളം വേണം. അടുത്തു നിന്ന മക്കള്‍ക്കെല്ലാം സംശയം. തങ്ങളോടാരോടും പറയാതെ......... ?? മരുന്ന് ഫലം കണ്ട ഡോക്ടര്‍ക്ക് എന്ത് സംശയം. നേരേ അടുക്കളയിലേയ്ക്ക്. ഒരു ഗ്ലാസ്സെടുത്തു. വീണ്ടും ഒരു അറുപത്. അല്പ്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു. ഒറ്റവലിയ്ക്ക് അത് അമ്മായിയപ്പന്‍റെ ഉള്ളിലേയ്ക്ക്...&lt;br /&gt;&lt;br /&gt;കഥാവസാനം: ഇന്നു രാവിലെ ചേട്ടന്‍റെ ഫോണ്‍ വീണ്ടും വന്നു. അമ്മായിയപ്പന്‍ സുഖമായിരിക്കുന്നു. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-4705624503578241364?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/4705624503578241364/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2011/01/blog-post.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4705624503578241364'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4705624503578241364'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2011/01/blog-post.html' title='&quot;മരുന്നിന്‍റെ&quot; ശക്തി.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-1365424466696423142</id><published>2010-12-26T17:11:00.003+05:30</published><updated>2010-12-26T17:25:58.213+05:30</updated><title type='text'>അഭിമുഖം : മധു ബാലകൃഷ്ണന്‍.</title><content type='html'>&lt;div align="justify"&gt;ശ്രീ മധു ബാലകൃഷ്ണന്‍.&lt;br /&gt;&lt;br /&gt;24 ജൂണ്‍ 1974 ല്‍ കേരളത്തിലെ കൊച്ചി എന്ന മഹാ നഗരത്തില്‍ തൃപ്പൂണിത്തുറയില്‍ ജനനം.&lt;br /&gt;&lt;br /&gt;മലയാളം - തമിഴ് - തെലുങ്ക് - കന്നട ഭാഷകളിലെ ഒരുപാട് സിനിമകളില്‍ പാടുകയും ഒരുപാട് അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഇവ അതില്‍ ചിലതു മാത്രം.&lt;br /&gt;&lt;br /&gt;2000 - Soma Award for Best Male Playback singer&lt;br /&gt;2001 - Drisya Television Award for Best Male Playback singer.&lt;br /&gt;2002 - Kerala State Film Award for Best Singer.&lt;br /&gt;2002 - Mahatma Gandhi Educational Foundation Award.&lt;br /&gt;2002 - Solar Award.&lt;br /&gt;2002 - Junior Chamber Award.&lt;br /&gt;2003 - Kerala Film Critics Award.&lt;br /&gt;2004 - Kerala Film Critics Award.&lt;br /&gt;2004 - LPR Award.&lt;br /&gt;2004 - Best Melody Singer(Virtuoso Award–Tamil Films).&lt;br /&gt;2006 - Tamil Nadu State Film Award for Best Male Playback Singer.&lt;br /&gt;2007 - Ujala Asianet Film Award for Best Male Playback Singer.&lt;br /&gt;2007 - Kalaimamani award by the Tamil Nadu state government.&lt;br /&gt;2009 - Kerala Film Critics Award.&lt;br /&gt;2010 - Mirchi Music Award for Best Male Singer.&lt;br /&gt;&lt;br /&gt;നമുക്ക് അദ്ദേഹവുമായി ഒരു സല്ലാപം നടത്താം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: നമസ്കാരം&lt;br /&gt;മധു ബാലകൃഷ്ണന്‍: നമസ്ക്കാരം&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: നമ്മുടെ അമൃതം കംമ്യൂനിട്ടിക്കു വേണ്ടി താങ്കളുടെ വിലപ്പെട്ട സമയത്തില്‍ നിന്നും അല്‍പനേരം ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വയ്ക്കുന്നതിനു ആദ്യമേ തന്നെ നന്ദി പറയുന്നു.&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: ശരി.. നന്ദി.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ആദ്യമായി നമുക്ക് കുടുംബംത്തെ ഒന്ന് പരിചയപ്പെടാം. അല്ലേ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: ഭാര്യ ദിവ്യ (യഥാര്‍ത്ഥ പേര്‌ വിജിത), മുത്ത മകന്‍ മാധവ് (8 വയസ്സ്), ഇളയ മകന്‍ മഹാദേവ് (1.5 വയസ്സ്). അച്ഛന്‍ 23 വര്‍ഷം മുന്‍പ് മരിച്ചു പോയി. അമ്മ ലീലാവതി, അനുജന്‍ ശ്രീകുമാര്‍ (തിരുവനതപുരം റേഡിയോ മിര്‍ച്ചിയില്‍ സൗണ്ട് എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു). പിന്നെ ഭാര്യയുടെ മൂത്ത ജേഷ്ഠനും ചേച്ചിയും ഇളയ ചേച്ചിമാരും ഉണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: സ്കൂള്‍ കോളേജ് ജീവിതത്തിലെ സംഗീത പരിപാടികളിലൊക്കെ താങ്കള്‍ തീര്‍ച്ചയായും പങ്കെടുത്തു കാണുമല്ലോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും പങ്കെടുത്തിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ആള്‍ ഇന്‍ഡ്യ റേഡിയോയിലും ദൂരദര്‍ശനിലും B ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നല്ലോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: അതേ. ചില മത്സരങ്ങളിലൂടെ എനിക്ക് ബി ഗ്രേഡ് കിട്ടിയിരിന്നു. പക്ഷേ അതിനു ശേക്ഷം അത് അപ്ഗ്രേഡ് ചെയതിട്ടില്ല.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍:പാലക്കാട്ട് നടക്കുന്ന സ്വരലയ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍, അതുപോലെ തന്നെ ഗുരുവായൂരിലെ ചെമ്പൈ സംഗീതോല്‍സവം എന്നിവയിലൊക്കെ പങ്കെടുക്കാറുണ്ടല്ലോ? അതിനെ പറ്റി?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: അതേ. പങ്കെടുത്തിട്ടുണ്ട്. ചെമ്പൈ സംഗീതോല്‍സവത്തില്‍ ഞാന്‍ പങ്കെടുക്കുന്നത് ഞാന്‍ പഠിക്കുന്ന സമയത്താണ്‌. പ്രൊഫഷണലായതിനു ശേഷം പോകാന്‍ കഴിഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഒരു ഗായകന്‍ ആകണം എന്ന ആഗ്രഹം ചെറുപ്പം മുതലേ ആഗ്രഹിച്ചിരന്നോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അങ്ങനെയൊന്നും ആഗ്രഹിച്ചല്ല ജീവിച്ചത്. എങ്ങനെയൊക്കെയോ ഒരു നിമിത്തം, അതല്ലെങ്കില്‍ ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് ഇങ്ങനെയൊക്കെയായി.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: എന്തായാലും എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒരു പ്രൊഫഷനല്‍ ഗായകന്‍ ആയിത്തീര്‍ന്നു.&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : അതേ.. അതേ...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: അക്കാഡമി ഓഫ് ഇന്‍ഡ്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്സ് (Academy of Indian Music and Arts) എന്ന സ്ഥാപനത്തിലെ ബിരുദവും കൊണ്ട് സംഗീത ലോകത്തേക്ക് കടന്നു വന്നപോള്‍ എന്തായിരിന്നു മനസ്സില്‍?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: അങ്ങനെ മനസ്സില്‍ ഒന്നുമുണ്ടായിരുന്നില്ല. പിന്നെ നമുക്ക് കിട്ടുന്ന ചാന്‍സുകള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്നതു മാത്രമായിരിന്നു. നമ്മളെ കൊണ്ട് ആകും വിധം നന്നായി പാടാന്‍ ശ്രമിക്കണം എന്ന് കരുതിയിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ആദ്യമായി കൂടെ പാടിയ സെലിബ്രിറ്റി ആരായിരുന്നു?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :ചിത്ര ചേച്ചി.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: അവിടന്നോഗോട്ടു ഒരുപാട് പ്രശസ്തരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഉള്ള ഭാഗ്യം കിട്ടിയല്ലേ?....&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: എന്നാണു ആദ്യമായി ഒരു ഗാനം റെകോര്‍ഡു ചെയ്തത്? ആ ഗാനം?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :ഉഴൈതുറെ എന്ന തമിഴ് ചിത്രത്തിലെ ഗാനം. 1995 - 96 ല്‍ ആയിരിന്നു അത്. സംഗീതസം‌വിധായകന്‍ "ഷാ". യഥാര്‍ത്ഥ പേര്‌ ബാബു ശങ്കര്‍.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: സിനിമയിലാണോ ആദ്യമായി പാടിയത്?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :ശരിക്കും പറഞ്ഞാല്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ഡിവോഷണല്‍ പാട്ട് പാടിയിട്ടുണ്ട്. പക്ഷേ അന്ന് ശബ്ദമൊന്നും അത്ര മെച്വേഡ് ആയിട്ടില്ലല്ലോ. പിന്നെ കുറേ തമിഴ് ആല്‍ബങ്ങളും ഡിവോഷണല്‍ ഗാനങ്ങളും പാടിയിരിന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: മലയാളത്തില്‍ ആദ്യമായി പാടിയത്?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :മലയാളത്തില്‍ ആദ്യമായി പാടുന്നത് ശിശിരം എന്ന സിനിമയിലാണ്‌. ബേണീ ഇഗ്നേഷ്യസായിരിന്നു സംഗീത സം‌വിധാനം. ആ സമയത്താണ്‌ ഉദയപുരം സുല്‍ത്താന്‍, സണ്ണി സ്റ്റീഫന്‍റെ പേരിടാത്ത ചിത്രം എന്നിവയിലൊക്കെ പാടിയത്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ദാസേട്ടന്‍ തുടങ്ങി ഒരുപാട് ഗായകര്‍ നിറഞ്ഞു നിന്നിരുന്ന മലയാള സിനിമാ സംഗീത മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ മനസ്സില്‍ ഒരു ഭയം ഉണ്ടായിരുന്നോ, പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അങ്ങനെയൊന്നും ചിന്തിക്കാത്ത ഒരാളാണ്‌ ഞാന്‍. ദൈവം തന്ന ചാന്‍സ് നന്നായി ഉപയോഗിക്കുക. എനിക്ക് വിധിച്ചിട്ടുള്ളത് എനിക്ക് തന്നെ കിട്ടും എന്ന് വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ദാസേട്ടനുമായി എങ്ങനെയാണ്‌ ബന്ധം:&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അദ്ദേഹവുമായി വളരെ നല്ല ഒരു ബന്ധമാണുള്ളത്. ഞാന്‍ ഈ രംഗത്ത് വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വല്ലയ്പ്പോഴും കാണാറുണ്ട്. ഇടയ്ക്ക് ഫോണൊല്‍ വിളിച്ച് സംസാരിക്കാറുണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: പ്രസിദ്ധ സംഗീത സംവിധായകനുമായ ശ്രീ എം ജയചന്ദ്രന് വേണ്ടി താങ്കള്‍ കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. അതില്‍ മിക്കതും നല്ല ഹിറ്റുകളും ആയിരുന്നു.&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അതേ.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: മാത്രമല്ല 'വാല്‍ക്കണ്ണാടി'യിലെ ''അമ്മേ അമ്മേ'' എന്ന ഗാനത്തിന് സംസ്ഥാന അവാര്‍ഡും കിട്ടി. നിങ്ങള്‍ തമ്മിലുള്ള ആ കെമിസ്ട്രി ഒന്ന് ചുരുക്കി പറയാമോ.?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അതിപ്പോള്‍ എന്താ പറയുക!! ഞങ്ങള്‍ തമ്മില്‍ ഒരു ഗായകനും സംഗീത സം‌വിധായകനും എന്ന ബന്ധത്തിലപ്പുറം ഒരു സഹോദര ബന്ധമാണുള്ളത്; അതുപോലെ തന്നെ ഞങ്ങള്‍ ബന്ധുക്കളുമാണ്‌.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: വാല്‍ക്കണ്ണാടി എന്ന സിനിമയിലെ അമ്മേ അമ്മേ എന്നു തുടങ്ങുന്ന ഗാനത്തിന്‌ 2002 ലെ സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുകയുണ്ടായല്ലോ? എങ്ങനെയാണ്‌ ആ പാട്ട് പാടാനുള്ള അവസരം ലഭിച്ചത്?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: അതിപ്പോള്‍ എന്താ പറയുക... (ചിരി..) ജയചന്ദ്രന്‍ വിളിച്ചു, ഞാന്‍ പോയി പാടി...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ആ ഗാനത്തിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അല്ലേ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: അതേ..... അത് നല്ലൊരു അനുഭവമായിരിന്നു. (അപ്പോഴേക്കും മറ്റൊരു ഫോണില്‍ ബെല്ലടിക്കുന്നു. ഏതോ പ്രോഗ്രാമിന്‌ ചെല്ലാനായി വീട്ടില്‍ നിന്നും ഇറങ്ങിയോ എന്നന്വേഷണം. അഫ്സല്‍ ഒക്കെ പങ്കെടുക്കുന്ന പരിപാടിയാണ്‌. 11.30 ആകുമ്പോഴേക്കും എത്താമെന്ന് ഉറപ്പു കൊടുത്തിട്ട് വീണ്ടും അഭിമുഖത്തിലേക്ക്)&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: മലയാളത്തിലെ പ്രസിദ്ധരായ പലരുടെയും കൂടെ വര്‍ക്ക് ചെയ്തു. ഇതില്‍ താങ്കളെ അതിശയിപ്പിച്ചിട്ടുള്ള സംഗീത സംവിധായകന്‍ ആരാണ്?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : എന്‍റെ കുട്ടിക്കാലം മുതല്‍ തന്നെ എന്നെ അതിശയിപ്പിക്കുന്ന ഒരാളാണ്‌ ഇളയരാജ സര്‍. ആ സമയം മുതല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ഒരു ആരാധകനാണ്‌. അതുപോലെ തന്നെ നമ്മുടെയിടയിലുള്ള ഒട്ടുമിക്ക സം‌ഗീത സം‌വിധായകരും അവരവരുടേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഒരുപാട് കഴിവുള്ള സംഗീത സംവിധായകരില്‍ പലരും മണ്‍മറഞ്ഞു പോയി. അവരില്‍ പലരുമായും താങ്കള്‍ വര്‍ക്ക് ചെയ്യാതെ പോയിട്ടുണ്ട്. അതില്‍ നഷ്ട ബോധം തോന്നിയിട്ടുണ്ടോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അങ്ങനെയൊന്നും ചിന്തിച്ചിട്ട് കാര്യമില്ല. നമുക്ക് യോഗമുള്ളതല്ലേ നമുക്ക് ലഭിക്കൂ. എന്നാലും രവീന്ദ്രന്‍ മാഷിന്‍റെ കുറച്ച് പാട്ടുകള്‍ പാടണമെന്ന് ആഗ്രഹമുണ്ടായിരിന്നു. പക്ഷേ അപ്പോഴേയ്ക്കും മാഷ് നമ്മെ വിട്ടു പോയി.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍:അതുപോലെ നമ്മൂടെ ഗിരീഷേട്ടന്‍...?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :ഗിരീഷേട്ടന്‍റെ കുറച്ച് പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. സിനിമയിലും ഡിവോഷണല്‍ കാസറ്റുകളിലും.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പാട്ടുകള്‍ പാടി. അവിടെ നിന്നെല്ലാം നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ഈ അവാര്‍ഡുകളെ എങ്ങനെ കാണുന്നു?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : അവാര്‍ഡ് എന്നുള്ളത് നമുക്ക് കിട്ടുന്ന ഒരു അംഗീകാരമാണ്‌. നമ്മള്‍ പാടിയ പാട്ട് മറ്റുള്ളവര്‍ക്ക് ഇഷ്ടമായി എന്നതിനുള്ള സമ്മാനം. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ കൂട്ടാന്‍ വേണ്ടി നല്‍കുന്നതാണ്‌ അവാര്‍ഡുകള്‍ എന്ന് അനിക്ക് തോന്നുന്നത്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ആശാ ജീ യുമൊത്ത് പാടിയ ചന്ദ്രമുഖീ എന്ന സിനിമയ്ക്കു വേണ്ടി പാടിയ "കൊഞ്ചന്നേരം" എന്ന ഗാനം മറക്കാനാവാത്ത ഒരു അനുഭവമായിരിക്കുമല്ലോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : തീര്‍ച്ചയായും. അതെനിക്ക് കിട്ടിയ ഒരു ദൈവാനുഗ്രഹമാണ്‌ എന്ന് തന്നെ പറയാം. പ്രത്യേകിച്ചും ഒരു രജനീകാന്ത് ചിത്രം, ബോളീവുഡ് ഇതിഹാസം എന്നൊക്കെ പറയാന്‍ കഴിയുന്ന ആശാജീയുടെ കൂടെ, അതും വിദ്യാസാഗറിന്‍റെ സംഗീത സം‌വിധാനത്തില്‍.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ആശാജീയുമൊതുള്ള ആ ഒരു എക്സ്പീരിയെന്സു ഒന്ന് പങ്കു വയ്ക്കാമോ?....&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അത് ഒരു ഡ്യൂയറ്റായിരിന്നു. പക്ഷേ ഡ്യൂയറ്റ് എന്ന് പറയുന്നതെങ്കിലും നമ്മള്‍ ഒന്നിച്ചോന്നുമല്ല പാടുന്നത്. പക്ഷേ, എങ്കിലും അതൊരു ഭാഗ്യമാണ്‌.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഇസൈ മന്നന്‍ ഇളയരാജയുടെ ഒരു ഗാനം പാടുക എന്നത് ഒരു ഗായകന്‍ എന്ന നിലക്ക് വളരെ അഭിമാനം ഉള്ള കാര്യമാണ്.... മാത്രമല്ല അദ്ധേഹത്തിന്റെ ഡ്രീം പ്രോജക്ടായ തിരുവാസഗതിലും താങ്കള്‍ക്കു വര്‍ക്ക് ചെയ്യാന്‍ ആയി. അദ്ദേഹത്തെ കുറിച്ച്?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :രാജാസാറിന്‍റെ ഭാരതി എന്ന ചിത്രത്തിനു വേണ്ടിയാണ്‌ ആദ്യമായി ഞാന്‍ പാടുന്നത്. ഞാന്‍ ആദ്യമായി രാജാസാറിനെ കാണുന്നത് വടകരയില്‍ വച്ചു നടന്ന ദാസേട്ടന്‍റെ അറുപതാം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടു നടന്ന ഒരു പരിപാടിയില്‍ വച്ചാണ്‌. അന്ന് അവിടെ ഞാന്‍ പാടിയത് "കാട്ടിലെ പാഴ്മുളം" എന്ന് ഗാനമായിരിന്നു. അവീടെ വച്ചാണ്‌ അദ്ദേഹത്തിന്‌ എന്നെ പരിചയമാകുന്നത്. അതിനു ശേഷം ഞാന്‍ മൂകാംബികയില്‍ ചെന്നപ്പോള്‍ രാജാസാര്‍ അവിടെയുണ്ട്. അത് രണ്ടാമത്തെ മീറ്റിംങ്. പിന്നീട് ഒരു ദിവസം മദ്രാസ്സില്‍ നിന്നും ഫോണ്‍ വരുന്നു; പെട്ടെന്ന് വരിക എന്നു പറഞ്ഞ്. അങ്ങനെയാണ്‌ ഭാരതിയില്‍ പാടിയത്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: 2009ലെ മികച്ച ഗായകനായി പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിലെ ഗാനത്തിന്‌ അവാര്‍ഡ് ലഭിക്കുകയുണ്ടായല്ലോ? ആരായിരിന്നു സംഗീത സംവിധാനം?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: അതിന്‍റെ സംഗീത സംവിധാനം എസ്.പി. വെങ്കിടേഷ് ആയിരിന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: പ്രവാസി മലയാളികളുടെ സംസ്കാരിക സംഘടനയായ ഈണം ഇന്റര്‍നാഷണല്‍ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച യുവഗായകനുള്ള അവാര്‍ഡ്‌ താങ്കള്‍ക്ക് നല്‍കിയിരുന്നല്ലോ? കൂടുതലാര്‍ക്കും കിട്ടാത്ത ഒരു അവാര്‍ഡ്. എന്തു തോന്നി.&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: തീര്‍ച്ചയായും. വളരെയധികം സന്തോഷം തോന്നി. ദൈവത്തിനു നന്ദി പറഞ്ഞു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഇഷ്ട ദൈവം?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അങ്ങനെ ഒന്നിനെ പറയാന്‍ പറ്റില്ല. ഞാന്‍ മൂകാംബികയിലും ഗുരുവായൂരിലും ശബരിമലയിലും ചോറ്റാനിക്കരയും പോകാറുണ്ട്. അതോടൊപ്പം തന്നെ കൃസ്ത്യന്‍ പള്ളികളിലും മസ്ജിദുകളിലും പോയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഗാനഗന്ധര്‍വന്‍ ശ്രീ യേശുദാസുമായി താങ്കള്‍ക്കുള്ള ശബ്ദസാദൃശ്യത്തെ പറ്റി പലരും പറയാറുണ്ട്. അതിനേ പറ്റി?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : ശരിയാണ്‌. പക്ഷേ അത് നല്ലതാണൊ മോശമാണൊ എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം അത് കേട്ട് ഇഷ്ടപ്പെടുന്നവരു ഉണ്ട് ഇഷ്ടപ്പെടാത്തവരും ഉണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: സ്റെജു ഷോ കളില്‍ രവീന്ദ്രന്‍ മാഷിന്റെ ബുദ്ധിമുട്ടേറിയ ഗാനങ്ങള്‍ പലതും വളരെ നന്നായി ആലപിക്കുന്നത് കണ്ടിട്ടുണ്ട്.?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അറിയില്ല അതെങ്ങനെ സാധിക്കുന്നു എന്ന്. എങ്ങനെയൊക്കെയോ അങ്ങ് സഭവിക്കുന്നു. കുട്ടിക്കാലം മുതല്‍ തന്നെ ദൈവം അങ്ങനെയൊരു കഴിവ് എനിക്ക് തന്നിട്ടുണ്ട്. ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ അത് നന്നായി പ്രാക്ടീസ് ചെയ്ത് പാടുന്നു എന്ന് മാത്രം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: താങ്കളുടെ മാധുര്യുള്ള ശബ്ദത്തില്‍ ഒട്ടേറെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ട്. താങ്കളുടെ സംഗീതസംവിധാനത്തില്‍ ഗാനങ്ങള്‍ കേള്‍ക്കാനുള്ള അവസരം ഉണ്ടാകുമോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :സംഗീതസംവിധാനം എനിക്ക്‌ തീര്‍ച്ചയായും ഇഷ്ടട്ട ഒരു മേഘലയാണ്‌. ഞാന്‍ പലപ്പോഴും കമ്പോസ് ചെയ്യാറുമുണ്ട്. പക്ഷേ അതൊന്നും പ്രൊഫഷണലായി കൊണ്ടൂ വരാന്‍ തത്ക്കാലം ഉദ്ദേശ്ശിക്കുന്നില്ല. കാരണം സംഗീത സം‌വിധായകനെ എല്ലാവരും പാടാന്‍ വിളിക്കണമെന്നില്ല (ചിരി...).&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: എന്തായാലും ഭാവിയില്‍ താങ്കളില്‍ നിന്നും ഒരു സം‌ഗീത സം‌വിധായകനെ പ്രതീക്ഷിക്കാം. അല്ലേ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അറിയില്ല, എല്ലാം ദൈവം നിശ്ചയിക്കുന്ന പോലെ.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഡിവോഷണല്‍ ഗാനരംഗത്തെ നിറസാന്നിധ്യമാണ് എപ്പോഴും താങ്കള്‍.&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :നിറസാന്നിധ്യമാണ് ഞാന്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ ശരിയാകില്ല. ഞാന്‍ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. പിന്നെ എനിക്കു വരുന്ന ചാന്‍സുകള്‍ കഴിവതും നല്ല രീതിയില്‍ ഉപയോഗിക്കുന്നു എന്ന് മാത്രം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ സിനിമയേക്കാള്‍ കൂടുതല്‍ ചാന്‍സ് ഡിവോഷണല്‍ ഗാനരംഗത്താണ്‌ തനിക്ക് കിട്ടിയിട്ടുള്ളതെന്ന്?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും. കാരണം സിനിമയേക്കാള്‍ കൂടുതല്‍ അത്തരം ഗാനങ്ങളാണ്‌ ഞാന്‍ പാടിയിട്ടുള്ളത്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഇപ്പോഴത്തെ ഗാനങ്ങളും പഴയ ഗാനങ്ങളും തമ്മിലുള്ള അന്തരം പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്‌. ഇപ്പോഴത്തെ സംഗീതത്തിലെ മൂല്യച്യുതി തന്നെയാണ് വിഷയം. അതിനെ പറ്റി എന്ത് തോന്നുന്നു?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും പഴയ ഗാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ ഗാനങ്ങള്‍ക്ക് മൂല്യച്യുതി വന്നിട്ടുണ്ട്. ഇപ്പോള്‍ എല്ലാത്തിനും ഒരു ക്ഷാമമാണ്‌; നല്ല പാട്ടുകാര്‍ക്കും, നല്ല വരികള്‍ക്കും, നല്ല സംഗീതത്തിനും ഒക്കെ. ഇപ്പോള്‍ ഏതു കാര്യങ്ങള്‍ക്കായാലും ക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ്‌. ഇപ്പോള്‍ വളരെ അപൂര്‍‌വ്വമായിട്ടു മാത്രമേ ഒരു നല്ല ഗാനം ഉണ്ടാകുന്നുള്ളൂ.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഈയിടെ താങ്കള്‍ രണ്ട് റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയിട്ടുണ്ടായിരിന്നല്ലോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : അതേ. ഉണ്ടായിരിന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഇത്തരം ഷോകള്‍ പലപ്പോഴും പല വിവാദങ്ങളും ഉയര്‍ത്തുന്നു. ഇത്തരം റിയാലിറ്റി ഷോകളുടെ ഗുണ-ദോഷ വശങ്ങളെ കുറിച്ചൊന്നു പറയാമോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :പണ്ടത്തെ അപേക്ഷിച്ച് പാടാന്‍ കഴിവുള്ളവര്‍ക്ക് പെട്ടെന്ന് ഒരു പേരു കിട്ടുവാനുള്ള ഒരു എളുപ്പമാര്‍ഗ്ഗമാണ്‌ ഈ റിയാലിറ്റി ഷോകള്‍. തന്‍റെ കഴിവുകളെ പുറത്ത് കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്നതാണ്‌ ശരിയായ അര്‍ത്ഥം. പക്ഷേ അങ്ങനെ കിട്ടുന്ന പേര്‌, ഫെയിം എല്ലാം അതേ റിയാലിറ്റി ഷോയുടെ അടുത്ത ഘട്ടം ആരംഭിക്കുമ്പോഴേക്കും പല ആള്‍ക്കാരും മറന്നു പോകുന്ന ഒരവസ്ഥയാണ്‌ ഇന്ന് നാം കാണുന്നത്. പലരും പല വാഗ്ദാനങ്ങളും നല്‍കും; എന്‍റെ അടുത്ത സിനിമയില്‍ പാടിക്കാ എന്നൊക്കെ. പക്ഷേ അതൊന്നും ഉണ്ടാകാറില്ല എന്നതാണ്‌ സത്യം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഇപ്പോള്‍ അത്തരം റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന പലരും അതിന്‍റെ പ്രതിഫല തുകയെയാണ്‌ ലക്‌ഷ്യം വയ്ക്കുന്നത് എന്ന് തോന്നിയിട്ടുണ്ടോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അതേ..... അതേ. പ്രതിഫലതുകയേയാണ്‌ മിക്കവരും ലക്‌ഷ്യം വയ്ക്കുന്നത്. അതോടൊപ്പം തന്നെ ഫെയിമിനു വേണ്ടിയും പങ്കെടുക്കുന്നവരുമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇതു രണ്ടും ആവശ്യമാണല്ലോ.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഇഷ്ട ഗായകന്‍/ഗായിക?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :മിക്ക ഗായകരേയും ഇഷ്ടമാണ്‌. മലയാളത്തില്‍ ദാസേട്ടന്‍, ജയേട്ടന്‍, ചിത്ര ചേച്ചി, സുജാത ചേച്ചി, ശ്രീക്കുട്ടേട്ടന്‍, ഉണ്ണിയേട്ടന്‍ അങ്ങനെ എല്ലാവരേയും. എല്ലാവര്‍ക്കും അവരുടേതായ ഒരു ശൈലിയും ഐഡണ്ടിറ്റിയും ഉണ്ട്. ഒരാള്‍ക്കില്ലാത്ത ഗുണം മറ്റൊരാള്‍ക്കുണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഇഷ്ട സംഗീത സംവിധായകര്‍?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :ഒരാളുടെ പേര്‌ പറയാന്‍ കഴിയില്ല. ഒരുപാടുണ്ട്. അവരില്‍ എല്ലാവര്‍ക്കും അവരുടേതായ കുറേ നല്ല വശങ്ങളും ഉണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഇപ്പോഴുള്ള ഒരുപാട് യുവഗായകരില്‍ ഭാവി വാഗ്ദാനം എന്ന് തോന്നിയിട്ടുള്ള ഒരാള്‍?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :ഇപ്പോഴുള്ളവരില്‍ മിക്കവരും വളരെ കഴിവുള്ളവരാണ്‌. നല്ല ഭാവിയുള്ളവരാണ്‌. അതിനെല്ലാം ഉപരിയായി ദൈവം കൊടുക്കുന്ന അവസരങ്ങളാണ്‌ ഏറ്റവും പ്രധാനം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: മനസ്സിനെ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് ചെയ്തിട്ടുള്ള മൂന്നോ നാലോ ഗാനങ്ങള്‍ ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :ഓരോ പാട്ടിനും ഓരോ മൂഡല്ലേ? "അമ്മേ" എന്നു തുടങ്ങുന്ന ഗാനം എന്നെ വളരെയധികം ആകര്‍ഷിച്ചതാണ്‌. പിന്നെ, പിതാമഹനിലെ പാട്ട്, കാനാകണ്ടേന്‍, ചിന്താര്‍മിഴി, റോക്ക് എന്‍ റോളിലെ "രാവേറേയായ്" എന്നത് എല്ലാം ഇഷ്ടമാണ്‌. ഒരുപാട് സ്ട്രയിന്‍ എടുത്ത് പാടിയ പാട്ടുകളാണ്‌ റോക്ക് എന്‍ റോളിലെ "രാവേറേയായ്" എന്നതും ഉടയോനിലെ "തിരുവരങ്ങില്‍" എന്ന പാട്ടും. അതുപോലെ "കൊഞ്ചന്നേരം" എന്ന് തുടങ്ങുന്ന ഗാനം എന്‍റെ ജീവിതത്തില്‍ എനിക്ക് ഒരുപാട് ആള്‍ക്കാരെ നേടിത്തന്ന ഒന്നാണ്‌.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: കച്ചേരികള്‍ ചെയ്യാറുണ്ടോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :ചെയ്യാറുണ്ട്. പക്ഷേ ഞാന്‍ അതില്‍ ഒരു പക്കാ ആര്‍ട്ടിസ്റ്റാണെന്ന് പറയാന്‍ പറ്റില്ല. അതിനുള്ള കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: താങ്കള്‍ക്കു വ്യക്തമായ കര്‍ണാട്ടിക് ബെയ്സ് ഉണ്ടല്ലോ. ഇഷ്ട രാഗം/രാഗങ്ങള്‍ അങ്ങനെ വല്ലതും?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :എല്ലാ രാഗങ്ങളും എനിക്കിഷ്ടമാണ്‌. ഇന്ന രാഗം ഇഷ്ടമല്ല, ഇന്ന രാഗം ഇഷ്ടമാണ്‌ എന്ന് പറയാന്‍ ഞാന്‍ ആരുമല്ല.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: അങ്ങനെയല്ല, താങ്കളെ വ്യക്തിപരമായി സ്വാധീനിച്ച രാഗങ്ങള്‍ എന്നാണുദ്ദേശ്ശിച്ചത്?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അങ്ങനെയല്ല. ഓരോ രാഗങ്ങളും ഓരോ മൂഡാണ്‌ ഉണ്ടാക്കുന്നത്. ചില രാഗങ്ങള്‍ സന്തോഷമുള്ള മൂഡ് ഉണ്ടാക്കുമ്പോള്‍ മറ്റു ചിലത് ദു:ഖത്തിന്‍റെ മൂഡ് ഉണ്ടാക്കുന്നു. അപ്പോള്‍ മറ്റ് ചിലത് കളര്‍ഫുള്‍ ആയ ഒരു മൂഡൂണ്ടാക്കുന്നു. ഇത് സാഹചര്യമനുസരിച്ച് മാറിക്കൊണ്ടിരിക്കും.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: സംഗീത പരിപാടികളുമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പോയി പാടിയിട്ടുണ്ടല്ലോ..?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :ഇല്ല, അമേരിക്കയില്‍ പോയിട്ടില്ല.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഇതുവരെ പങ്കെടുത്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വേദി അല്ലെങ്കില്‍ സ്ഥലം?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :ഇന്‍ഡ്യയ്ക്ക് പുറത്തുള്ള പല വേദികളും വളരെ നല്ലതാണ്‌. ഒരുപക്ഷേ സ്വന്തം നാട് വിട്ടു നില്‍ക്കുന്നത് കൊണ്ടാകാം, വിദേശ മലയാളികള്‍ക്ക് കലയേയും കലാകാരന്മാരേയും വളരെ ഇഷ്ടമാണ്‌. നമ്മള്‍ അവിടെ ചെല്ലുമ്പോള്‍ നമ്മുടെ നാട്ടില്‍ നിന്നും ഒരു സ്വന്തം ആള്‍ വന്നു എന്ന പോലെയുള്ളൊരു സ്നേഹം അവര്‍ കാട്ടാറുണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: പൊതുവേ പറയാറുണ്ട്, വിദേശ മലയാളികള്‍ കലയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവരാണെന്ന്?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും. കാരണം ഒരു പക്ഷേ മുകളില്‍ പറഞ്ഞതു കൊണ്ടാകാം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: താങ്കള്‍ക്കു എന്തെങ്കിലും സ്വപ്നപദ്ധതികള്‍ ഉണ്ടോ? സ്വന്തമായി ആല്‍ബം തുടങ്ങി അങ്ങനെ എന്തെങ്കിലും?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :തീര്‍ച്ചയായും. ഇപ്പോള്‍ ഭാര്യയും ചേട്ടനും എല്ലാവരും കൂടി "മ്യൂസിക് കഫേ" എന്നൊരു കമ്പനി തുടങ്ങിയിട്ടുണ്ട്. അത് പല വിഭാഗങ്ങളായിട്ടാണ്‌. "മ്യൂസിക് കഫേ"യുടെ കീഴില്‍ അഞ്ച് ബാന്‍ഡുകള്‍ ഉണ്ട്. പലതും പല ഉദ്ദേശ്ശങ്ങളോട് കൂടിയവയാണ്‌. ഇതില്‍, "എസ് 36" എന്ന ബാന്‍ഡ് ഒരു റേസ്റ്റോറന്‍റ് ഗ്രൂപ്പ് ആണ്‌. "ക്യു റിക്കോര്‍ഡ്സ്" എന്നുള്ളത് ഓഡിയോ റിക്കോര്‍ഡിംങ് ആണ്‌. അതിന്‍റെ കുറേ വര്‍ക്ക് കഴിഞ്ഞിരിക്കുന്നു; ഡിവോഷണല്‍ ഗാനങ്ങളൊക്കെയായിട്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ശ്രീശാന്തുമായി ചേര്‍ന്ന് S36 the Band എന്നൊരു മ്യൂസിക് ബാന്‍ഡ്"?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : അതേ. ആദ്യമായി ഇറക്കിയത് unofficial Commonwealth anthem ആയിരിന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: അതില്‍ ആരൊക്കെയാണ്‌ പാടിയിട്ടുള്ളത്?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : ഞാന്‍ അതിന്‍റെ തമിഴ് വേര്‍ഷന്‍ ആണ്‌ പാടിയത്. ഹിന്ദി പാടിയത് ഹാരിബ് എന്നൊരു പയ്യനാണ്‌. അത് നല്ലൊരു സംഭവമാണ്‌. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നുള്ളത് ദൈവത്തിന്‍റെ കൈകളിലാണ്‌.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: 2007 ല്‍ ജാഗോ ഇന്‍ഡ്യ എന്ന പേരില്‍ ഒരു മ്യൂസിക് വീഡിയോ ഹിന്ദിയില്‍ ചെയ്തിരുന്നലോ? ആ അനുഭവത്തെ പറ്റി?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അത് വളരെ നല്ല ഒരു അനുഭവമായിരിന്നു. അതിന്‍റെ സംഗീത സം‌വിധായകന്‍ ദീപക് വാര്യര്‍ ആയിരിന്നു. രചനയും നിര്‍മ്മാണവും ശ്രീശാന്ത്‌ ആയിരിന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പറയുന്നു. ശരിയാണോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :പ്രതിസന്ധിയില്ല എന്ന് പറയാനാകില്ല. സംഗീത രംഗത്തും മാര്‍ക്കറ്റ് വളരെ മോശമായിരിക്കുന്നു; പ്രത്യേകിച്ചും മലയാളത്തില്‍.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഈ പറയുന്ന സിനിമാ പ്രതിസന്ധിയ്ക്ക് കാരണം സിനിമാ സംഘടനകളാണോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :എന്നു പറയാന്‍ പറ്റില്ല. ഒരു പക്ഷേ അതിനു കാരണം ഞാന്‍ നേരത്തേ പറഞ്ഞ ആ "നല്ലതിനുള്ള ക്ഷാമം" ആകാം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: കര്‍ണാടക സംഗീതം, സിനിമാ സംഗീതം, സ്റ്ജ് ഷോ തുടങ്ങിയവ വ്യത്യസ്ത മേഖലകളില്‍ ഒരുപോലെ തിളങ്ങി നില്‍ക്കുക എന്ന ശ്രമകരമായ ഒരു ജോലിയ്ക്കു വേണ്ടി എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കാറുണ്ടോ ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ :അങ്ങനെ ഒന്നുമില്ല. ഞാന്‍ കാലത്തിന്‍റെ ഒഴുക്കിനനുസരിച്ച് നീന്തിക്കൊണ്ടിരിക്കുന്ന ഒരാളാണ്‌.(ചിരി....). കാലത്തിന്‍റെ കുത്തൊഴുക്കില്‍ അവിടെയും ഇവിടെയും തട്ടിയും മുട്ടിയുമൊക്കെ പോകുന്നുവെന്ന് മാത്രം. (ചിരി.....)&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: സാഹിത്യപരമായിട്ടു പറയുകയാണെങ്കില്‍ അങ്ങനേയും പറയാം അല്ലേ?!!&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : അതേ അതേ.. (വീണ്ടും ചിരി....)&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: പുതിയ പ്രോജക്ടുകള്‍?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : മാണിക്യ കല്ല്‌, മലയാളം-മിഴ്-കന്നട-തെലുങ്ക് ഭാഷകളിലായി കുറച്ച് സിനിമാ-ഡിവോഷണല്‍ ഗാനങ്ങള്‍ എന്നിവയാന്‌.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഗാനരംഗത്തേക്ക് വരുന്ന/വരാന്‍ ആഗ്രഹിക്കുന്ന പുതിയ ആളുകളോട് ശ്രീ മധു ബാലകൃഷ്ണനുള്ള ഉപദേശം?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : ഒരു ഗായകനെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ദൈവം തന്നിട്ടുള്ള കഴിവ്‌ മനസ്സിലാക്കി കൊണ്ട്, അവരുടെ റെയ്ഞ്ച് അനുസരിച്ച് വേണം പാടുവാന്‍. മാത്രമല്ല, ഒരു മത്സരത്തിനു വേണ്ടിയോ ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടിയോ മാത്രമാകരുത് സംഗീതം അഭ്യസിക്കുന്നത്. അതോടൊപ്പം തന്നെ തികഞ്ഞ അര്‍പ്പണബോധം കൂടി ഉണ്ടാകണം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷകളില്‍ സിനിമയും ഡിവോഷണന്‍ ഗാനങ്ങളും ഒക്കെയായി ഏകദേശം 10,000 ല്‍ അധികം ഗാനങ്ങള്‍. എന്തു തോന്നുന്നു? ഇനിയും ഒരുപാട് ചെയ്യാനില്ലേ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: ഉണ്ടാവണം. ദൈവം നമുക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ അത് ചെയ്തല്ലേ പറ്റൂ.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഇതുവരെ പാടിയതില്‍ ഏറ്റവും നന്നായി പാടാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന പാട്ട്?&lt;br /&gt;&lt;br /&gt;അങ്ങനെ പൂര്‍ണ്ണമായി നന്നാക്കാന്‍ കഴിഞ്ഞു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അങ്ങനെ വിശ്വസിക്കുകയുമില്ല. ഇനിയും നന്നാക്കാനുണ്ട്, നന്നാക്കാമായിരിന്നു എന്നാണെന്‍റെ വിശ്വാസം. പൂര്‍ണ്ണമായും നന്നാക്കാന്‍ നമ്മളെ കൊണ്ട് പറ്റുകയുമില്ല.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഇന്‍ഡ്യന്‍ ക്രിക്കറ്റിലെ വികൃതി പയ്യന്‍ എന്നാണല്ലോ ശ്രീശാന്തിനെ അറിയപ്പെടുന്നത്.&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: (ചിരി..) ഇപ്പോള്‍ കുറച്ച് വികൃതി കുറഞ്ഞിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: വീട്ടില്‍ എങ്ങനെയാണ്‌ ശ്രീ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: വീട്ടിലും നല്ല സ്മാര്‍ട്ട് ആയിട്ടു നടക്കും. പാട്ടും ഡാന്‍സും വാചകമടിയും ഒക്കെയുണ്ട്. നല്ല ഭക്തിയുള്ള ആളാണ്‌. എല്ലാവരേയും ഇഷ്ടമാനെങ്കിലും ശ്രീയുടെ ഇഷ്ടദെവം ദുര്‍ഗ്ഗാ ദേവിയാണ്‌.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: വീട്ടില്‍ സംഗീതമാണൊ ക്രിക്കറ്റാണോ സംസാര വിഷയം?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: രണ്ടും ഉണ്ട്. ഞാന്‍ സ്കൂള്‍ - കോളേജ് തലങ്ങളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരിന്നു. അതുപോലെ തന്നെ മ്യൂസിക്കും ക്രിക്കറ്റും തമ്മില്‍ നേരിട്ട് ബന്ധമുണ്ടല്ലോ? രണ്ടിലും പിച്ചുണ്ട്; അതുപോലെ രണ്ടും റിഥമുണ്ട്. രണ്ടൂം മ്യൂസിക് ബെയ്സ്ഡ് ആണല്ലോ?&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: എന്തൊക്കെയാണ്‌ വിശ്രമ സമയത്തെ ഹോബികള്‍?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: ക്രിക്കറ്റ് കാണുക, ടെലിവിഷന്‍ കാണുക, ഡ്രൈവിംങ് ഇഷ്ടമാണ്‌, നല്ല ആഹാരം കഴിക്കുക പിന്നെ നല്ലപോലെ കിടന്നുറങ്ങുക.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: താങ്കള്‍ ഏറ്റവും പുതിയ കാറുകളോട് ഒരു ക്രയ്സ് ഉണ്ടെന്നത് ശരിയല്ലേ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: തീര്‍ച്ചയായും. കാറുകള്‍ മാത്രമല്ല, ഇലക്ട്രോണിക് ഉപകരണങ്ങളുടേയും ക്രയ്സ് ഉണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഫേസ്ബുക്കിലും ഓര്‍ക്ക്യൂട്ടിലും ട്വിറ്ററിലും ഒക്കെ സജീവമാണല്ലോ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: അതെ. സമയം കിട്ടുമ്പോഴൊക്കെ കയറാറുണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: താങ്കളെ പോലെ പ്രശസ്തനായ ഒരാളുടെ യഥാര്‍ത്ഥ പ്രോഫൈല്‍ കണ്ടെത്തുക എന്നതു തന്നെ ശ്രമകരമായ ഒരു ജോലിയാണ്‌?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: തീര്‍ച്ചയായും. കാരണം, ഇന്ന് യഥാര്‍ത്ഥ പ്രോഫൈലുകളേക്കാള്‍ കൂടുതല്‍ വ്യാജ പ്രോഫൈലുകളാണ്‌ ഓണ്‍ലൈന്‍ രംഗത്ത് കാണുന്നത്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കൂടി കൂടി വരുന്ന ഒരു കാലമാണിത്. എങ്ങനെ കാണുന്നു ഈ ബന്ധങ്ങളെ?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: നല്ലൊരു കാര്യമായിട്ടാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ആള്‍ക്കാരെ കാണാനും അവരുമായി സം‌വേദിക്കാനും നമുക്ക് കഴിയുന്നു. അതുപോലെ നമ്മുടെ ഫാന്‍സ് ആരൊക്കെയാണെന്നറിയാം; അവരുടെ അഭിപ്രായങ്ങള്‍ അറിയാം. പിന്നെ, ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ നല്ലതും ചീത്തയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചിലത് നിലനില്‍ക്കും, മറ്റ് ചിലര്‍ പരസ്പ്പരം കാണുന്നു. എല്ലാത്തിലുമുണ്ടല്ലോ നല്ലതും ചീത്തയും.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഓര്‍ക്ക്യൂട്ടിലും മറ്റുമുള്ള സൗഹൃദ കമ്മ്യൂണിറ്റികളെ പറ്റിയുള്ള അഭിപ്രായം എന്താണ്‌?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: പൊതുവേ ഞാന്‍ കമ്മ്യൂണികളീല്‍ പോകാറില്ല. എനിക്ക് വരുന്ന റിക്വസ്റ്റുകള്‍ അക്സപ്റ്റ് ചെയ്യും, അവരുടെ സ്ക്രാപ്പുകള്‍ക്ക് മറുപടി അയക്കും ഇതൊക്കെയാണ്‌ സാധാരണ ചെയ്യാറുള്ളത്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഒരു ആസ്വാദകന്‍ എന്ന നിലക്ക് മധു ബാലകൃഷന്‍ ഗായകനായ മധു ബാലകൃഷ്ണനെ എങ്ങനെ വിലയിരുത്തുന്നു?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : ഇനിയും നന്നാക്കാനുണ്ട്. ഇനിയും ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യാനുണ്ട്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഗായകനായ മധു ബാലകൃഷന്‍, മധു ബാലകൃഷ്ണനെന്ന വ്യക്തിയെ എങ്ങനെ വിലയിരുത്തുന്നു?&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍ : വെറും ഒരു സാധാരണ മനുഷ്യന്‍. സാധാരണ ചിന്താഗതിയുള്ള ഒരു സാധാരണക്കാരന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ താങ്കള്‍ ഞങ്ങളുമായി ഒരുപാട് കാര്യങ്ങള്‍ പങ്കു വച്ചു. അതും ഈ തിരക്കുകള്‍ക്കിടയില്‍. അമൃതം കമ്മ്യൂണിറ്റി, കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുകയാണ്. ഈ കംമ്യൂനിട്ടിക്കു വേണ്ടി ഇത്രയും സമയം മാറ്റി വച്ച താങ്കളോടുള്ള നന്ദി അറിയിക്കുന്നു. ഒപ്പം താങ്കളുടെ കലാജീവിതത്തില്‍ ഇനിയും ഒരുപാട് ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ ആകട്ടെയെന്നു ആശംസിക്കുന്നു.&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: നന്ദി.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: എന്‍റേയും ഞങ്ങളുടെ മുഴുവന്‍ അംഗങ്ങളുടേയും പേരില്‍ താങ്കള്‍ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. നന്ദി.&lt;br /&gt;&lt;br /&gt;മധു ബാലകൃഷ്ണന്‍: ഈ അമൃതം കമ്മ്യൂണിറ്റിയ്ക്കു വേണ്ടിയും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ല നല്ലവരായ ആള്‍ക്കാര്‍ക്കും എന്‍റേയും എല്ലാവിധ ആശംസകളും നേരുന്നു. നന്ദി.&lt;br /&gt;&lt;br /&gt;(അമൃതം ഓര്‍ക്ക്യൂട്ട് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി നടത്തിയ അഭിമുഖം.)&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;br /&gt;അമൃതം ഓണ്‍ലൈന്‍ : http://www.amrutham.org&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-1365424466696423142?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='related' href='http://www.amrutham.org' title='അഭിമുഖം : മധു ബാലകൃഷ്ണന്‍.'/><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/1365424466696423142/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2010/12/blog-post_26.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/1365424466696423142'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/1365424466696423142'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2010/12/blog-post_26.html' title='അഭിമുഖം : മധു ബാലകൃഷ്ണന്‍.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-5039797133319119084</id><published>2010-12-26T14:21:00.000+05:30</published><updated>2010-12-26T14:22:31.321+05:30</updated><title type='text'>പൊട്ടുന്ന ചൂരല്‍.</title><content type='html'>വാരാന്തയിലെ ചൂരല്‍ കസേര &lt;br /&gt;അയാള്‍ക്ക് സ്വന്തമായിരിന്നു.&lt;br /&gt;ചൂരലിന്‍റെ ബലം കുറഞ്ഞിരിക്കുന്നു,  &lt;br /&gt;ഇടയ്ക്ക് നാരുകള്‍ പൊട്ടിയിരിക്കുന്നു, &lt;br /&gt;ഏതു നിമിഷവും പൊട്ടിപ്പോയേക്കാം, &lt;br /&gt;സ്വന്തം ജീവിതം പോലെയാ ചൂരലും. &lt;br /&gt;&lt;br /&gt;&lt;br /&gt;ഓര്‍മ്മകളില്‍ അവളുണ്ടിപ്പോഴും, &lt;br /&gt;മായാതെ, നിറപ്പകിട്ടോടെ തന്നെ. &lt;br /&gt;കൈപിടിച്ച് നടത്തിയതും,പിന്നെ &lt;br /&gt;മനസ്സിലേറ്റി നടന്നതും. &lt;br /&gt;ആ ചിരിയില്‍ അലിഞ്ഞതും,പിന്നെ &lt;br /&gt;ജീവിതം തന്നെ മറന്നതും. &lt;br /&gt;മറ്റൊരു കൈപിടിച്ചവള്‍ പോയതും &lt;br /&gt;അവളെ മറക്കാന്‍ പോലും മറന്നതും. &lt;br /&gt;ഇന്നും ഞാന്‍ കഴിയുന്നതവള്‍ തന്നയാ &lt;br /&gt;ഏകാന്തതയിലാണ്‌,കൂട്ടിനാരുമില്ലാതെ. &lt;br /&gt;&lt;br /&gt;&lt;br /&gt;കസേരയുടെ ചൂരലുകള്‍ പൊട്ടുന്നുണ്ട്, &lt;br /&gt;അതിന്‍റെ സമയം അവസാനിക്കാറാകുന്നു. &lt;br /&gt;ഇനി ഓര്‍മ്മകള്‍ക്ക് വിട നല്‍കാം, &lt;br /&gt;പൊട്ടുന്ന ചൂരലുകളെ നോക്കിയിരിക്കാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-5039797133319119084?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/5039797133319119084/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2010/12/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5039797133319119084'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5039797133319119084'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2010/12/blog-post.html' title='പൊട്ടുന്ന ചൂരല്‍.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-5503097818625101861</id><published>2010-04-20T12:28:00.002+05:30</published><updated>2010-10-29T12:41:12.092+05:30</updated><title type='text'>അവളെനിക്കാരായിരിന്നു?</title><content type='html'>രാധ....&lt;br /&gt;അവളെന്‍റെ ആരായിരിന്നു?&lt;br /&gt;സുഹൃത്തോ കാമുകിയോ&lt;br /&gt;അതോ എന്‍റെ പ്രീയ പത്നിയോ?&lt;br /&gt;&lt;br /&gt;&lt;br /&gt;നിനക്കറിയുമോ&lt;br /&gt;അവളെനിക്കാരായിരുന്നെന്ന്? &lt;br /&gt;&lt;br /&gt;&lt;br /&gt;അവളെനിക്ക് കൂട്ടുണ്ടായിരിന്നാ&lt;br /&gt;മണ്ണപ്പം ചുട്ടു കളിക്കുവാന്‍,&lt;br /&gt;ഒരു കുടക്കീഴിലാ&lt;br /&gt;മഴയെ തലോടുവാന്‍. &lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ബഞ്ചിലിരുന്നാ&lt;br /&gt;കുസൃതി കാട്ടുവാന്‍.&lt;br /&gt;എന്നിട്ടും ഞാനറിഞ്ഞില്ല&lt;br /&gt;അവളെനിക്കാരായിരിന്നു?&lt;br /&gt;&lt;br /&gt;&lt;br /&gt;നിങ്ങളവളേയെന്‍റെ പത്നിയാക്കി&lt;br /&gt;പതിനായിരത്തെട്ടിലൊരുവളാക്കി.&lt;br /&gt;എന്നിട്ടും ഞാനെതിര്‍ത്തില്ല,&lt;br /&gt;കരഞ്ഞില്ല; കാരണം... &lt;br /&gt;അവളെയെനിക്കിഷ്ടമായിരിന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt;പക്ഷേ എനിക്കിന്നുമറിയില്ല,&lt;br /&gt;അവളെനിക്കാരായിരിന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്ന് ഞാനവളോട് ചോദിക്കുന്നു;&lt;br /&gt;രാധേ പറയുക,&lt;br /&gt;നീ എനിക്കാരായിരിന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-5503097818625101861?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/5503097818625101861/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2010/04/blog-post_20.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5503097818625101861'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5503097818625101861'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2010/04/blog-post_20.html' title='അവളെനിക്കാരായിരിന്നു?'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-1437195424700495076</id><published>2010-04-18T10:30:00.000+05:30</published><updated>2010-04-18T10:33:08.730+05:30</updated><title type='text'>അച്ഛന്‍.</title><content type='html'>നേരമിരുട്ടുമ്പോള്‍ കേള്‍ക്കാം&lt;br /&gt;അച്ഛന്‍റെ അട്ടഹാസങ്ങള്‍.&lt;br /&gt;പിന്നെ ഞാന്‍ അമ്മയുടെ&lt;br /&gt;മാറില്‍ ചേര്‍ന്നു നില്‍ക്കും;&lt;br /&gt;ഇരു കൈയ്യാല്‍&lt;br /&gt;ചേര്‍ത്തു പിടിയ്ക്കും, &lt;br /&gt;അറിയില്ല, എന്‍റെയമ്മ&lt;br /&gt;ഒറ്റയ്ക്കു പോയാലോ?&lt;br /&gt;&lt;br /&gt;&lt;br /&gt;കൈയ്യിലൊരു കടലാസ്&lt;br /&gt;പൊതിയുമായച്ഛന്‍ വരും,&lt;br /&gt;അതെനിക്കുള്ളത്,&lt;br /&gt;അച്ഛന്‍റെ സമ്മാനം.&lt;br /&gt;&lt;br /&gt;&lt;br /&gt;കഴിക്കാനെടുക്കുമ്പോള്‍&lt;br /&gt;അകത്ത് അമ്മയുടെ&lt;br /&gt;നിലവിളി കേള്‍ക്കാം;&lt;br /&gt;അച്ഛന്‍റെ ആക്രോശവും;&lt;br /&gt;പറയെടീ, ആരാണവന്‍?&lt;br /&gt;&lt;br /&gt;&lt;br /&gt;കഴിക്കാനെടുത്തത്&lt;br /&gt;തൊണ്ടയില്‍ തടയുന്നു,&lt;br /&gt;അകത്തമ്മയുടെ ശബ്ദം&lt;br /&gt;നേര്‍ത്തു നേര്‍ത്തില്ലാതാകുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-1437195424700495076?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/1437195424700495076/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2010/04/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/1437195424700495076'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/1437195424700495076'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2010/04/blog-post.html' title='അച്ഛന്‍.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-8633300697233638681</id><published>2010-03-15T11:18:00.001+05:30</published><updated>2010-03-15T11:21:16.290+05:30</updated><title type='text'>വില.</title><content type='html'>മരണത്തിനൊരുതരം&lt;br /&gt;ഉന്മാദ ഗന്ധമുണ്ട്.&lt;br /&gt;കത്തുന്ന സാമ്പ്രാണിയുടേതാണൊ,&lt;br /&gt;അതോ തേങ്ങാമുറിയ്ക്ക്&lt;br /&gt;തീപിടിക്കുന്നതിന്‍റേയോ. .&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഇന്നലത്തെ ഡണ്‍ലപ്പിനു പകരം&lt;br /&gt;ഇന്ന് കിടക്കുന്നത് വാഴയിലയിലാണ്‌.&lt;br /&gt;കാശ്മീരീ കമ്പിളിയ്ക്ക് പകരം&lt;br /&gt;ഇന്നുള്ളത് ചുവന്ന പട്ടാണ്‌.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അവസാനം പേനയെടുത്തതാ&lt;br /&gt;വില്പ്പത്രത്തിലൊപ്പിടാനായിരിന്നു.&lt;br /&gt;അന്ന് ഞാനറിഞ്ഞു എന്നേക്കാള്‍&lt;br /&gt;എന്‍റൊപ്പിനായിരിന്നു വിലകൂടുതല്ലെന്ന്.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഇപ്പോഴും കരയുന്നുണ്ടവര്‍;&lt;br /&gt;എന്‍റെ മക്കള്‍; കൂടെ ഭാര്യയും.&lt;br /&gt;കണ്ണീര്‍ വരാത്തതിനാല്‍ അവര്‍&lt;br /&gt;ഗ്ലിസ്സറിന്‍ കണ്ണിലൊപ്പുകയായിരിന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-8633300697233638681?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/8633300697233638681/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2010/03/blog-post_15.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/8633300697233638681'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/8633300697233638681'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2010/03/blog-post_15.html' title='വില.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-4208539933705575492</id><published>2010-03-14T16:44:00.002+05:30</published><updated>2010-03-14T16:50:04.778+05:30</updated><title type='text'>ലേറ്റസ്റ്റ് ലവ്.</title><content type='html'>അവളെന്നിലേക്ക് വന്നത്&lt;br /&gt;ഞാനറിയാതെയായിരിന്നു.&lt;br /&gt;അവളകന്നു പോയതും&lt;br /&gt;ഞാനറിയാതെയായിരിന്നു.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ആ ഒരിടവേളയില്‍&lt;br /&gt;ഞാനവള്‍ക്ക് നല്‍കിയത്&lt;br /&gt;സ്നേഹത്തിന്നൂഷ്മളതയായിരിന്നു,&lt;br /&gt;അവളതറിയാതെ പോയെങ്കിലും.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;പിന്നീടെപ്പോഴോ അവള്‍ വഴിമാറി,&lt;br /&gt;കാരണം എന്‍റെ ഒട്ടിയ പോക്കറ്റില്‍ &lt;br /&gt;അവള്‍ക്ക് വേണ്ടത്ര&lt;br /&gt;സ്നേഹം സ്നേഹമില്ലത്രേ!!&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നെ ഞാന്‍ ലോകം കണ്ടു,&lt;br /&gt;ലോകത്തിന്‍ പ്രണയം കണ്ടു,&lt;br /&gt;ആ ആധുനിക പ്രണയത്തിലേക്ക്&lt;br /&gt;ഒടുവില്‍ ഞാനും നടന്നു കയറി.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;ഇന്നെനിക്കൊരു ലോകമുണ്ട്,&lt;br /&gt;അരയില്‍ കൈചുറ്റാനാവളുണ്ട്; &lt;br /&gt;&lt;span class=""&gt;&lt;/span&gt;ചുംബിക്കുവാനവളുണ്ട്;&lt;br /&gt;കൂടെക്കിടക്കുവാനവളൂണ്ട്.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;അവളൂടെ പേരെനിക്കറിയില്ല,&lt;br /&gt;നാടെവിടെയെന്നറിയില്ല,&lt;br /&gt;പക്ഷേ ഒന്നറിയാം,&lt;br /&gt;ഇന്നവള്‍ എന്‍റേതാണ്‌,&lt;br /&gt;ഇന്നത്തേയ്ക്കു മാത്രം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-4208539933705575492?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/4208539933705575492/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2010/03/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4208539933705575492'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4208539933705575492'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2010/03/blog-post.html' title='ലേറ്റസ്റ്റ് ലവ്.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-765398495851208421</id><published>2010-02-27T18:07:00.003+05:30</published><updated>2010-03-07T09:39:03.467+05:30</updated><title type='text'>സച്ചീന്‍ എന്ന (അ)സാധാരണക്കാരന്‍ - 200*</title><content type='html'>&lt;div align="justify"&gt;&lt;u&gt;&lt;strong&gt;ഗ്വാളിയോര്‍. ഇന്‍ഡ്യാ - ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം.&lt;/strong&gt;&lt;/u&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;ആദ്യ ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ഒന്നാം ടെസ്റ്റിലെ ഹീറോ സ്റ്റനിനെ നേരിട്ട സച്ചിന് ഒരു റണ്‍സ് പോലും നേടാനാകാതെ പോയപ്പോള്‍ ഒരുപക്ഷേ കളി കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന്‌ ഇന്‍ഡ്യന്‍ ആരാധകര്‍ പറഞ്ഞിട്ടുണ്ടാകാം;സച്ചിന്‍, നീയൊരു അധികപ്പറ്റാണിപ്പോഴത്തെ ഇന്‍ഡ്യന്‍ ടീമിന്‌. പക്ഷേ രണ്ടാമത്തെ ഓവറില്‍ പാര്‍ണെല്‍ എറിഞ്ഞ മൂന്നാമത്തെ പന്ത് മിഡ് ഓഫിലൂടെ ബൗണ്ടറിക്കപ്പുറത്തേക്ക് തട്ടിയിട്ട് തന്‍റെ സ്വത:സിദ്ധമായ ശൈലിയില്‍ പന്തിനെ നോക്കി സച്ചിനൊന്ന് പുഞ്ചിരിച്ചുവോ? അത് ശരിയാണെന്ന് തോന്നിപ്പിക്കും വിധം തൊട്ടടുത്ത, പാഡിലേക്ക് വന്ന പന്ത്, മിഡ് വിക്കറ്റിലേക്ക് ഒരു വെടിയുണ്ട കണക്കെ തട്ടിത്തെറിപ്പിച്ച് ബൗളിംങ് സൈഡിലേക്കോടുന്ന സച്ചിന്‍. രണ്ടോവര്‍ അവസാനിക്കുമ്പോള്‍ സച്ചിന്‍റെ സ്കോര്‍ 8 പന്തില്‍ 10 റണ്‍സ്.&lt;br /&gt;&lt;br /&gt;മൂന്നാമത്തെ ഓവറിലെ അവസാന പന്ത്. സ്റ്റെന്‍ അത്യുഗ്രമായി ഓഫ് സ്റ്റംമ്പിലേക്കെറിഞ്ഞ പന്ത് ഒന്നു തലോടി സ്ക്വയര്‍ ലെഗ്ഗിനും മിഡ് വിക്കറ്റിനും ഇടയിലൂടെ ബൗണ്ടറിക്കപ്പുറത്തേക്ക്. സൗന്ദര്യമേറിയ ഒരു തലോടല്‍. കമന്‍ററി ബോക്സില്‍ രവിശാസ്ത്രിയുടെ ശബ്ദമുയര്‍ന്നു. വാട്ട് എ ലവ്‌ലി ഷോട്ട്. ഇതിനിടയില്‍ സേവാംങ് ഔട്ടായതും ദിനേശ് കാര്‍ത്തിക് വന്നതും ആരെങ്കിലും ശ്രദ്ധിച്ചിരിന്നുവോ? പത്താമത്തെ ഓവറിന്‍റെ ആദ്യ പന്ത്. 136.8 kp/h വേഗതയില്‍ പാര്‍ണെല്‍ എറിഞ്ഞ പന്ത് പോയിന്‍റിനും കവറിനും ഇടയിലൂടെ മനോഹരമായി ബൗണ്ടറിക്കപ്പുറത്തേക്ക് പായിച്ചപ്പോള്‍ അറിയാതെയാണെങ്കിലും ശത്രുക്കള്‍ പോലും പറഞ്ഞിട്ടുണ്ടാകാം, സച്ചിന്‍, നീയൊരത്ഭുതമാണെന്ന്. പത്തോവറില്‍ സച്ചിന്‍റെ സ്കോര്‍ : 32 പന്തില്‍ നിന്നും 46 റണ്‍സ്.&lt;br /&gt;&lt;br /&gt;വാന്‍ ഡെര്‍ മെര്‍‌വ്വേ എറിഞ്ഞ പന്ത്രണ്ടാമത്തെ ഓവറിലെ നാലാമത്തെ പന്ത്. താരതമ്യേന വേഗത കുറഞ്ഞ, ലെഗ് സ്റ്റംമ്പിന്‌ വളരെ പുറത്തേക്ക് പോയ ആ പന്ത് കാല് അല്പം മുന്നോട്ട് വച്ച് ചെറിയോരു ഡീവിയേഷന്‍. പന്ത് ബൗണ്ടറി കടന്നപ്പോള്‍ സച്ചിന്‍ തന്‍റെ 94 -)o മത്തെ അര്‍ദ്ധ സെഞ്ചൊറി പൂര്‍ത്തിയാക്കിയിരിന്നു. വാന്‍ ഡെര്‍ മെര്‍‌വ്വേ എറിഞ്ഞ ഇരുപതാമത്തെ ഓവറിലെ അവസാന പന്ത് എക്സ്ട്രാ കവറിലൂടെ അടിച്ചകറ്റി ഒരു ദീര്‍ഘ നിശ്വാസമുതിര്‍ന്നു സച്ചിന്‍, കൂടെ അതു കണ്ടു കൊണ്ടിരുന്ന കോടിക്കണക്കിന്‌ ക്രിക്കറ്റ് ആരാധകരും. അപ്പോഴേക്കും നമ്മുടെ ചിന്ത സച്ചിന്‍റെ 46-)o മത്തെ സെഞ്ചൊറിയെ പറ്റിയായിരിന്നു എന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തിയാകില്ല. കാരണം സച്ചിന്‍ ക്രീസില്‍ നില്‍ക്കുമ്പോഴൊക്കെ നമ്മള്‍ പ്രതീക്ഷിക്കുന്നത് ഒരു സെഞ്ചൊറിയില്‍ കുറഞ്ഞ മറ്റൊന്നല്ല എന്നതു തന്നെയാണ്‌. അതു തന്നെയാണ്‌ ഒരു വീഴ്ചയില്‍ തന്നെ സച്ചിനെ ക്രൂശിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും.&lt;br /&gt;&lt;br /&gt;ഡുമിനിയുടെ ഇരുപത്തിയാറാമത്തെ ഓവറിലെ അഞ്ചാമത്തെ പന്ത്. കളി കണ്ടുകൊണ്ടിരുന്ന ഏവരേയും ഒരു നിമിഷം മുള്‍മുനയില്‍ നിര്‍ത്തിയ പന്ത്. ഓഫ് സ്റ്റംമ്പിന്‌ പുറത്തേക്ക് തട്ടിയിട്ട പന്തില്‍ റണ്‍സ് എടുക്കാന്‍ ശ്രമിച്ച് ഒടുവില്‍ തിരികെ ക്രീസിലേക്ക് മടങ്ങിയപ്പോഴേക്കും കീപ്പര്‍ ബൗച്ചറിന്‍റെ കൈകള്‍ വിക്കറ്റിനെ സ്പര്‍ശിച്ചിരിന്നു. ഒരുനിമിഷം സ്റ്റേഡിയം മൂകമായി. എല്ലാവരുടേയും നോട്ടം ആ വലിയ ടി വി സ്ക്രീനിലേക്ക്, തേഡ് അമ്പയറുടെ തീരുമാനം കാത്ത്. അവസാനം ആ മൂകത ഒരു ആരവത്തിലേക്ക്. സച്ചിന്‍ നോട്ട് ഔട്ട്. കാണികളില്‍ പലരുടേയും കണ്ണുകളീല്‍ കൂടി ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞ മുഹൂര്‍ത്തം. അപ്പോള്‍ സച്ചിന്‍റെ സ്കോര്‍ 83 പന്തില്‍ നിന്നും 93 റണ്‍സായിരിന്നു. സെഞ്ചൊറിക്ക് വെറും 7 റണ്‍സ് അകലെ.&lt;br /&gt;&lt;br /&gt;ഡുമിനിയുടെ ഇരുപത്തിയെട്ടാമത്തെ ഓവറിലെ അവസാനത്തെ പന്ത് ബാക്ക് ഫൂട്ടിലേക്ക് മാറി ആ ഷോര്‍ട്ട് ഡെലിവറിയെ പോയിന്‍റിലേക്ക് തട്ടിയിട്ട് ഒരു റണ്‍ ഓടിയെടുത്തപ്പോള്‍ സച്ചിന്‍ എന്ന നാമം ചരിത്രത്തില്‍ വീണ്ടും എഴുതപ്പെടുകയായിരിന്നു, റിക്കോര്‍ഡുകളുടെ പുസ്തകത്തില്‍ സച്ചിന്‍ തന്‍റെ 46-)o സെഞ്ചൊറി എഴുതി ചേര്‍ക്കുകയായിരിന്നു. സ്കോര്‍ : 90 പന്തുകളില്‍ നിന്നും 100 റണ്‍സ്.&lt;br /&gt;&lt;br /&gt;ഡുമിനിയുടെ മുപ്പത്തി രണ്ടാമത്തെ ഓവറിന്‍റെ രണ്ടാമത്തെ പന്ത്. വേഗത കുറച്ചെറിഞ്ഞ ആ പന്തിനെ സച്ചിന്‍ മുന്‍‌കൂട്ടി കണ്ടിരുന്നുവോ? താഴ്ന്നു വന്ന ആ പന്ത് ലോംങ് ഓണിനു മുകളില്‍ കൂടി പറന്ന് എവിടെയോ അപ്രത്യക്ഷമായി. ഇന്നിംങ്സിലെ സച്ചിന്‍റെ ആദ്യ സിക്സ്‌. അതേ ഓവറിലെ അവസാന പന്ത് അമ്പയറുടെ തലയ്ക്കു മുകളീല്‍ കൂടി കാണികളുടെ കരം സ്പര്‍ശിച്ചപ്പോള്‍ വിമര്‍ശകരുടെ നാവില്‍ പോലും "സച്ചിന്‍, നീ വലിയവനാ"ണെന്ന് വന്നിട്ടുണ്ടാകും. പാര്‍ണെല്‍ എറിഞ്ഞ മുപ്പത്തിയെട്ടാമത്തെ ഓവറിന്‍റെ മൂന്നാമത്തെ പന്ത് മിഡ് വിക്കറ്റിലൂടെ അതിര്‍ത്തി കടത്തിയപ്പോള്‍ സച്ചിന്‍റെ സ്കോര്‍ 118 പന്തില്‍ 151 റണ്‍സ്.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;വാന്‍ ഡെര്‍ മെര്‍‌വ്വേയുടെ നാല്പ്പതാമത്തെ ഓവറിലെ നാലാമത്തെ പന്ത് വീണ്ടും കാണികളെ ആകാംഷയിലാഴ്ത്തിയപ്പോള്‍ ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പ്രാര്‍ത്ഥിച്ചത് സച്ചിനു വേണ്ടിയാകാം. ദൈവമേ, സച്ചിന്‍ ഔട്ടായി കാണല്ലേ.... സ്ക്വയര്‍ ലെഗ്ഗിലേക്ക് പന്ത് തട്ടിയിട്ട്‌ രണ്ടാമത്തെ റണ്‍സിനായി ഓടുന്ന സച്ചിന്‍. പന്ത് ഡീപ്പില്‍ നിന്ന ഹാഷീം ആംലയുടെ കൈകളില്‍. അവിടെ നിന്നും നേരേ വിക്കറ്റ് കീപ്പറുടെ ഗ്ലൗസിനുള്ളിലേക്ക്. ആ ഗ്ലൗസിട്ട കൈകള്‍ കൊണ്ട് വിക്കറ്റിന്‍റെ ബെയില്‍സ് തട്ടിക്കളഞ്ഞ് ആര്‍ത്തട്ടഹസിക്കുന്ന മാര്‍ക് ബൗച്ചര്‍. ഒരു നിമിഷം.. ആ നിശബ്ദതയില്‍ ഫീല്‍ഡ് അമ്പയറുടെ കൈകള്‍ സ്ക്വയര്‍ രൂപത്തില്‍ ഒരു ചിഹ്നം വരച്ചു. എല്ലാവരുടേയും കണ്ണൂകള്‍ ഒരിക്കല്‍ കൂടി ആ വലിയ ടെലിവിഷന്‍ സ്ക്രീനിലേക്ക്. കാത്തിരിപ്പിന്‍റെയും അക്ഷമയുടേയും കുറച്ചു നിമിഷങ്ങള്‍. ഒടുവില്‍ ഏവരേയും ആവേശത്തിലാഴ്ത്തി ആ പച്ച നിറത്തിലുള്ള അക്ഷരങ്ങള്‍ തെളിഞ്ഞു. നോട്ട് ഔട്ട്. അപ്പോഴും തന്‍റെ സ്വത:സിദ്ധമായ നിസംഗതയോടെ ക്രീസില്‍ ബാറ്റു കൊണ്ട് തലോടുകയായിരിന്നു സച്ചിന്‍.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ലാംങ് വെല്‍ഡെറ്റിന്‍റെ നാല്പ്പത്തി ഒന്നാമത്തെ ഓവറിലെ അവസാന പന്തില്‍ സച്ചിന്‍ എന്ന പ്രതിഭയുടെ മറ്റൊരു മിന്നലാട്ടം. ക്രോസ് ബാറ്റ് ചെയ്തു കാണാത്ത സച്ചിന്‍ ആ പന്തിനെ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ കാണികള്‍ക്കിടയില്‍ എത്തിച്ചപ്പോള്‍ ഇന്‍ഡ്യയുടെ സ്കോര്‍ 300 ല്‍ എത്തിയിരിന്നു. ഇന്നിംങ്സിലെ സച്ചിന്‍റെ രണ്ടാമത്തെ സിക്സ്. തൊട്ടടുത്ത ഓവറിലെ വാന്‍ ഡെര്‍ മെര്‍‌വ്വേ എറിഞ്ഞ അവസാന പന്ത് ലോംങ് ഓഫിലേയ്ക്ക് അടിച്ചകറ്റിയപ്പോള്‍ മറികടന്നത് മുന്‍പൊരിക്കല്‍ മറികടന്ന കപില്‍ ദേവിന്‍റെ 175 എന്ന റിക്കോര്‍ഡായിരിന്നു. ഇന്നിംങ്സിലെ സച്ചിന്‍റെ മൂന്നാമത്തെ സിക്സും. 42 ഓവര്‍ അവസാനിച്ചപ്പോള്‍ സച്ചിന്‍റെ സ്കോര്‍ : 131 പന്തില്‍ നിന്നും 179 റണ്‍സ്.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഒരുപക്ഷേ അപ്പോള്‍ കളി കാണുകയായിരുന്ന ഏവരുടേയും മനസ്സില്‍ കടന്നു വന്നത് ഒരേ ഒരു ചോദ്യം മാത്രമായിരിക്കാം. കഴിയുമോ? സച്ചിന്‍ മറികടക്കുമോ? സച്ചിന്‍റെ ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ ആയ 186 മറികടക്കുമോ? ഇവിടെ ചരിത്രം തിരുത്തി കുറിക്കപ്പെടുമോ?&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;43 ഓവര്‍ പിന്നിട്ടപ്പോള്‍ സച്ചിന്‍ തന്‍റെ പഴയ 186 റണ്‍സില്‍ എത്തി നില്‍ക്കുകയായിരിന്നു. പിന്നീടു നടന്നതെല്ലാം ചരിത്രം. ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ എഴുതപ്പെട്ടവ. ഒരിക്കലും ആരാലും മായ്ച്ചു കളയാന്‍ പറ്റാത്തവ. ക്രിക്കറ്റ് ലോകം സച്ചിന്‍ എന്ന പ്രതിഭയ്ക്കു മുന്നില്‍ തല കുനിച്ച നിമിഷങ്ങള്‍.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;പാര്‍ണെലിന്‍റെ 44 -)o മത്തെ ഓവറിലെ മൂന്നാമത്തെ പന്ത് ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് വഴിതിരിച്ചു വിട്ടപോള്‍ കൂട്ടി ചേര്‍ക്കപ്പെട്ടത് സച്ചിന്‍റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. അപ്പോഴേക്കും നമ്മുടെ മനസ്സിലെ മറ്റൊരു ചോദ്യം പുറത്തേക്കു വന്നിരിന്നു. ഇന്‍ഡ്യയ്ക്കെതിരേ സയ്യീദ് അന്‍‌വര്‍ എന്ന പാകിസ്ഥാന്‍‌കാരന്‍ പടുത്തുയര്‍ത്തിയ 194 റണ്‍സ് എന്ന സ്കോര്‍ പുതുക്കിപ്പണിയുമോ സച്ചിന്‍? ചാള്‍സ് കവന്‍ററി എന്ന സിംബാവേക്കാരന്‍ ബംഗ്ലാദേശിനെതിരേ പടുത്തുയര്‍ത്തിയ 194 റണ്‍സ് എന്ന സ്കോര്‍ പുതുക്കിപ്പണിയുമോ സച്ചിന്‍?&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;പാര്‍ണെലിന്‍റെ 46 -)o മത്തെ ഓവറിലെ മൂന്നാമത്തെ പന്തില്‍ സച്ചിന്‍ രചിച്ചത് മറ്റൊരു ക്രിക്കറ്റ് ചരിത്രം. താഴ്ന്നു വന്ന പന്തിനെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലേക്ക് തട്ടിയിട്ടപ്പോള്‍ സച്ചിന്‍റെ സ്കോര്‍ : 140 പന്തില്‍ നിന്നും 195 റണ്‍സ്. ഏകദിന മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. റിക്കോര്‍ഡുകളുടെ രാജകുമാരന്‌ മറ്റൊരു പൊന്‍‌തൂവല്‍ കൂടി.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;ചരിത്രം പിന്നെയും ബാക്കിയായിരിന്നു. വെറും അഞ്ച് റണ്‍സ് അകലെ. കൂറ്റനടികള്‍ക്കു മുതിരാതെ, ഓരോ റണ്‍സുമെടുത്ത് സച്ചിന്‍ ലക്‌ഷ്യത്തിലേക്ക് അടുത്തു. എല്ലാവരുടേയും നോട്ടം ഒരേ ദിശയിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു. ഏതു നിമിഷവും അത് സംഭവിക്കാം. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലത്തേക്കും കൂടി കുറിക്കപ്പെടുന്ന ആ ധന്യ മുഹൂര്‍ത്തം.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;ലാംങ് വെല്‍ഡെറ്റ് എറിയുന്ന അവസാന ഓവറിന്‍റെ മൂന്നാമത്തെ പന്ത്. ചരിത്രത്തിലേക്ക് നടന്നു കയറാന്‍ സച്ചിനു വേണ്ടത് വെറും ഒരു റണ്‍. 137.4 km/h വേഗതയില്‍ വന്ന ആ പന്തിനെ പോയിന്‍റിനു പുറകിലേക്ക് തട്ടിയിട്ട് ബൗളിംങ് എന്‍ഡിലേക്ക് ഓടുന്ന സച്ചിനൊപ്പം കാണികള്‍ എഴുന്നേറ്റു നിന്നു. ഇന്‍ഡ്യന്‍ ഡ്രസ്സിംങ് റൂമില്‍ സഹ കളിക്കാരുടേയും കോച്ചിന്‍റേയും ടെക്നീഷ്യന്‍സിന്‍റേയും കൈകള്‍ ഒരു കടലാക്കി തിരകളിളക്കുന്നു. ക്രീസില്‍ ഹെല്‍മെറ്റ് ഊരി ആകാശത്തില്‍ എവിടെയോ അദൃശ്യമായിരിക്കുന്ന ആ ശക്തിയേ നോക്കി കൈകള്‍ നെഞ്ചോട് ചേര്‍ക്കുന്ന സച്ചിന്‍. പിന്നീട് കാണികളെ നോക്കി കൈ വീശുന്ന സച്ചിന്‍. ലോകം മുഴുവന്‍ ഒരേ സമയം പറഞ്ഞ വാചകം. സച്ചിന്‍, ഒടുവില്‍ നീയതു നേടി, ഇന്‍ഡ്യയുടെ പേര്‌ നീ എഴുതിയത് ലോക ക്രിക്കറ്റ് ചരിത്രത്തിലാണ്‌. കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലാണ്‌. സച്ചിന്‍, നിന്‍റെ കളി കാണാന്‍ കഴിഞ്ഞ ഞങ്ങള്‍ പുണ്യം ചെയ്തവരാണ്‌. നിന്‍റെ യുഗത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണ്‌.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;കമന്‍ററി ബോക്സില്‍ നിന്നും രവിശാസ്ത്രിയുടെ ശബ്ദം. "&lt;strong&gt;What a moment is this!!! SACHIN, you made the Highest ODI SCORE". &lt;/strong&gt;ആ വലിയ ടെലിവിഷന്‍ സ്ക്രീനില്‍ വലിയ അക്ഷരങ്ങളില്‍ അത് തെളിഞ്ഞു വന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;SACHIN TENDULKAR. &lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;FIRST IN ODI HISTORY TO SCORE 200*&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;സച്ചിന്‍റെ സ്കോര്‍ : 147 പന്തില്‍ നിന്നും 200 റണ്‍സ് നോട്ട് ഔട്ട്. 90 പന്തില്‍ നിന്നും ആദ്യ 100 റണ്‍സ് നേടിയ സച്ചിന്‌ രണ്ടാമത്തെ 100 റണ്‍സ് നേടാന്‍ നേരിടേണ്ടി വന്നത് വെറും 57 പന്തുകള്‍. സച്ചിന്‍, നിനക്ക് പ്രായം കൂടുംതോറും നിന്‍റെ ക്രിക്കറ്റ് ആ 1989 ലെ ആ ആദ്യ മത്സരം പോലെ ഞങ്ങളിലേക്കെത്തുന്നു.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;എന്‍റെ പ്രീയ ഗ്വാളിയോര്‍, നീ ഇനി അറിയപ്പെടുന്നത് സച്ചിന്‍ എന്ന നമ്മുടെ പ്രീയപ്പെട്ട ലിറ്റില്‍ മാസ്റ്ററുടെ പേരിലായിരിക്കും. എന്‍റെ പ്രീയ ഗ്വാളിയോര്‍, നീ ഇനി അറിയപ്പെടുന്നത് സച്ചിന്‍ എന്ന മഹാപ്രതിഭയുടെ ഈ ഒരൊറ്റ ഇന്നിംങിസിന്‍റെ പേരിലായിരിക്കും. എന്‍റെ പ്രീയ ഗ്വാളിയോര്‍, നീ ഇപ്പോള്‍ എഴുതി ചേര്‍ക്കപ്പെട്ടത് ഒരിക്കലും മായാത്ത, മറക്കാത്ത ലോക ക്രിക്കറ്റ് ചരിത്രത്തിലേക്കാണ്‌.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;442 ഏകദിന മത്സരങ്ങളിലെ 431 ഇന്നിംങ്സുകളില്‍ നിന്നും 46 സെഞ്ചൊറികളൂം 93 അര്‍ദ്ധ സെഞ്ചൊറികളും ഉള്‍പ്പെടെ 17598 റണ്‍സ്. 166 ടെസ്റ്റ് മത്സരങ്ങളിലെ 271 ഇന്നിംങ്സുകളില്‍ നിന്നുമായി 47 സെഞ്ചൊറികളൂം 54 അര്‍ദ്ധ സെഞ്ചൊറികളും ഉള്‍പ്പെടെ 13447 റണ്‍സ്. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും സെഞ്ചൊറികള്‍ സ്വന്തം പേരില്‍. ഇപ്പോഴിതാ ഏകദിന മത്സരങ്ങളിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍ നമ്മുടെ സ്വന്തം സച്ചിന്‍ തന്‍റെ പേരില്‍ കുറിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ആരൊക്കെ സച്ചിനെ പറ്റി എന്തൊക്കെ പറഞ്ഞു എന്നു നോക്കുന്നതിനു മുന്‍പ് നമുക്കിതു മാത്രം നോക്കാം. സച്ചിന്‍റെ ആദ്യകാല കോച്ച് രമാകാന്ത് അച്ചരേക്കര്‍ പറയുന്നു:&lt;strong&gt; &lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;“He has always respected the game and is dedicated to it. But I think this is not enough for him. He is hungry and I am sure he will keep creating new records. He is a dedicated student of the game and is still keen to learn things.”&lt;/strong&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;നമുക്കിനിയും പ്രതീക്ഷിക്കാം, പുതിയ പുതിയ റിക്കോര്‍ഡുകള്‍ തീര്‍ക്കുന്ന നമ്മുടെ പ്രീയ സച്ചിനെ.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;അപ്പോഴും ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;"സച്ചിനു തീര്‍ക്കാന്‍ വേണ്ടി ഇനിയും റിക്കോര്‍ഡുകള്‍ ബാക്കിയോ?" &lt;/strong&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-765398495851208421?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/765398495851208421/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2010/02/200.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/765398495851208421'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/765398495851208421'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2010/02/200.html' title='സച്ചീന്‍ എന്ന (അ)സാധാരണക്കാരന്‍ - 200*'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-7343708260941610768</id><published>2010-02-14T17:08:00.004+05:30</published><updated>2010-03-06T10:47:42.074+05:30</updated><title type='text'>ഗിരീഷ് പുത്തഞ്ചേരി - ഒരോര്‍മ്മ.</title><content type='html'>&lt;div align="justify"&gt;ഗിരീഷ് പുത്തഞ്ചേരി (1961 - 2010) പിതാവ് : പുളിക്കൂല്‍ കൃഷ്ണപ്പണിക്കര്‍. മാതാവ് : മീനാക്ഷിയമ്മ.ഭാര്യ :ബീന. മക്കള്‍ : ജിതിന്‍ കൃഷ്ണന്‍, ദിനനാഥ്.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_MZj00wNv8cQ/S3fg4KCu06I/AAAAAAAAAQE/z00JyH96wsA/s1600-h/girish.JPG"&gt;&lt;img id="BLOGGER_PHOTO_ID_5438062330446271394" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 317px; CURSOR: hand; HEIGHT: 251px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_MZj00wNv8cQ/S3fg4KCu06I/AAAAAAAAAQE/z00JyH96wsA/s400/girish.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്ന് ഉറച്ച ശബ്ദത്തില്‍ പറയാന്‍ കഴിഞ്ഞ ഗിരീഷിനു പുത്തഞ്ചേരി ഇടയ്ക്കൊരു നിമിഷം നമ്മില്‍ നിന്നകന്നു പോയി. "ഒരു രാത്രി കൂടി വിടവാങ്ങവെ ഒരു പാട്ടു മൂളി വെയില്‍ വീഴവെ പതിയെ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ" എന്ന് നമ്മോടു പറഞ്ഞ ആ പ്രീയകവി നമ്മില്‍ നിന്നും പറന്നകന്നിരിക്കുന്നു, നിശബ്ദമായ കാലടികളോടെ.&lt;br /&gt;&lt;br /&gt;പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 ല്‍ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ച ഗിരീഷിന്‍റെ പഠനം പുത്തഞ്ചേരി സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍, മൊടക്കല്ലൂര്‍ എ.യു.പി.സ്കൂള്‍, പാലോറ സെക്കന്‍‍ഡറി സ്കൂള്‍, ഗവ:ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായിരിന്നു.&lt;br /&gt;&lt;br /&gt;ശ്ലോകങ്ങളില്‍ വലിയ കമ്പമുണ്ടായിരുന്ന ഗിരീഷിനെ പറ്റി അക്കാലത്തെ തലമുതിര്‍ന്ന കാരണവന്‍മാരായ കവികള്‍ പറയുമായിരിന്നു "ഇവന്‍ ഭാവിയിലൊരു ഭക്തകവിയാകു"മെന്ന്. മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് ആ മഹാനായ കവി കടന്നു വന്നിട്ട് രണ്ട് പതിറ്റാണ്ടിലേറെയായിരിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് 1500 ലധികം ഗാനങ്ങള്‍. അതില്‍ മിക്കതും സാധാരണക്കാരുടെ ചുണ്ടുകളീല്‍ എപ്പോഴും തത്തിക്കളിക്കുന്നവയും. ആ സംഗീത സപര്യയില്‍ എപ്പോഴും പ്രണയമെന്ന വികാരം മുന്നിട്ടു നിന്നിരിന്നു എന്നാണ്‌ പല ഗാനങ്ങളും നമ്മോടു പറയുന്നത്.&lt;br /&gt;&lt;br /&gt;'ഐസ്‌ക്രീമിന്റെ മുകളില്‍ ചെറിപ്പഴം വച്ചപോലെ മൂര്‍ദ്ധാവില്‍ ഒരുനുള്ള് അഹങ്കാരവും കൊണ്ടുനടക്കുന്നയാളാണ് ഗിരീഷെന്ന് കൂട്ടുകാര്‍ സ്നേഹത്തോടെ പറയുമായിരിന്നു. അങ്ങനെ ഒരു അഹങ്കാരം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അത് തന്‍റെ കഴിവിലുള്ള വിശ്വാസം മാത്രമായിരിന്നു.&lt;br /&gt;&lt;br /&gt;''കാലം തെറ്റി സിനിമയില്‍ വന്നവനാണ് ഞാന്‍. എത്താന്‍ വളരെ വൈകിപ്പോയി. മലയാളത്തിന്റെയൊന്നും ആവശ്യമില്ല എന്ന് പറയുന്നവരാണ് ഇന്നത്തെ പല സംവിധായകരും. ഇറ്റാലിയന്‍ കാസറ്റും കൊണ്ടാണ് അവര്‍ പാട്ടെഴുതിക്കാന്‍ വരിക. അവര്‍ക്ക് വേണ്ടി കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനത്തൈലം എന്നെഴുതാന്‍ പറ്റില്ലല്ലോ..'' കാനേഷ് പൂനൂരിനു രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള ഗാനങ്ങളെ പറ്റി ഗിരീഷ് പറഞ്ഞ വാക്കുകള്‍. ഗാനത്തിനനുസരിച്ച് സംഗീതമുണ്ടാക്കുന്ന അവസ്ഥയില്‍ നിന്നും സംഗീതത്തിനനുസരിച്ച് ഗാനമുണ്ടാക്കുന്ന അവസ്ഥയിലേക്ക് മലയാള ചലച്ചിത്രശാഖ ചുവടു വച്ചപ്പോള്‍ അതില്‍ പതറാതെ അജയ്യനായി നില്‍ക്കാന്‍ കഴിഞ്ഞത് അദ്ദേഹം ആദ്യം പറഞ്ഞതു പോലെ ഏതു ബാങ്ക് പൊട്ടിയാലും എന്‍റെ "പദസമ്പത്ത് നിറഞ്ഞ ബാങ്ക്" പൊട്ടില്ല എന്നുള്ളതു കൊണ്ടു തന്നെയാണ്‌.&lt;br /&gt;&lt;br /&gt;സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവായി തിരഞ്ഞെടുത്തു. ലാളിത്യത്തോടെ അതേറ്റു വാങ്ങുമ്പോഴും മായാത്ത ഒരു പുഞ്ചിരി അദ്ദേഹത്തിന്‍റെ ചുണ്ടില്‍ കാണാമായിരിന്നു.&lt;br /&gt;&lt;br /&gt;തന്‍റെ തിരക്കഥകളെ പറ്റി ഗിരീഷ് പറയുന്നത് "അരിക്കും ഓട്ടോറിക്ഷയും മരുന്നിനും വിലകൂടുമ്പോള്‍ പാട്ടു കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ്‌ ഇടയ്ക്ക് ചില കഥകളും തിരക്കഥകളും പിറന്നത്" എന്നാണ്‌.&lt;br /&gt;&lt;br /&gt;സംസ്കൃത പണ്ഡിതനായ അച്ഛന്‌ ജ്യോതിഷവും ആയുര്‍‌വ്വേദവുമൊക്കെയായിരിന്നു ഇഷ്ടമെങ്കില്‍ അമ്മ കര്‍ണ്ണാടക സംഗീതത്തിലായിരിന്നു നിപുണ. അതേക്കുറിച്ച് ഗിരീഷ് പറയുന്നത് "ജ്യോതിഷത്തിന്‍റേയും ആയുര്‍‌വ്വേദത്തിന്‍റേയും സംഗീതത്തിന്‍റേയും മുലപ്പാല്‍ കുടിച്ചാണ്‌ താന്‍ വളര്‍ന്നത് എന്നായിരിന്നു.&lt;br /&gt;&lt;br /&gt;തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ മുഴുവന്‍ കഥയും വെറും പന്ത്രണ്ട് വരികളില്‍ കൂടി, നേഴ്സറി റൈംസിന്‍റത്ര ലാളിത്യത്തോടെ "കള്ളി പൂങ്കുയിലേ" എന്നു തുടങ്ങുന്ന ഗാനത്തിലൂടെ അദ്ദേഹത്തിന്‌ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്‍റെ കഴിവിന്‍റെ നല്ലൊരുദാഹരണമാണെന്ന് സിനിമാ പ്രേമികള്‍ പറയുന്നു.&lt;br /&gt;&lt;br /&gt;യാത്ര ഒരുപാടിഷ്ടമുണ്ടായിരുന്ന ഗിരീഷ് ഹിമാലയത്തിലൂടെ അധോരി ഗോത്രത്തില്‍ പെട്ട മാംസഭോജികളായ ത്രിശൂലമേന്തിയ സന്ന്യാസിമാര്‍ക്കൊപ്പം ഭാംഗിന്റെ ലഹരി നുകര്‍ന്ന് സാക്ഷാല്‍ പരമശിവന്റെ ഡമരുവിന്റെ മുഴക്കം കേട്ട അനുഭവം വിവരിച്ചിട്ടുണ്ട്. അതുപോലെ ദ്വാരക കാണാന്‍ ഒരു കൊച്ചുബാലന്റെയൊപ്പം കടലിലൂടെ അലഞ്ഞ കഥയും ഗിരീഷ് ഒരഭിമുഖത്തില്‍ ഓര്‍ത്തെടുത്തിരുന്നു.&lt;br /&gt;&lt;br /&gt;"ജീവിതപാതകളില്‍ ഇനി എന്നിനി കാണും നാം, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ, പുണ്യം പുലര്‍ന്നീടുമൊ..." എന്ന് ഇപ്പോള്‍ നമ്മളില്‍ പലരും അറിയാതെയെങ്കിലും നമ്മോടു തന്നെ ചോദിക്കുന്നുണ്ടാകാം. കാരണം "പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വന"വുമായി ഇനി നമ്മിലേക്ക് കടന്നു വരാന്‍ ആ മഹാനായ കലാകാരന്‍ ഇന്ന് നമ്മോടൊപ്പമില്ല; "പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍‌വേണുവൂതുന്ന" ആ മൃദു മന്ത്രണം നമ്മെ കേള്‍പ്പിക്കാന്‍ ഇന്നാ പാട്ടുകാരന്‍ നമ്മുടെ കൂടെയില്ല.&lt;br /&gt;&lt;br /&gt;"ആധിയും വ്യാധിയും തീര്‍ക്കുവാന്‍ ഭഗവാനെന്‍ ആയുസ്സു കൊണ്ടു തുലാഭാരം" എന്ന വരികള്‍ കൊണ്ടാണ് "വെണ്ണക്കണ്ണന്‍" എന്ന സംഗീത ആല്‍ബത്തിലെ 'നാവിന്‍ത്തുമ്പത്ത് നന്ദമുകുന്ദന് നാരായണീയ തുലാഭാരം' എന്ന ഗാനം ഗിരീഷ് മുഴുമിപ്പിക്കുന്നത്. സ്വന്തം ആയുസ്സിനേക്കാള്‍ വിലയേറിയ മറ്റൊരു വസ്തു ഇല്ലാ എന്ന് ഗിരീഷ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;എഴുതിയ പാട്ടുകളില്‍ നന്ദനത്തിലെ 'കാര്‍മുകില്‍വര്‍ണന്‍റെ ചുണ്ടില്‍' എന്ന ഗാനത്തോട് ഹൃദയബന്ധം സൂക്ഷിച്ചിരുന്നു ഗിരീഷ് പുത്തഞ്ചേരി. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;'ഞാനെന്‍ മിഴിനാളം അണയാതെരിച്ചും, &lt;/div&gt;&lt;div align="justify"&gt;നീറുംനെഞ്ചകം അകിലായി പുകച്ചും, &lt;/div&gt;&lt;div align="justify"&gt;വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും, &lt;/div&gt;&lt;div align="justify"&gt;നിന്നെ തേടിനടന്നു തളര്‍ന്നു കൃഷ്ണാ, &lt;/div&gt;&lt;div align="justify"&gt;എന്റെ നൊമ്പരമറിയുമോ ശ്യാമവര്‍ണാ...' എന്ന വരികള്‍ ഒരു പ്രാര്‍ഥനാമന്ത്രം പോലെ എപ്പോഴും പാടിനടന്നു. ഈ പാട്ടു പാടി ഏറെ നാള്‍ കഴിയും മൂമ്പേ ഗായിക കെ.എസ്. ചിത്രയ്ക്ക് ഒരു മകള്‍ പിറന്ന കാര്യം അദ്ദേഹം സന്തോഷത്തോടെ പറയുമായിരുന്നു. നന്ദനത്തിലെ പാട്ടു കേട്ടിഷ്ടപ്പെട്ട് ഗുരുവായൂരപ്പന്‍ അനുഗ്രഹിച്ചതാണ് ആ കുഞ്ഞെന്ന കാര്യത്തില്‍ പാട്ടെഴുതിയ ആള്‍ക്ക് സംശയമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് എത്രയോ വര്‍ഷം ഒരു കുഞ്ഞിനായി കാത്തിരുന്ന ചിത്ര മകള്‍ക്ക് നന്ദന എന്ന പേരിട്ടതും ഗിരീഷിനെ ഏറെ ആഹ്ലാദിപ്പിച്ചു.&lt;br /&gt;&lt;br /&gt;കവിതയെഴുത്തിനെ പറ്റി ഗിരീഷ് ഇപ്രകാരം പറയുന്നു: പാട്ടെഴുത്തിന് വേണ്ടത് കവിത്വമല്ല. സര്‍ഗാത്മകസാഹിത്യവുമല്ല പാട്ടെഴുത്ത്. മറ്റുള്ളവരുടെ മനസില്‍ കടന്നിരുന്ന് എഴുതുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണത്. ഒരു കവിതയെഴുതുമ്പോള്‍ അതിന്‍റെ വിഷയം എനിക്ക് സ്വയം തിരഞ്ഞെടുക്കാം. അതിന് ചന്ദസ് വേണോ വേണ്ടേ എന്ന് എനിക്ക് തീരുമാനിക്കാം. എത്ര വരികള്‍ വേണമെന്ന് എനിക്ക് തീരുമാനിക്കാം. സിനിമാഗാനങ്ങളില്‍ അതിനുള്ള സ്വാതന്ത്ര്യമില്ല. ഒരു വിഡ്ഡി പാടുന്ന പാട്ടായിരിക്കും ചിലപ്പോള്‍ എഴുതേണ്ടിവരിക.&lt;br /&gt;&lt;br /&gt;ഈ ഇലക്ട്രോണിക്സ് യുഗത്തില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം ബാധിക്കാത്ത കവി. അദ്ദേഹം പറയുന്നു, ഒരു വെള്ളക്കടലാസും പേനയും കിട്ടിയാല്‍ എന്റെ സാമ്രാജ്യമായി. എനിക്ക് കമ്പ്യൂട്ടര്‍ അറിഞ്ഞുകൂടാ. കാര്‍ ഡ്രൈവിങ് അറിയില്ല. സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ല. മൊബൈല്‍ ‍ഫോണില്‍ ഒരു മെസേജ് വന്നാല്‍ അതെടുത്തുനോക്കി വായിക്കാന്‍ അറിയില്ല. അതൊന്നും ഈ ജന്മം പഠിക്കുകയുമില്ല. ഒരു എഴുത്തുകാരനെന്ന നിലയില്‍ സാങ്കേതിക വിദ്യകളുടെ അതിപ്രസരം എന്നെ ബാധിക്കുന്നതേയില്ല.&lt;br /&gt;&lt;br /&gt;എ. ആര്‍. റഹ്മാനു പുറമെ ബാപ്പിലാഹിരി, ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നീ സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച എക മലയാളി ഗാനരചയിതാവ് എന്ന ബഹുമതി ഗിരീഷ്പുത്തഞ്ചേരിക്ക് മാത്രം അവകാശപ്പെട്ടതാണ്.&lt;br /&gt;&lt;br /&gt;"കണ്ണും നട്ട് കാത്തിരുന്നിട്ടും കണ്ണും നട്ട് കാത്തിരുന്നിട്ടും" ആ "സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍". "പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടി" ആ ആത്മാവ് നമ്മില്‍ നിന്നും യാത്രയായി; "കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്ത്‌, പൊന്നുകൊണ്ട് വേലി കെട്ടീട്ടും ആ കല്‍ക്കണ്ടക്കിനാവു പാടം കൊയ്തെടുത്തു കൊണ്ട്". എവിടെയോ ഒളിഞ്ഞിരിക്കുന്ന ഹേ മരണമേ, നിന്‍റെ "പ്രണയ സന്ധ്യയില്‍ ആ വിണ്‍സൂര്യന്‍റെ വിരഹമറിയുന്നുവോ, വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ, പുലര്‍നിലാവിന്‍റെ യമുനയില്‍ ചന്ദ്രകാന്തമലയുന്നുവോ, കനവിലായിരം കനകമേഘം കനലുരയ്ക്കുന്നുവോ. ആരാലും ക്ഷണിക്കപ്പെടാത്ത മരണമേ, നീ ഞങ്ങളില്‍ നിന്നും കൊണ്ടുപോയ ആ പാവപ്പെട്ട കലാകാരനെ "ജീവിതപാതകളില്‍ എന്നിനി കാണും ഞങ്ങള്‍, മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ".&lt;br /&gt;&lt;br /&gt;ഈ 49 ആം വയസ്സില്‍, അദൃശ്യമായി എവിടെയോ മറഞ്ഞിരിക്കുന്ന മരണമെന്ന പ്രതിഭാസം ഒടുവില്‍ "ആ സൂര്യകിരീടത്തേയും" വീഴ്ത്തിയിരിക്കുന്നു. ഇനി നമുക്കിടയില്‍ അലയടിക്കാന്‍ ഉള്ളത് ഒരു പുണ്യം പോലെ, ഒരു പ്രാര്‍ത്ഥന പോലെ ആ മനസ്സില്‍ നിന്നും വന്ന വരികള്‍ മാത്രം. ആ "ശാന്തമീ രാത്രിയില്‍" നമ്മിലേക്കു കടന്നു വന്ന ആ വലിയ കലാകാരന്‍ മറ്റൊരു "വരമഞ്ഞളാടിയ രാത്രിയില്‍", ആരും പ്രതീക്ഷിക്കാത്ത സമയത്ത് ഒരുപാടൊരുപാട് കവിതകള്‍ ബാക്കിവച്ച് ശൂന്യതയിലേക്ക് യാത്രയായി, ആരേയും പദനിസ്വനം കേള്‍പ്പിക്കാതെ.&lt;br /&gt;&lt;br /&gt;&lt;span style="color:#999999;"&gt;കടപ്പാട് :വിവിധ മീഡിയകള്‍.&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-7343708260941610768?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/7343708260941610768/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2010/02/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/7343708260941610768'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/7343708260941610768'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2010/02/blog-post.html' title='ഗിരീഷ് പുത്തഞ്ചേരി - ഒരോര്‍മ്മ.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_MZj00wNv8cQ/S3fg4KCu06I/AAAAAAAAAQE/z00JyH96wsA/s72-c/girish.JPG' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-6487985968377112355</id><published>2009-12-25T17:48:00.001+05:30</published><updated>2009-12-26T13:53:03.776+05:30</updated><title type='text'>ഈഡന്‍ ഗാര്‍ഡനില്‍ ഒരു ദിവസം.</title><content type='html'>&lt;div align="justify"&gt;&lt;strong&gt;ഡിസംബര്‍ 22.&lt;br /&gt;കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍.&lt;br /&gt;&lt;br /&gt;ഇന്‍ഡ്യാ - ശ്രീലങ്കാ നാലാം ഏകദിനം.&lt;/strong&gt;&lt;br /&gt;&lt;br /&gt;സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദ്ര സേവാംഗും ഈഡന്‍ ഗാര്‍ഡണ്ടെ പിച്ചിലേക്ക് നടന്നിറങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ "ഇന്‍ഡ്യ റിക്വേര്‍ഡ് 316 റ്റു വിന്‍" എന്നത് എല്ലാ ഇന്‍ഡ്യന്‍ ആരാധകരേയും നിരാശയിലാഴ്ത്തിയിരിക്കാം. കാരണം 315 എന്നത് ആ ഗ്രൗണ്ടിലെ ഏറ്റവും വലിയ ഏകദിന സ്കോറായിരിന്നു. അതിനെ മറികടക്കുക എന്നത് മറ്റൊരു എവറസ്റ്റ് കീഴടക്കല്‍ മാത്രമാണല്ലോ?&lt;br /&gt;&lt;br /&gt;പെരേരയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തിക്കൊണ്ട് സേവാംങ് ഇന്‍ഡ്യന്‍ ഇന്നിംങ്സ് ആരംഭിച്ചപ്പോള്‍ ഒരുപക്ഷേ നഷ്ടപ്പെട്ട ആവേശം കാണികള്‍ക്കുണ്ടായത് സ്വാഭാവികം മാത്രം. ആദ്യ ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്‍ഡ്യയുടെ സ്കോര്‍ 12. ലക്മല്‍ എറിഞ്ഞ രണ്ടാമത്തെ ഓവറിലെ നാലാമത്തെ പന്ത് ഉയര്‍ന്നു പൊങ്ങി സേവാംങ്ങിനു നേരേ. പിന്നെ ആ ബാറ്റില്‍ നിന്നും നേരേ ദില്‍ഷന്‍റെ കൈകളിലേക്ക്. ഒരു നിമിഷത്തെ പാളിച്ചയ്ക്ക് പകരം നല്‍കേണ്ടി വന്നത് ഒരു ഇന്‍ഡ്യന്‍ വിക്കറ്റ്. ആ ഒരു നിമിഷം ഇന്‍ഡ്യയുടെ പതനം ശ്രീലങ്കക്കാരെ പോലെ തന്നെ നമ്മളീല്‍ പലരും സ്വപ്നം കണ്ടൂ എന്നത് സത്യം മാത്രം.&lt;br /&gt;&lt;br /&gt;മൂന്നാമത്തെ ഓവറിലെ ആദ്യ പന്ത് സച്ചിന്‍റെ ബാറ്റില്‍ നിന്നും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. നാല്‌ റണ്‍സ്. ഇന്‍ഡ്യന്‍ കാണികളുടെ ആവേശ തിരയിളക്കം ഈഡന്‍ ഗാര്‍ഡന്‍റെ പവലിയനുകളില്‍ അലയിളകി. ലക്മലിന്‍റെ നാലാമത്തെ ഓവറിന്‍റെ മൂന്നാമത്തെ പന്ത് വീണ്ടൂം സച്ചിന്‍റെ ബാറ്റില്‍ നിന്നും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. അതിണ്ടെ ആവേശം കെട്ടടങ്ങുനതിനു മുന്‍പ് തന്നെ ലക്മല്‍ തന്‍റെ നാലാമത്തെ പന്ത് എറിഞ്ഞിരുന്നു. നേരേ വന്ന പന്തിനെ കവര്‍ പോയിന്‍റിലേക്ക് ആഞ്ഞടിക്കുന്ന സച്ചിന്‍. ആരവം അടങ്ങി എങ്ങും നിശബ്ദത. സച്ചിന്‍ ആഞ്ഞടിച്ച ആ പന്ത് രണ്ടീവിന്‍റെ കൈയ്യില്‍ ഇരുന്ന് നമ്മെ നോക്കി ചിരിച്ചുവോ?&lt;br /&gt;&lt;br /&gt;നാലാം ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്‍ഡ്യയുടെ സ്കോര്‍ 28 / 2. &lt;/div&gt;&lt;p align="justify"&gt;ക്രീസില്‍ ഗൗതം ഗംഭീറും വിരാട് കോഹ്ലിയും. ഇന്‍ഡ്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചിരിന്നു. ഒരിക്കലും മറികടക്കാനാകില്ലെന്ന് ആദ്യം തന്നെ കരുതിയ ആ അതിവിശാലമായ സ്കോറിനു മുന്നില്‍ ഇന്‍ഡ്യ പതറുന്ന സമയം. ഗംഭീറും കോഹ്ലിയും ഒന്നും രണ്ടും റണ്ണുകളുമായി ഇന്‍ഡ്യയുടെ സ്കോര്‍ മുന്നോട്ടു കൊണ്ടു പോയപ്പോഴും ഇന്‍ഡ്യന്‍ ആരാധകര്‍ക്ക് വിശ്വാസമില്ലായിരിന്നു കളീയുടെ അവസാനം സന്തോഷമാകുമെന്ന്.&lt;br /&gt;&lt;br /&gt;മലിംഗയുടെ ഒന്‍പതാമത്തെ ഓവര്‍. മൂന്നാമത്തെ പന്ത് കോഹ്ലിക്കു നേരേ. വി വി എസ് ലക്ഷ്മണിനെ ഓര്‍മിപ്പിക്കുന്ന, അല്ലെങ്കില്‍ അസ്‌ഹറുദ്ദീനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഷോട്ട്. പന്ത് ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. ആഞ്ഞടിച്ച നാലാമത്തെ പന്ത് കവറിനും പോയിന്‍റിനും ഇടയിലൂടെ വീണ്ടും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. കാണികള്‍ക്കിടയില്‍ ഒരു ചെറു തിരയിളക്കം. എല്ലാവരും ഒന്നാശ്വസിച്ചു, ഇത് ഇന്‍ഡ്യയുടെ തിരിച്ചു വരവോ? അഞ്ചാമത്തെ പന്ത്. ഒരു സ്ലോ ബാള്‍. അത് ബാറ്റില്‍ നിന്നും പാഡിലേക്ക്, പാഡില്‍ നിന്നും ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. ആര്‍ത്തു വിളീയ്ക്കുന്ന ജനക്കൂട്ടം. അതേ, ഇതൊരു തിരിച്ചു വരവാണ്‌. ഇന്ന് ഇന്‍ഡ്യ വിജയിക്കും. ഏവരുടേയും മനസ്സ് മന്ത്രിച്ചിരിക്കാം. അവസാന പന്ത്. തേര്‍ഡ് മാനിലേക്ക് പന്ത് തട്ടിയിട്ട് അതിനെ നോക്കി നില്‍ക്കുന്ന കോഹ്ലി. പന്ത് ആ ഓവറില്‍ നാലാം തവണ തുടര്‍ച്ചയായി ബൗണ്ടറിയ്ക്കപ്പുറത്തേക്ക്. മലിംഗയ്ക്ക് അത്ര ഭീകരമായ മറ്റൊരനുഭവമുണ്ടായി കാണുമോ? എന്തായാലും കാണികള്‍ ആര്‍ത്തു വിളിച്ചു. ഇന്‍ഡ്യ കളിയിലേക്ക് തിരിച്ചു വരുന്നു.&lt;br /&gt;&lt;br /&gt;പിന്നീട് പന്ത് എറിയാനായി കളീക്കാര്‍ മാറി മാറി വന്നു. പക്ഷേ അവരാര്‍ക്കും മറ്റൊരു ഇന്‍ഡ്യന്‍ വിക്കറ്റ് നേടാനായില്ല. ഒന്നില്‍ നിന്നും രണ്ടിലേക്കും രണ്ടില്‍ നിന്നും നാലിലേക്കും സ്കോര്‍ മാറി മറിഞ്ഞു. കളി ഇന്‍ഡ്യയുടെ പക്ഷം. ശ്രീലങ്കയ്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ട സമയം. ജയിക്കണമെങ്കില്‍ ഇവരില്‍ ഒരാളെ എത്രയും പെട്ടെന്ന് പുറത്താക്കണം. ആവനാഴിയിലെ എല്ലാ ആയുധങ്ങളൂം എടുത്തു പ്രയോഗിക്കുന്ന ശ്രീലങ്കന് ക്യാപ്ടന്‍ ‍സംഗക്കര. പക്ഷേ എല്ലാ ആയുധങ്ങളും അദൃശ്യമായ ഒരു ഭിത്തിയില്‍ തട്ടി മടങ്ങുന്നു.&lt;br /&gt;&lt;br /&gt;മുപ്പത്തി എട്ടാം ഓവറിന്‍റെ അഞ്ചാമത്തെ പന്ത്. ദില്‍ഷന്‍റെ പന്ത് മിഡ് വിക്കറ്റിനു നേരേ തട്ടിയിട്ട് അന്തരീക്ഷത്തിലേക്ക് കൈകള്‍ ചുരുട്ടിയെറിഞ്ഞ് ഹെല്‍മറ്റൂരുന്ന വിരാട് കോഹ്ലി. ആദ്യ ഏകദിന സെഞ്ചൊറി. തൊട്ടടുത്ത പന്ത്‌ ബാക്‌വേഡ് പോയണ്ടിലേക്ക് അടിച്ചിട്ട് ഓടുന്നതിനിടയില്‍ മുകളീലേക്ക് നോക്കി അദൃശ്യനായ ദൈവത്തിനു നന്ദി പറയുന്ന ഗൗതം ഗംഭീര്‍. ഗംഭീറിന്‍റെ ഏഴാം ഏകദിന സെന്ചൊറി. ഒരോവറില്‍ രണ്ട് സെഞ്ചൊറി. അപ്പോള്‍ ഇന്‍ഡ്യ വിജയം മണക്കുന്നുണ്ടായിരിന്നു. സുനിശ്ചിതമായ വിജയം.&lt;br /&gt;&lt;br /&gt;മുപ്പത്തി ഒന്‍പതാം ഓവറിന്‍റെ അവസാന പന്ത്. പെരേര കോഹ്ലീക്കു നേരേ. ആഞ്ഞടിച്ച പന്ത് ഉയര്‍ന്നുയര്‍ന്ന് അവസാനം ബാക്‌വേര്‍ഡ് സ്ക്വയര്‍ ലെഗ്ഗിനു സമീപം ബൗണ്ടറിക്കു പുറത്ത്. സിക്സ്. ആരവം അടങ്ങിയില്ല. അടുത്ത ഓവറിന്‍റെ രണ്ടാമത്തെ പന്ത്. രണ്ടീവ് കോഹ്ലീക്കു നേരേ. ഒരു കൂറ്റനടി. ആകാശത്തോളമുയര്‍ന്ന പന്ത് ബൗണ്ടറിയോട് ചേര്‍ന്ന് പുഷപ്പകുമാര കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ കൈയ്യടിയുടെ പിന്‍‌ബലത്തോടെ കോഹ്ലിയെ ഈഡന്‍ ഗാര്‍ഡന്‍ പവലിയനിലേക്ക് സ്വീകരിക്കുകയായിരിന്നു.&lt;br /&gt;&lt;br /&gt;ഇന്‍ഡ്യയുടെ സ്കോര്‍ നാല്പ്പത് ഓവറില്‍ 251 / 3. വിജയിക്കാന്‍ 10 ഓവറില്‍ 65.&lt;br /&gt;&lt;br /&gt;ദിനേശ് കാര്‍ത്തിക് ക്രീസില്‍. പിന്നെയെല്ലാം ഒരു ചടങ്ങു മാത്രമായിരിന്നു. നാല്പ്പത്തിയെട്ട് ഓവറില്‍ ഇന്‍ഡ്യയുടെ സ്കോര്‍ 313 / 3. വിജയിക്കാന്‍ 12 പന്തില്‍ നിന്നും 3 റണ്‍സ്. 136 പന്തില്‍ നിന്നും 146 റണ്‍സുമായി ഗംഭീര്‍ ക്രീസില്‍. മലിംഗയുടെ ആദ്യ പന്ത്. ഓഫ് സ്റ്റംമ്പിന്‌ പുറത്തെറിഞ്ഞ ആ പന്തിനെ രണ്ട് ഫീല്‍ഡര്‍‌മാര്‍ക്കിടയിലൂടെ ബൗണ്ടറീ കടത്തിയപ്പോള്‍ ഈഡന്‍ ഗാര്‍ഡനിലെ കാണികള്‍ മാത്രമല്ല; ലോകത്തിന്‍റെ ഓരോ കോണിലും ടെലിവിഷനിലൂടെ കളി കണ്ടു കൊണ്ടിരുന്ന ലക്ഷക്കണക്കിനാള്‍ക്കാരും ഒരു നിമിഷം ആവേശം കൊണ്ട് എണീറ്റ് നിന്നിട്ടുണ്ടാകാം. ഇന്‍ഡ്യയുടെ സ്കോര്‍ 48.1 ഓവറില്‍ 3 ന്‌ 317. അപ്പോഴും 137 പന്തില്‍ നിന്നും 150 റണ്‍ നേടി ഗൗതം ഗംഭീര്‍ അചഞ്ചലനായി ക്രീസില്‍ നിന്ന്‌ പുഞ്ചിരിക്കുന്നുണ്ടായിരിന്നു. &lt;/p&gt;&lt;p align="justify"&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;strong&gt;ഫലം ഇന്‍ഡ്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം. കൂടെ കപ്പ് ഇന്‍ഡ്യയുടെ കൈയ്യില്‍.&lt;/strong&gt; &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-6487985968377112355?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/6487985968377112355/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/12/blog-post.html#comment-form' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/6487985968377112355'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/6487985968377112355'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/12/blog-post.html' title='ഈഡന്‍ ഗാര്‍ഡനില്‍ ഒരു ദിവസം.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-9110725862256253654</id><published>2009-11-15T17:57:00.001+05:30</published><updated>2009-11-16T15:04:29.910+05:30</updated><title type='text'>സച്ചിന്‍ - ഒരത്ഭുത പ്രതിഭ.</title><content type='html'>&lt;div align="justify"&gt;&lt;/div&gt;&lt;p align="justify"&gt;സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ - ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാള്‍.&lt;br /&gt;&lt;br /&gt;ബ്രയന്‍ ലാറയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ - “ സച്ചിന്‍ ഒരു ജീനിയസാണ്. ഞാനൊരു സാധാരണ മനുഷ്യനും.&lt;br /&gt;&lt;br /&gt;പക്ഷേ നമ്മളില്‍ പലര്‍ക്കും സച്ചിന്‍ വെറുമൊരു ക്രിക്കറ്ററാണ്‌. അദ്ദേഹം നേടുന്ന ഓരോ റണ്ണും ലോക റിക്കോര്‍ഡ് ആകുമ്പോഴും നാം പറയുന്നു, സച്ചിന്‍, നീയൊരു പല്ലുകൊഴിഞ്ഞ സിംഹമാണ്‌. പലതും പറയുന്ന നമുക്കെന്തും പറയാം. കാരണം പറയുക എന്നുള്ളത് നമ്മുടെ സ്വഭാവമാണ്‌. പക്ഷേ അപ്പോഴും ഒന്നോര്‍ക്കുക, ഒന്ന് ചിന്തിക്കുക; നമുക്ക് ആരാണ്‌ സച്ചിന്‍?&lt;br /&gt;&lt;br /&gt;സച്ചിന്റെ ആരാധകരുടെ പ്രശസ്തമായ ഒരു വാചകമുണ്ട്- "ക്രിക്കറ്റ് എന്റെ മതമാണ്, സച്ചിന്‍ എന്റെ ദൈവവും". നിങ്ങള്‍ സച്ചിനെ ദൈവമായി കരുതി  ആ വാക്കുകള്‍ വിശ്വസിക്കണ്ട; കാരണം അത് വിശ്വസിക്കുവാന്‍ ദൈവത്തെ നിങ്ങള്‍ നേരിട്ടു കണ്ടില്ലല്ലോ?&lt;br /&gt;&lt;br /&gt;സച്ചിന്‍ ഒരു മാച്ച് വിന്നര്‍ അല്ല. കാരണം മാച്ച് വിന്നര്‍ ആവാന്‍ മാച്ച് ജയിക്കണം. അതിന് 10 മണ്ടന്മാര്‍ കൂടെ ഉണ്ടായിട്ടു കാര്യമില്ല. 10 കളിക്കാര്‍ വേണം. ക്രിക്കറ്റ് ഒരു ടീം ഗെയിം ആണ്. പക്ഷേ ഭാരതം കളി തോല്‍ക്കുമ്പോഴെല്ലാം നാം പറയുന്നു, സച്ചിന്‍, നീയുണ്ടായിട്ടും ഇന്‍ഡ്യ .......?&lt;br /&gt;&lt;br /&gt;സച്ചിന്‍ ഔട്ട് ആയാല്‍ ഇന്ത്യ തോറ്റു എന്ന അവസ്ഥ ഇനിയും മാറിയിട്ടില്ല. ഈ കഴിഞ്ഞ പരമ്പരയില്‍ അതല്ലേ കാണിക്കുന്നത്?&lt;br /&gt;&lt;br /&gt;സച്ചിന്‍ 40 ല്‍ നില്‍ക്കുമ്പോള്‍ അശോക ഡിസില്‍വ ലെഗ് സ്ടംമ്പിന് ഒരുപാടു പുറത്തു കൂടി പോയ പന്തില്‍ സച്ചിനെ എല്‍ ബി ഡബ്ല്യൂ വിളിച്ചു ഔട്ട് ആക്കി. സച്ചിനെതിരെ ഉള്ള അറുപതിമൂന്നാമത്തെ തെറ്റായ തീരുമാനം. ഡിസില്‍വ എന്ന അമ്പയറുടെ സച്ചിനെതിരെയുള്ള അഞ്ചാമത്തെ തെറ്റായ തീരുമാനം. അതോടെ യുവരക്തങ്ങളുടെ ഘോഷയാത്രയായി പവനിയനിലേക്ക്, ഫലം ഇന്ത്യയുടെ തോല്‍‌വിയും. അപ്പോഴും നാം പറഞ്ഞു; സച്ചിന്‍... നീയുണ്ടായിട്ടും......?&lt;br /&gt;&lt;br /&gt;1999 ലെ ഇന്ത്യ - പാക്‌ ചെന്നൈ ടെസ്റ്റ്‌.&lt;br /&gt;&lt;br /&gt;നടുവേദനയുമായാണ് സച്ചിന്‍ ചെന്നൈ ടെസ്റ്റ്‌ കളിക്കാന്‍ ഇറങ്ങിയത്‌. മുതുകില്‍ ഐസ് കട്ടകള്‍ കെട്ടി വച്ചു, വേദന കടിച്ചമര്‍ത്തി, വേദന സംഹാരികള്‍ പ്രയോഗിച്ച്‌. ഇടയ്ക്ക് സച്ചിന്‍ വേദന കൊണ്ടു പുളയുന്നത് കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;ഇന്ത്യയ്ക്ക്‌ ജയിക്കാന്‍ വേണ്ടിയിരുന്നത് 271 റണ്‍സ്. സച്ചിന്‍ 136 റണ്‍സ് എടുത്തു. വേദന സഹിക്കാന്‍ വയ്യാതെ, കളി പെട്ടെന്ന് തീര്‍ക്കാന്‍ ആവാം അദ്ദേഹം ഒരു വലിയ ഷോട്ടിനു ശ്രമിച്ചു ഔട്ട് ആയി. അപ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് വെറും 16 റണ്‍സ്. 3 വിക്കറ്റുകള്‍ ബാക്കി. അത് ഒരു ടെസ്റ്റ്‌ മത്സരം ആണെന്ന് ഓര്‍ക്കുക. ഇന്ത്യ 12 റണ്‍സ് നു തോറ്റു. അതായത്‌ ബാക്കിയുള്ള മഹാന്മാര്‍ ചേര്‍ന്ന് 4 റണ്‍സ് എടുത്തു. അന്നും നമ്മള്‍ പറഞ്ഞു. സച്ചിന്‍... നീയുണ്ടായിട്ടും.....!!&lt;br /&gt;&lt;br /&gt;മുന്‍ ബി സി സി ഐ പ്രസിഡന്റ് രാജ് സിംഗ് ദുര്‍ഗാപൂര്‍ ആ ഇന്നിങ്സിനെ പറ്റി പിന്നീട് പറഞ്ഞത് ഇതാണ്:&lt;br /&gt;&lt;br /&gt;&lt;strong&gt;" In my life time being in and out of Indian Dressing Room in various capacities I have never seen a man half as patriotic as He is[Sachin Tendulkar]. He opens his bag and there is Ganpati and there is flag of India."&lt;/strong&gt;&lt;br /&gt;&lt;br /&gt;പിന്നീട് സഞ്ജയ്‌ മന്‍‌ജരേക്കര്‍ പറഞ്ഞിരുന്നു: ആ കളി കഴിഞ്ഞ് 6-7 വര്‍ഷങ്ങള്‍ക്കു ശേഷവും സച്ചിന്‍ തന്നെ കാണുമ്പോള്‍ പറയുമായിരുന്നു, "ചെന്നൈ ടെസ്റ്റില്‍ ഞാന്‍ ആ ഷോട്ട് കളിച്ചില്ലായിരുന്നെങ്കില്‍ നമുക്കു ജയിക്കാമായിരുന്നു അല്ലെ" എന്ന്...! അങ്ങനെയെങ്കില്‍ ഈ കളി സച്ചിനെ എത്ര മാത്രം തളര്‍ത്തിയിട്ടുണ്ടാവണം...? അപ്പോഴും നമ്മള്‍ പറഞ്ഞു, സച്ചിന്‍ നീയുണ്ടായിട്ടും.....!!&lt;br /&gt;&lt;br /&gt;1994 ന്യൂസിലാന്റിനെതിരെ ഓക്ക്‌ലാന്റില്‍ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന്‍ ഓപ്പണിങ്ങ് ബാറ്റ്സ്മാനായി നിയോഗിക്കപ്പെട്ടു. 49 പന്തുകളില്‍ നിന്ന് 82 റണ്‍സ് നേടി ആ തീരുമാനം ശരിയാണെന്ന് സച്ചിന്‍ തെളിയിച്ചു. 1994 സെപ്റ്റംബര്‍ 9-ന് ശ്രീലങ്കയിലെ കൊളംബോയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ സച്ചിന്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചു. അദ്ദേഹത്തിന്റെ 79-ആം ഏകദിനമായിരുന്നു അത്.&lt;br /&gt;&lt;br /&gt;“ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ അടുത്തയാള്‍ സച്ചിന്‍ തന്നെ" എന്ന സ്റ്റീവ് വോയുടെ അഭിപ്രായം സച്ചിന്‍ മുന്‍‌കൂട്ടീ കണ്ടിരുന്നുവോ?&lt;br /&gt;&lt;br /&gt;1996-ലെ ലോകകപ്പില്‍ (വില്‍സ് കപ്പ്) 523 റണ്‍സുമായി സച്ചിന്‍ ടോപ്പ് സ്കോററായി. രണ്ട് സെഞ്ചുറികള്‍ നേടിയ സച്ചിന്‍ തന്നെയായിരുന്നു ഏറ്റവും ഉയര്‍ന്ന ബാറ്റിങ്ങ് ശരാശരി ഉള്ള ഇന്ത്യക്കാരനും. ആ ലോകകപ്പിലെ ശ്രീലങ്കക്കെതിരെ നടന്ന കുപ്രസിദ്ധമായ സെമി-ഫൈനലില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച്ചവച്ചത് സച്ചിന്‍ മാത്രമാണ്. 65 റണ്‍സുമായി സച്ചിന്‍ പുറത്തായതിന് ശേഷം ഇന്ത്യന്‍ ബാറ്റിങ്ങ് നിര തകര്‍ന്നടിഞ്ഞു. നിരാശരായ കാണികള്‍ അക്രമാസക്തരാവുകയും കളി നിര്‍ത്തിവയ്ക്കുകയും ചെയ്തു. മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു. അന്നും നമ്മള്‍ പറഞ്ഞില്ലേ, സച്ചിന്‍, നീയുണ്ടായിട്ടും........!!&lt;br /&gt;&lt;br /&gt;1996-ല്‍ സച്ചിന്‍ ക്യാപ്റ്റനായി. 1997 ആയപ്പോഴേക്കും ടീമിന്റെ പ്രകടനം വളരെ മോശമായി. സച്ചിന്‍ ക്യാപ്ടനായതില്‍ പിന്നെ കൂടെയുള്ള പലരും കളി മറന്നു. മറന്നതോ അതോ മറന്നതായി നടിച്ചതോ? അപ്പോഴും സച്ചിന്‍ ശാന്തനായിരിന്നു. ഒരുപക്ഷേ സച്ചിന്‍ മനസ്സിലാക്കിയിട്ടുണ്ടാവണം ചിലരുടെ പിന്നാമ്പുറത്തെ ആ വൃത്തികെട്ട മറവിയെ പറ്റി. അതിനേപ്പറ്റി അസ്‌ഹറുദ്ദീന്‍ ഇങ്ങനെ പറഞ്ഞു, "അദ്ദേഹം ജയിക്കുകയില്ല. ആ ചെറിയവന്റെ വിധിയില്‍ ജയമില്ല". യഥാര്‍ത്ഥത്തില്‍ എന്താണ്‌ അസ്‌ഹറുദ്ദീന്‍ ഉദ്ദേശ്ശിച്ചതെന്ന് ഇന്നും അദ്ദേഹത്തിനു മാത്രമറിയാവുന്ന രഹസ്യമാണ്‌.&lt;br /&gt;&lt;br /&gt;1998-ല്‍ ധാക്കയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന ഐ.സി.സി. ക്വാര്‍ട്ടര്‍ ഫൈനലില്‍ സച്ചിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറന്നു. ആ മത്സരത്തില്‍ സച്ചിന്‍ 128 പന്തില്‍ നിന്ന് 141 റണ്‍സും 4 വിക്കറ്റും നേടി.&lt;br /&gt;&lt;br /&gt;പി. ബാലചന്ദ്രന്‍ പറയുന്നത് "ഇത്രയും ഫൂട്ട് വര്‍ക്കുകളുള്ള ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല" എന്നാണ്‌.&lt;br /&gt;&lt;br /&gt;സച്ചിന്‍റെ നേട്ടങ്ങള്‍ കാണാന്‍ നമുക്ക് കണ്ണുണ്ടായിട്ടില്ല. കാരണം നല്ലതൊന്നും നാം കാണാറില്ലല്ലോ?&lt;br /&gt;&lt;br /&gt;1996 ലോകകപ്പിനിടയില്‍ സച്ചിന്റെ പിതാവ് പ്രൊഫസര്‍ രമേശ് തെന്‍ഡുല്‍ക്കര്‍ അന്തരിച്ചു. കെനിയക്കെതിരെ ബ്രിസ്റ്റളില്‍ നടന്ന അടുത്ത മത്സരത്തില്‍ ഒരു മിന്നല്‍ സെഞ്ച്വറിയുമായി സച്ചിന്‍ മടങ്ങിയെത്തി. വെറും 101 പന്തുക്കളില്‍നിന്ന് 140 റണ്‍സ് നേടി സച്ചിന്‍ പുറത്താകാതെ നിന്നു. ആ സെഞ്ച്വറി അദ്ദേഹം തന്റെ പിതാവിനായി സമര്‍പ്പിച്ചു.&lt;br /&gt;&lt;br /&gt;പ്രീയപ്പെട്ട പിതാവേ, നിനക്കഭിമാനിക്കാം, നിന്‍റെ മകനെയോര്‍ത്ത്. സ്വര്‍ഗ്ഗം എന്നൊന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നിനക്കനുവദനീയമായിരിക്കും, കാരണം നീ ജന്മം നല്‍കിയത് വെറുമൊരു മനുഷ്യനല്ല. കാരണം അവതാരങ്ങള്‍ എല്ലായിപ്പോഴും ഉണ്ടാകുന്നതല്ലല്ലോ?&lt;br /&gt;&lt;br /&gt;പാക്കിസ്ഥാനുമായി നടന്ന പരമ്പരയില്‍ മുള്‍ട്ടാനില്‍ നടന്ന ടെസ്റ്റില്‍ സച്ചിന്‍ പുറത്താകാതെ 194 റണ്‍സുമായി സച്ചിന്‍ ക്രീസില്‍ നില്‍ക്കുന്നു. ഇരട്ട സെഞ്ച്വറിക്ക് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ ക്യാപ്ടന്‍ രാഹുല്‍ ദ്രാവിഡ് ഇന്നിംങ്സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. അന്ന് കുനിഞ്ഞ ശിരസ്സുമായി പവലിയനിലേക്ക് മടങ്ങിയ സച്ചിന്‍റെ രൂപം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒന്നാണ്‌. അന്ന് നടന്ന പത്രസമ്മേളനത്തില്‍ ഇരട്ട സെഞ്ച്വറി നഷ്ടമായത് തന്നെ നിരാശനാക്കിയെന്നും ഡിക്ലയറിങ്ങ് തീരുമാനം തന്നെ അമ്പരപ്പിച്ചെന്നും സച്ചിന്‍ പറഞ്ഞു. പല മുന്‍ക്രിക്കറ്റര്‍മാരും ദ്രാവിഡിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഡിക്ലയറിങ്ങ് തീരുമാനം സൗരവ് ഗാംഗുലിയുടേതായിരുന്നുവെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. താനെടുത്ത തെറ്റായ ഒരു തീരുമാനമായിരുന്നു അതെന്ന് ഗാംഗുലി പിന്നീട് സമ്മതിക്കുകയും ചെയ്തു. ക്യാപ്ടനായ ദ്രാവിഡിനെ മറികടന്ന് അങ്ങനെയൊരു തീരുമാനം എടുക്കാന്‍ എന്തായിരിന്നു ഗാംഗുലിയെ പ്രേരിപ്പിച്ചത്? ആര്‍ക്കുമറിയില്ല.....!!&lt;br /&gt;&lt;br /&gt;2006. സച്ചിന്‍ ഫോമില്ലാതെ കഴിയുന്ന കാലം. ഫോം വീണ്ടെടുക്കുന്നതിനും ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിനുമായി ലാഷിങ്സ് ലോക ഇലവണിനുവേണ്ടി 5 മത്സരങ്ങള്‍ കളിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. മിന്നല്‍ പ്രകടനം നടത്തിയ സച്ചിന്റെ 5 മത്സരങ്ങളിലെ സ്കോറുകള്‍ യഥാക്രം 155, 147(retired), 98, 101(retired), 105 എന്നിങ്ങനെയായൊരുന്നു. എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്റെ സ്ട്രൈക്ക് റേറ്റ് 100 നും വളരെ മുകളിലായിരുന്നു. ഒരു അന്താരാഷ്ട്ര ടീമിനെതിരേയുള്ള തന്റെ ആദ്യ ട്വെന്റി20 മത്സരത്തില്‍ സച്ചിന്റെ വെറും 21 പന്തുകളില്‍നിന്നുള്ള അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്റര്‍നാഷ്ണല്‍ XI ടീം വെറും 10 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 123 എന്ന ഉയര്‍ന്ന സ്കോറിലെത്തി. പാക്കിസ്ഥാന്‍ XIന് എതിരെയായിരുന്നു ആ മത്സരം. അപ്പോഴും നാം പറഞ്ഞു, സച്ചിന്‍റെ കാലം കഴിഞ്ഞിരിക്കുന്നു.......!!&lt;br /&gt;&lt;br /&gt;സച്ചിന്റെ മടങ്ങിവരവ് നാം കണ്ടത് മലേഷ്യയില്‍ നടന്ന ഡി.എല്‍.എഫ് കപ്പിലാണ്. ആ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ തിളങ്ങാനായത് സച്ചിന് മാത്രമാണ്. മടങ്ങിവരവിലെ ആദ്യ മത്സരത്തില്‍ത്തന്നെ (2006 സെപ്റ്റംബര്‍ 14ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ) സച്ചിന്റെ ക്രിക്കറ്റ് ജീവിതം മടങ്ങിവരാനാവാത്തതുപോലെ വഴുതിപ്പോവുകയാണെന്ന് വിശ്വസിച്ച വിമര്‍ശകര്‍ക്ക് അദ്ദേഹം തന്റെ 40 ആം ഏകദിന സെഞ്ച്വറിയിലൂടെ ചുട്ട മറുപടി നല്‍കി. സച്ചിന്‍ പുറത്താകാതെ 141 റണ്‍സ് നേടിയെങ്കിലും മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്‌വര്‍ത്ത്-ലൂയിസ് രീതിയിലൂടെ വെസ്റ്റ് ഇന്‍ഡീസ് വിജയികളായി. അന്നും നമ്മള്‍ പറഞ്ഞിരുന്നുവോ, സച്ചിന്‍, നീയുണ്ടായിട്ടും.........!!&lt;br /&gt;&lt;br /&gt;2007-08 ലെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ മികച്ച ഫോമിലായിരുന്ന സച്ചിന്‍ 4 ടെസ്റ്റുകളില്‍ നിന്ന് 493 റണ്‍സുമായി ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടി. ഏകദിനത്തില്‍ ഒരു വര്‍ഷം 1000 റണ്‍സ് എന്ന നാഴികക്കല്ല് സച്ചിന്‍ 7 തവണ മറികടന്നു. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റേക്കോര്‍ഡും സച്ചിനാണ്. 1894 റണ്‍സ്.&lt;br /&gt;&lt;br /&gt;അപ്പോഴും നമ്മള്‍ പറഞ്ഞു, സച്ചിന്‍ യുഗം അവസാനിച്ചിരിക്കുന്നു..........!!&lt;br /&gt;&lt;br /&gt;സച്ചിന്‍ ഒരിക്കല്‍ "റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ഇലവന്‍" ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. ക്രിക്കറ്റിന്റെ പിതാമഹനായി അറിയപ്പെടുന്ന ഡബ്ലിയു.ജി. ഗ്രേസിന്റെ 150 ആം ജന്മദിനത്തില്‍ നടന്ന ആ മത്സരം അന്തരിച്ച ഡയാന രാജകുമാരിയുടെ സ്മരണക്കായാണ് സംഘടിക്കപ്പെട്ടത്. ലോര്‍ഡ്സില്‍ എം.സി.സി ഇലവനെതിരേയായിരുന്നു മത്സരം. 125 റണ്‍സ് നേടിക്കൊണ്ട് സച്ചിന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.&lt;br /&gt;&lt;br /&gt;കളിച്ച ആദ്യ രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടിയ സച്ചിന്‍, കവിയായ പിതാവ്‌ രമേഷ് ടെന്‍ഡുല്‍ക്കറുടെ കവിതകളെ തന്‍റെ ബാറ്റിലേക്ക് അവാഹിച്ചിരിക്കുന്നുവോ? അങ്ങനെ വേണം നാം കരുതുവാന്‍. കാരണം 436 ഏകദിനങ്ങളില്‍ നിന്നും 45 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 17,138 റണ്‍സുകളും, 159 ടെസ്റ്റുകളില്‍ നിന്നുമായി 42 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 12,873 റണ്‍സുകളും ഇന്‍ഡ്യയ്ക്കു വേണ്ടി കൈക്കലാക്കി ഇപ്പോഴും ഒരു തുടക്കക്കാരന്‍റെ മനസ്സോടെ ബാറ്റു വീശുന്ന സച്ചിന്‍ എന്ന പ്രതിഭാസത്തെ നാം എന്താണ്‌ പറയുക? സെഞ്ച്വറികളുടെ സെഞ്ച്വറി അടിക്കുവാന്‍ ഇനി 13 സെഞ്ച്വറികള്‍ ബാക്കി. അപ്പോഴും നാം പറയുന്നു, സച്ചിന്‍ ബാറ്റു വീശുന്നത് സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടി മാത്രമാണെന്ന്.....!!&lt;br /&gt;&lt;br /&gt;സച്ചിന്‍റെ ബാറ്റില്‍ നിന്നും മനോഹരമായ ആ സ്ക്വയര്‍ കട്ട്, അല്ലെങ്കില്‍ ആ സ്ട്രൈറ്റ് ഡ്രൈവ് പിറക്കുമ്പോള്‍ പിന്നെ അവിടെ മലയാളിയോ തമിഴനോ മറാത്തിയോ ബംഗാളിയോ ഇല്ല; പകരം ഇന്‍ഡ്യാക്കാര്‍ മാത്രം. അതാണാ ബാറ്റിന്‍റെ ശക്തി.&lt;br /&gt;&lt;br /&gt;2002-ല്‍ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡണ്‍ മാസിക ഡോണ്‍ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായി ടെണ്ടുല്‍ക്കറെ തിരഞ്ഞെടുത്തു. വിവിയന്‍ റിച്ചാര്‍ഡ്‌സ് ആയിരുന്നു പ്രഥമസ്ഥാനത്ത്.&lt;br /&gt;&lt;br /&gt;2003-ല്‍ വിഡ്‌സണ്‍ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും സച്ചിനെ ഒന്നാമതായും റിച്ചാഡ്‌സിനെ രണ്ടാമതായും ഉള്‍‍പ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ "രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്" നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിന്‍. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ "പത്മ വിഭൂഷണ്‍" നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥന്‍ ആനന്ദിനൊപ്പം 2008-ല്‍ സച്ചിന്‍ നേടുകയുണ്ടായി.&lt;br /&gt;&lt;br /&gt;അപ്പോഴൊക്കെ നേട്ടങ്ങളൂടെ ലഹരി തലയ്ക്കു പിടിയ്ക്കാതെ നമ്മെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരിന്നു സച്ചിന്‍. വിജയത്തിന്‍റെ, പ്രശസ്തിയുടെ മുകളില്‍ നില്‍ക്കുമ്പോഴും സച്ചിന്‍ മറ്റൊരു മുഹമ്മദലിയോ, മറഡോണയോ ആയില്ല. കളിയുടെ ഇടവേളകളില്‍, കളിയുടെ തലേ ദിവസങ്ങളില്‍, വിജയ-പരാജയങ്ങളില്‍ സച്ചിനെ നമുക്ക് നിശാക്ലബ്ബുകളില്‍ കാണാന്‍ കഴിഞ്ഞില്ല. സച്ചിന്‍ അന്നും ഇന്നും ആ പഴയ സച്ചിനാണ്‌.&lt;br /&gt;&lt;br /&gt;ക്രിക്കറ്റിനെ സ്നേഹിക്കുന്ന രാജ്യമായ ഇന്ത്യയില്‍ ആ കളിയില്‍ സച്ചിന്‍റെ നേട്ടങ്ങളെ മാനിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് "രാജീവ് ഗാന്ധി ഖേല്‍ രത്ന", "അര്‍ജുന അവാര്‍ഡ്", "പത്മശ്രീ", "പത്മവിഭൂഷണ്‍" എന്നിവ നല്‍കിയിട്ടുണ്ട്. 1997 ലെ "വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍" ആയി തിരഞ്ഞെടുക്കപ്പെട്ടു. വിസ്ഡന്‍റെ ഒബ്ജെക്‍റ്റ് സ്കോറിങ്ങ് രീതിയനുസരിച്ച് സച്ചിനെ "ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്സ്മാനാ"യും "ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാ"യും തിരഞ്ഞെടുത്തു.&lt;br /&gt;&lt;br /&gt;അപ്പോഴുന്‍ നമ്മള്‍ പറഞ്ഞു, സച്ചിന്‍, നീ ക്രിക്കറ്റുപേക്ഷിക്കുക, കാരണം നിന്‍റെ കാലം കഴിഞ്ഞിരിക്കുന്നു.&lt;br /&gt;&lt;br /&gt;സച്ചിന്റെ ക്രിക്കറ്റ് ജീവിതം ആസ്പദമാക്കി പലരും സച്ചിന്‍റെ ജീവചരിത്രങ്ങള്‍ എഴുതി.&lt;br /&gt;&lt;br /&gt;ഗുലു ഇസേകൈല്‍, "സച്ചിന്‍:ദ സ്റ്റോറി ഓഫ് ദ വേള്‍‌ഡ്‌സ് ഗ്രേറ്റസ്റ്റ് ബാറ്റ്സ്മാന്‍" എന്ന പേരിലും "ദ എ ടു സെഡ് ഓഫ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍" എന്ന പേരിലും രണ്ട് ജീവചരിത്രം എഴിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;വൈഭവ് പുരന്തരേ, "സച്ചിന്‍ ടെണ്ടുല്‍ക്കര്‍-എ ഡെഫനിറ്റീവ് ബയോഗ്രഫി" എന്ന പേരിലും പീറ്റര്‍ മുറേ ,ആശിഷ് ശുക്ല എന്നിവര്‍ ചേര്‍ന്ന്, "സച്ചിന്‍ ടെണ്ടുല്‍ക്കര്‍-മാസ്റ്റര്‍ഫുള്‍" എന്ന പേരിലും ജീവചരിത്രം എഴിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;പക്ഷേ നമുക്കിത് വായിക്കുവാനോ അറിയുവാനോ സമയമില്ല. കാരണം നമുക്ക് സച്ചിന്‍ എന്ന വ്യക്തിയുടെ നല്ല വശങ്ങളേക്കാള്‍ അറിയേണ്ടത് മോശവശങ്ങളാണല്ലോ?&lt;br /&gt;&lt;br /&gt;സച്ചിനെ പറ്റി പ്രശസ്തരായ ആളൂകളുടെ അഭിപ്രായം നമുക്ക് നോക്കാം. ഒരുപക്ഷേ അവരും നമ്മളെ പോലെയാണെങ്കിലോ?&lt;br /&gt;&lt;br /&gt;“ ഞാന്‍ കളിച്ചിരുന്നതു പോലെ തന്നെയാണ് സച്ചിനും കളിക്കുന്നത് -സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍.&lt;br /&gt;&lt;br /&gt;“ സച്ചിന്‍ ക്രിക്കറ്റ് പ്രേമികളെ ആഹ്ലാദിപ്പിക്കുന്ന കളി പുറത്തെടുക്കുന്ന ആളാണ്. ഞാന്‍ പ്രധാനമായി കാണുന്നത് അതാണ്. -ബാരി റിച്ചാഡ്സ്.&lt;br /&gt;&lt;br /&gt;“ സച്ചിന്‍ ഒരു സ്റ്റമ്പുമായി ബാറ്റ് ചെയ്യുന്നതുകാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. അപ്പോഴും അദ്ദേഹം മികച്ച സ്കോര്‍ നേടുമെന്നതില്‍ സംശയമില്ല. സച്ചിന്റെ നേട്ടങ്ങള്‍ മനക്കരുത്തിന്റേതാണ്. -ഗ്രെഗ് ചാപ്പല്‍.&lt;br /&gt;&lt;br /&gt;“ രാജ്യാന്തര രംഗത്ത് ഇത്രയും പരിചയസമ്പന്നനാണെങ്കിലും ഓരോ മത്സരവും ആദ്യമത്സരം കളിക്കുന്നത്ര സൂക്ഷ്മതയോടെയാണ് സച്ചിന്‍ കളിക്കുന്നത്. അദ്ദേഹം ഒരു ഇതിഹാസമാണ്. -സൗരവ് ഗാംഗുലി.&lt;br /&gt;&lt;br /&gt;“ എല്ലാം തികഞ്ഞ ബാറ്റ്‌സ്മാനാണ്‌ സച്ചിന്‍. ഞാന്‍ ഏറ്റവും നന്നായി പന്തെറിഞ്ഞിരുന്ന കാലത്ത് സച്ചിനെതിരെ കളിക്കാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ട്. പുതിയ തലമുറയ്ക്ക് ഈ യുവാവില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. -വസീം അക്രം.&lt;br /&gt;&lt;br /&gt;“ സച്ചിന്‍ എത്ര റണ്‍സ് നേടും എന്നതിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. അദ്ദേഹം ഇതിഹാസമാണെന്നതില്‍ സംശയമേയില്ല. -സുനില്‍ ഗവാസ്കര്‍.&lt;br /&gt;&lt;br /&gt;“ ഓരോ പന്തിനും കൃത്യമായ ഷോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ സച്ചിനറിയാം. എല്ലാം കൊണ്ടും സച്ചിന്‍ ഒരു മാതൃകാ ക്രിക്കറ്ററാണെന്ന് ഞാന്‍ പറയും. -അലന്‍ ഡൊണാള്‍ഡ്.&lt;br /&gt;&lt;br /&gt;“ ലോകത്തില്‍ രണ്ടുതരം ക്രിക്കറ്റര്‍മാരേയുള്ളൂ: സച്ചിന്‍ തെന്‍ഡുല്‍ക്കറും മറ്റുള്ളവരും. - ആന്‍ഡി ഫ്ലവര്‍.&lt;br /&gt;&lt;br /&gt;“ സച്ചിന്റെ കളി ഒരുവട്ടം കണ്ടാല്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നും - മുഹമ്മദ് അസ്‌ഹറുദ്ദീന്‍.&lt;br /&gt;&lt;br /&gt;“ സച്ചിന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. സ്റ്റീവ്‌വോയെപ്പോലെ - ഗ്ലെന്‍ മക്ഗ്രാത്ത്.&lt;br /&gt;&lt;br /&gt;“ എനിക്ക് ഉറങ്ങാനേ കഴിയുന്നില്ല . കണ്ണടക്കുമ്പോഴെല്ലാം സച്ചിന്‍ പന്ത് അടിച്ചു പറത്തുന്നതാണ് തെളിയുന്നത്.ഷെയിന്‍ വോണ്‍.&lt;br /&gt;&lt;br /&gt;“ ക്രിക്കറ്റിലെ ഏതു രീതിയിലുള്ള കളികള്‍ക്കും അനുയോജ്യനാണ് സച്ചിന്‍. ഏതു തലമുറയിലും കളിക്കാനാകുന്ന ചുരുക്കം കളിക്കാരിലൊരാള്‍. ആദ്യ പന്തുമുതല്‍ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാന്‍ സച്ചിനു കഴിയും. - വിവിയന്‍ റിച്ചാര്‍ഡ്സ്.&lt;br /&gt;&lt;br /&gt;“ എന്റെ പന്തുകള്‍ ഏറ്റവും നനന്നായി കളിച്ചിട്ടുള്ളത് സച്ചിനാണ്. ഞാന്‍ ബ്രാഡ്മാനെതിരേ പന്തെറിഞ്ഞിട്ടില്ല. ബ്രാഡ്മാന്‍ സ്ഥിരമായി സച്ചിനേക്കാള്‍ നന്നായി കളിച്ചിരുന്ന ആളാണെങ്കില്‍, അദ്ദേഹം ഓസ്ട്രേലിയക്കാരനായതില്‍ ഞാനഭിമാനിക്കുന്നു. - ഷെയിന്‍ വോണ്‍.&lt;br /&gt;&lt;br /&gt;“ സച്ചിന്റെ പോലെ ഒരു ഇന്നിംഗ്സ് എനിക്ക് സ്വപ്നം കാണാന്‍ പോലുമാകില്ല. - അജയ് ജഡേജ.&lt;br /&gt;&lt;br /&gt;“ സച്ചിന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഞാന്‍ സ്റ്റെയര്‍കേസിലൂടെ കയറാനാണ് ശ്രമിച്ചത്. (സച്ചിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയെപ്പറ്റി) - വിനോദ് കാംബ്ലി.&lt;br /&gt;&lt;br /&gt;“ സച്ചിന്റെ കാലത്ത് കളിക്കാന്‍ കഴിഞ്ഞു എന്നത് ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുന്നു, ഉള്ളിന്റെ ഉള്ളില്‍ സച്ചിന്‍ ഏറ്റവും എളിമയുള്ള മനുഷ്യനാണ്. - രാഹുല്‍ ദ്രാവിഡ്.&lt;br /&gt;&lt;br /&gt;“ സച്ചിന്റെ മനസ് ഒരു കമ്പ്യൂട്ടറിന് തുല്യമാണ്. ബൗളര്‍ പന്ത് എവിടെ പിച്ച് ചെയ്യിക്കുമെന്ന് സച്ചിന് മുന്‍‌കൂട്ടി കാണാനാകുന്നു. - നവജ്യോത് സിങ് സിദ്ദു.&lt;br /&gt;&lt;br /&gt;“ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മഹാനായ ക്രിക്കറ്റ് താരമാണെന്ന് നമുക്കറിയാം. 1998ല്‍ ഷാര്‍ജയില്‍ നടന്ന ടൂര്‍ണമെന്റിലെ ബാറ്റിങ്ങ് പ്രകടനം സച്ചിനെ ഇതിഹാസ തുല്യനാക്കുന്നു. വിവിയന്‍ റിച്ചാര്‍ഡ്സിനുശേഷം ഒരു ടീമിന്റെ വിജയത്തിനായി ഇത്രയും നന്നായി കളിച്ച ഒരാളെ ഞാന്‍ കണ്ടിട്ടില്ല. - രവിശാസ്ത്രി.&lt;br /&gt;&lt;br /&gt;“ പതിനൊന്നാമത് ബാറ്റിങ്ങിനിറങ്ങിയാലും ഓവറുകള്‍ ബാക്കിയുണ്ടെങ്കില്‍ സച്ചിന്‍ വിജയലക്ഷ്യം നേടിയിരിക്കും. - അലന്‍ ബോര്‍ഡര്‍.&lt;br /&gt;&lt;br /&gt;“ ചിലപ്പോള്‍ തോന്നും തന്റെ പ്രതിഭയെ വെല്ലുവിളിക്കാനുള്ള എതിരാളികളെ സച്ചിന് കിട്ടിയിട്ടില്ലെന്ന്. കഴിഞ്ഞ തലമുറയിലെ മഹാരഥന്മായ ക്രിക്കറ്റര്‍മാരെ നേരിടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ആ പ്രതിഭ കുറേക്കൂടി തെളിഞ്ഞുകണ്ടേനെ - ബിഷന്‍ സിങ് ബേദി.&lt;br /&gt;&lt;br /&gt;“ ഞാന്‍ ഓരോ തവണ കാണുമ്പോളും സച്ചിന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നു. സച്ചിന്റെ ഏകാഗ്രത ഗവാസ്കറിന്റേതിന് തുല്യമാണ്. - ഇയാന്‍ ബോതം.&lt;br /&gt;&lt;br /&gt;“ സച്ചിനെതിരെ പന്തെറിയേണ്ടി വന്നാല്‍ ഞാന്‍ ഹെല്‍മറ്റ് ധരിക്കും. അത്ര ശക്തിയിലാണ് സച്ചിന്‍ പന്തടിച്ച് തെറിപ്പിക്കുന്നത്. - ഡെന്നിസ് ലിലി.&lt;br /&gt;&lt;br /&gt;“ ഒരോവറില്‍ ആറു തരത്തില്‍ പന്തെറിയാന്‍ എനിക്കു കഴിയും. പക്ഷെ, അതു മുഴുവന്‍ കളിച്ചുകഴിഞ്ഞാല്‍ സച്ചിന്‍ പതുക്കെവന്ന് എന്നേയൊന്ന് നോക്കും. മറ്റൊന്നുകൂടി എറിയാമോ എന്ന് ചോദിക്കുന്നതുപോലെ! - ആദം ഹോളിയാക്ക്.&lt;br /&gt;&lt;br /&gt;“ ഓഫ് സ്റ്റമ്പില്‍ പന്ത് പിച്ച് ചെയ്യിച്ച്, നല്ല ഒരു പന്തെറിഞ്ഞു എന്നു വിചാരിക്കുന്ന നേരത്തായിരിക്കും സച്ചിന്‍ വലത്തോട്ട് മറി ആ പന്ത് മിഡ് വിക്കറ്റിനുനേരെ അടിച്ച് രണ്ട് റണ്‍സ് എടുക്കുന്നത്! സച്ചിന്റേതു കനമുള്ള ബാറ്റാണെന്ന് കണ്ടാല്‍തന്നെ അറിയാം. എന്നാല്‍ വിക്കറ്റിനു ചുറ്റും സച്ചിന്‍ അത് വീശുന്നത് ടൂത്ത് ബ്രഷ് വീശുന്ന ലാഘവത്തിലാണ് - ബ്രെറ്റ് ലീ.&lt;br /&gt;&lt;br /&gt;ഇനി കപില്‍ ദേവ് പറയുന്നത് കേള്‍ക്കുക. ഒരുപക്ഷേ അതുതന്നെയാണ്‌ സച്ചിനെ പറ്റിയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും.&lt;br /&gt;&lt;br /&gt;“ ഏറ്റവും മികച്ചതിലും ഏതെങ്കിലു കുറ്റം കണ്ടെത്തുന്നവരുണ്ട്. ക്രിക്കറ്റില്‍ പതിനായിരക്കണക്കിനാണ് സച്ചിന്റെ റണ്‍ നേട്ടം. എന്നിട്ടും സച്ചിന്‍ പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. - കപില്‍ദേവ്.&lt;br /&gt;&lt;br /&gt;നമുക്കിനിയും പറഞ്ഞുകൊണ്ടിരിക്കാം. സച്ചിന്‍ പല്ലു കൊഴിഞ്ഞ ഒരു സിംഹമാണ്‌. സച്ചിന്‍ വെറുമൊരു ക്രിക്കറ്റര്‍ മാത്രമാണ്‌. സച്ചിന്‍ ഒരിക്കലുമൊരു മാച്ച് വിന്നറല്ല.&lt;br /&gt;&lt;br /&gt;നമുക്ക് പറയാം, സച്ചിന്‍, നീ ക്രിക്കറ്റ് വിട്ടു പോകുക. കാരണം നിന്‍റെ സ്വരം മാറി തുടങ്ങിയിരിക്കുന്നു. പക്ഷേ ഒന്നോര്‍ക്കുക, മാറിയത് സച്ചിന്‍റെ സ്വരമാണെങ്കില്‍ പിന്നെ ഇന്‍ഡ്യന്‍ ടീമില്‍ സ്വരത്തിനിമ്പമുള്ള എത്ര കളിക്കാരുണ്ട്? നമുക്ക് ശ്രീശാന്തിനു വേണ്ടി വാദിക്കാം, സേവാംങിനു വേണ്ടി വാദിക്കാം, ധോനിക്കു വേണ്ടി വാദിക്കാം. പക്ഷേ നമുക്കൊരിക്കലും സച്ചിനു വേണ്ടി വാദിക്കാന്‍ കഴിയില്ല.&lt;br /&gt;&lt;br /&gt;സച്ചിന്‍, നീ ഔട്ടാകുമ്പോള്‍ ടെലിവിഷന്‍ നിര്‍ത്തുന്ന ക്രിക്കറ്റ് ഭ്രാന്തന്‍‌മാരുണ്ട്. പവലിയനിലേക്കു മടങ്ങുന്ന നിന്നെ കണ്ണുനീരോടെ നോക്കി നില്‍ക്കുന്ന ഒരു ജനതയുണ്ട്. നിനക്കെതിരെയുള്ള ഏതൊരു തീരുമാനത്തേയും സ്വന്തം മനസ്സിലേറ്റി വേദനിക്കുന്ന ഒരു രാജ്യമുണ്ട്, ആ തീരുമാനമെടുക്കുന്നവരുടെ അച്ഛന്‌ വിളീക്കുന്ന സാധാരണക്കാരായ ആള്‍ക്കാരുണ്ട്. പിന്നെ നീയെന്തിനീ വാക്കുകള്‍ കേള്‍ക്കണം... അവര്‍ പറയട്ടെ..... കാരണം ദൈവത്തെ അധിക്ഷേപിക്കുന്നവരുടെ കാലമല്ലേയിത്.......!!&lt;br /&gt;&lt;br /&gt;സച്ചിന്‍, നിനക്കായ് ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും കയറിയിറങ്ങുന്ന പാവങ്ങളുണ്ട്. നീ സ്വന്തം മകനായ് പിറന്നില്ലല്ലോ എന്ന് വേദനയോടെ ഓര്‍ക്കുന്ന മാതാപിതാക്കളുണ്ട്. സ്വന്തം സഹോദരനായി ജനിച്ചില്ലല്ലോ എന്നു കരുതുന്ന സഹോദരങ്ങളൂണ്ട്. എന്നാല്‍ നീ എല്ലാവര്‍ക്കും എല്ലാമായി മാറിയത് നിന്നിലെ നിന്നെ അവര്‍ തിരിച്ചറിഞ്ഞതു കൊണ്ടല്ലേ....&lt;br /&gt;&lt;br /&gt;നീയുള്ള ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതു തന്നെ ഈ ജനതയുടെ ഭാഗ്യമാണ്‌.&lt;br /&gt;&lt;br /&gt;സച്ചിന്‍, നീയാരാണെന്നെനിക്കറിയില്ല.&lt;br /&gt;&lt;br /&gt;നീ ബ്രാഡ്മാന്‌ തുല്യനാണോ അതോ അതിലും മുകളിലാണോ?&lt;br /&gt;&lt;br /&gt;നീ ക്രിക്കറ്റിന്‍റെ അവസാന വാക്കാണോ, അല്ലയോ?&lt;br /&gt;&lt;br /&gt;എനിക്കറിയില്ല. പക്ഷേ എനിക്കറിയുന്ന ഒന്നുണ്ട്.....&lt;br /&gt;&lt;br /&gt;സച്ചിന്‍, നീ ഒരുപാടാളുകളുടെ പ്രതീക്ഷയാണ്‌; സ്വപ്നമാണ്‌; സ്വപ്നസാക്ഷാത്ക്കാരമാണ്‌.&lt;br /&gt;&lt;br /&gt;&lt;font color="#9999ff"&gt;കടപ്പാട്: വിക്കീപീഡിയ.&lt;/font&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-9110725862256253654?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/9110725862256253654/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/11/blog-post_15.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/9110725862256253654'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/9110725862256253654'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/11/blog-post_15.html' title='സച്ചിന്‍ - ഒരത്ഭുത പ്രതിഭ.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-7669897095478283751</id><published>2009-10-18T14:51:00.001+05:30</published><updated>2009-10-18T17:12:51.047+05:30</updated><title type='text'>രാത്രി മഴ.</title><content type='html'>ഒരു രാത്രി മഴയിലായിരിന്നു ഞാന്‍ ആദ്യമായി അവളെ കണ്ടത്. ഒരു കുടക്കീഴില്‍ നടക്കുമ്പോഴും പരസ്പ്പരം സ്പര്‍ശിക്കാതിരിക്കാന്‍ രണ്ടു പേരും ശ്രദ്ധിച്ചിരിന്നു. അതിനു ശേഷം പലപ്പോഴും രാത്രി മഴ വന്നു, പോയി... ഇടയിലെപ്പോഴോ പെയ്ത രാത്രി മഴയില്‍ അവളേയും ചേര്‍ത്തു പിടിച്ച് ഞാന്‍ നടന്നു തുടങ്ങി. പിന്നെ അന്ന് രാത്രി പെയ്ത ആ കര്‍ക്കിടക മഴയില്‍ ഞാന്‍ എല്ലാം ഉപേക്ഷിച്ച്, സ്വന്തം മാതാപിതാക്കളേയും ജനിച്ചു വളര്‍ന്ന വീടിനേയും എല്ലാം, ഇറങ്ങുമ്പോഴും അവളെ ചേര്‍ത്തു പിടിച്ചു നടന്ന ആ രാത്രി മഴ മാത്രമായിരിന്നു കൂട്ടിന്‌. തകര്‍ത്തു പെയ്യുന്ന ആ മഴയില്‍ പോലും അവളുടെ ശരീരത്തിന്‍റെ ചൂട് എന്നിലേക്ക് പകര്‍ന്നത് അവള്‍ അറിഞ്ഞിരിന്നു, ഞാന്‍ പറഞ്ഞിരിന്നു പലപ്പോഴും. അവസാനം എല്ലാം നഷ്ടപ്പെടുത്തി ഞാന്‍ അവളെ തേടിയെത്തിയപ്പോഴും അവള്‍ അരയില്‍ കൈചുറ്റി ആ രാത്രി മഴകള്‍ ആസ്വദിക്കാനായി മറ്റൊരു പണക്കാരന്‍റെ അരക്കെട്ട് തേടുകയായിരിന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പോഴും എന്‍റെ പ്രണയത്തെ തോല്‍പ്പിച്ച പോലെ ആ രാത്രിമഴ അലറി പെയ്യുന്നുണ്ടായിരിന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-7669897095478283751?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/7669897095478283751/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/10/blog-post_18.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/7669897095478283751'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/7669897095478283751'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/10/blog-post_18.html' title='രാത്രി മഴ.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-2211885628859168514</id><published>2009-10-17T15:16:00.001+05:30</published><updated>2009-10-17T15:22:54.132+05:30</updated><title type='text'>അവളെനിക്കാരായിരിന്നു?</title><content type='html'>അവളെനിക്കാരായിരിന്നു?&lt;br /&gt;അത് നിങ്ങള്‍ പറയുക.&lt;br /&gt;കാരണം അവള്‍ക്കിന്നുമറിയില്ല&lt;br /&gt;ഞാനവള്‍ക്കാരായിരുന്നെന്ന്. &lt;br /&gt;&lt;br /&gt;&lt;br /&gt; അവളുടെ സന്തോഷത്തില്‍&lt;br /&gt;ഞാന്‍ പുഞ്ചിരിച്ചിരുന്നു.&lt;br /&gt;അവളുടെ ദു:ഖത്തില്‍&lt;br /&gt;ഞാന്‍ വേദനിച്ചിരുന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt; അവളുടെ സാമാപ്യമെന്‍റെ&lt;br /&gt;ഹൃദയ ചലനം കൂട്ടിയിരുന്നു.&lt;br /&gt;സത്യം എനിക്കിന്നുമറിയില്ല&lt;br /&gt;ഞാനവളെ സ്നേഹിച്ചിരുന്നുവോ?&lt;br /&gt;&lt;br /&gt;&lt;br /&gt;അവളറിഞ്ഞില്ലവളകന്നു&lt;br /&gt;പോകുമ്പോഴെന്‍റെ ഹൃദയം &lt;br /&gt;അവളെ മാടിവിളിച്ചിരുന്നെന്ന്,&lt;br /&gt;അത് വിലപിച്ചിരുന്നുവെന്ന്.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞങ്ങളൊന്നിച്ചുള്ളയാ യാത്രയിലെന്‍റെ &lt;br /&gt;സ്വപ്നങ്ങള്‍ക്ക് തീപിടിച്ചിരുന്നുവോ? &lt;br /&gt;ഒരുമാത്രയെപ്പോഴോ കരുതിയിരുന്നുവോ&lt;br /&gt;അവളെന്‍റെ മാത്രമായ് മാറുമെന്ന്. &lt;br /&gt;&lt;br /&gt;&lt;br /&gt;സ്വപ്നത്തിന്‍ തീ കെട്ടടങ്ങിയതും&lt;br /&gt;ചിന്തകള്‍ തന്‍ ചിറകറ്റു പോയതും, &lt;br /&gt;ഒക്കെ ഞാനിന്നറിയുന്നു മറ്റൊരു&lt;br /&gt;ദു:സ്വപ്നം കണ്ട പുലരിപോലെ. &lt;br /&gt;&lt;br /&gt;&lt;br /&gt; എന്‍റെ ചിന്തകളില്‍, സ്വപ്നങ്ങളില്‍,&lt;br /&gt;പിന്നെയെന്‍റെ ജീവിത ചര്യകളില്‍&lt;br /&gt;ഞാനിന്നേകനാണെന്‍റെ മനസ്സു കൊണ്ട്, &lt;br /&gt;ഞാനിന്നേകനാണെന്‍റെ ഹൃദയം കൊണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;പറയൂ,അവളെനിക്കാരായിരിന്നു?&lt;br /&gt;അവളതറിയാതെ പോയതോ,&lt;br /&gt;അതോ പറയാതെ പോയതോ?&lt;br /&gt;പറയൂ, അവളെനിക്കാരായിരിന്നു?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-2211885628859168514?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/2211885628859168514/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/10/blog-post.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/2211885628859168514'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/2211885628859168514'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/10/blog-post.html' title='അവളെനിക്കാരായിരിന്നു?'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-207239213464685598</id><published>2009-09-27T17:34:00.001+05:30</published><updated>2009-09-27T17:40:56.579+05:30</updated><title type='text'>നാളെയുടെ ചോദ്യങ്ങള്‍.</title><content type='html'>ചവറ്റു കൂനകള്‍ക്കരുകില്‍ &lt;br /&gt;പിടയ്ക്കുന്നു ജന്മങ്ങള്‍. &lt;br /&gt;കാക്കക്കള്‍ കൊത്തി വലിക്കുന്നു &lt;br /&gt;പിന്നെ പുഴുക്കളരിച്ചു നടക്കുന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt;ഇതാരുടെ കര്‍മ്മഫലം? &lt;br /&gt;കാമാഗ്നി കെടുത്തുവാന്‍ &lt;br /&gt;കഴിയാതെ പോയൊരാ ജനത- &lt;br /&gt;തന്‍ ബാക്കി പത്രങ്ങളാണിവര്‍. &lt;br /&gt;&lt;br /&gt;&lt;br /&gt;പേരിനു വേണ്ടി പ്രശസ്തിക്കു &lt;br /&gt;വേണ്ടി, ഉടുതുണിയില്ലാതെ &lt;br /&gt;മേനി പ്രദര്‍ശനം ചെയ്യുന്നവര്‍. &lt;br /&gt;കാശുകള്‍ കാറുകള്‍ കൂടി വന്നീടുന്നു;  &lt;br /&gt;ആ വഴിയോരങ്ങളില്‍ വീണ്ടൂം &lt;br /&gt;പാഴ് ജീവനുകള്‍ തുടിയ്ക്കുന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt;ലക്ഷോപലക്ഷങ്ങള്‍ വാരിയെറിഞ്ഞിട്ടാ &lt;br /&gt;ഉന്നതരെ കൊണ്ട് വിളിച്ച് പറയിച്ച്,  &lt;br /&gt;തന്നെ ജനിപ്പിച്ച മാതാപിതാക്കള്‍ക്കായ് &lt;br /&gt;വൃദ്ധസദനങ്ങളൊരുക്കുന്ന മക്കള്‍. &lt;br /&gt;&lt;br /&gt;&lt;br /&gt;"സ്നേഹം" പരസ്പ്പരം മനസ്സിലാക്കുന്നവര്‍ &lt;br /&gt;മറ്റൊരാധുനിക ശാകുന്തളം രചിക്കുന്നു. &lt;br /&gt;നാളുകള്‍ നാളുകള്‍ കാത്തിരുന്നീടവേ &lt;br /&gt;ആ ക്ലോസറ്റിന്‍ പൈപ്പിലൂടൊഴുകി പോകുന്നു &lt;br /&gt;മറ്റൊരു പ്രണയത്തില്‍ പാപജന്മം. &lt;br /&gt;&lt;br /&gt;&lt;br /&gt;ആ ചവറ്റുകൂനകള്‍ക്കാ വഴിയോരങ്ങള്‍ക്ക് &lt;br /&gt;ജാതി മത വര്‍ണ്ണമില്ലാ കൊടിക്കൂറകളില്ല. &lt;br /&gt;അവിടെ പൊലിയുന്ന ജന്മങ്ങളില്‍ &lt;br /&gt;രാമന്‍ യേശു മുഹമ്മദുണ്ട്. &lt;br /&gt;അവരുടെയവകാശവാദങ്ങള്‍ക്കായ് &lt;br /&gt;മതമേലാധിപന്‍‌മാര്‍ വരാത്തതെന്തേ? &lt;br /&gt;&lt;br /&gt;&lt;br /&gt;ആ അനാഥ ജന്മങ്ങള്‍ ഇവിടെ &lt;br /&gt;ഇപ്പോളമ്മത്തൊട്ടിലുകളായ് മാറുന്നു. &lt;br /&gt;ആരുടെയൊക്കെയോ കാമാഗ്നിയില്‍  &lt;br /&gt;ഉയര്‍ത്തെഴുന്നേറ്റൊരാ പ്രാണനുകള്‍ &lt;br /&gt;ഇവിടെ ഈ തൊട്ടിലുകളിലാടുന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt;നാളെകള്‍ നമ്മിലേക്കീ ചോദ്യങ്ങളുയര്‍ത്തിടാം &lt;br /&gt;എന്തിനു വേണ്ടിയീ വൃദ്ധസദനങ്ങള്‍? &lt;br /&gt;എന്തുകൊണ്ടീ അമ്മത്തൊട്ടിലുകള്‍?  &lt;br /&gt;കരുതി വയ്ക്കാം ഇതിനുള്ളുത്തരങ്ങള്‍ &lt;br /&gt;നമ്മുടെ നാളെകള്‍ക്കുത്തരം നല്‍കുവാന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-207239213464685598?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/207239213464685598/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/09/blog-post_27.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/207239213464685598'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/207239213464685598'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/09/blog-post_27.html' title='നാളെയുടെ ചോദ്യങ്ങള്‍.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-3889583807801401188</id><published>2009-09-25T17:57:00.002+05:30</published><updated>2009-09-25T18:02:07.054+05:30</updated><title type='text'>ഓര്‍മ്മകള്‍.</title><content type='html'>&lt;div align="justify"&gt;കടല്‍ കാറ്റേറ്റ് നിന്ന ആ സന്ധ്യാസമയത്താണ് അയാള്‍ അവളെ ആദ്യമായി കണ്ടത്. അയാള്‍ക്ക് അത്ഭുതം തോന്നി. അത് അവളല്ലേ? മീരാകൃഷ്ണ ! യുവസാഹിത്യകാരി. കുറേ നാള്‍ മുന്‍പാണ് അവളുടെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. "സ്നേഹപൂര്‍വ്വം". നല്ല കുറേ കവിതകള്‍. എങ്കിലും എല്ലാത്തിലും ഒരുതരം ദു:ഖഭാവം നിഴലിച്ചു കാണാം. ഒന്നു പരിചയപ്പെട്ടാലോ? അയാള്‍ അവളുടെ ചെന്നു. "മീരാകൃഷ്ണയല്ലേ"? അവള്‍ ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. പിന്നെ ചെറുതായൊന്നു തലയാട്ടി. അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ വായിച്ചിരിന്നു താങ്കളുടെ കവിതാ സമാഹാരം". നന്നായിട്ടുണ്ട്. അയാള്‍ പതുക്കെ പതുക്കെ അവളുടെ കവിതകളിലേക്കിറങ്ങി ചെല്ലുകയായിരിന്നു. കുറേ നേരത്തേക്കു അവള്‍ വെറുമൊരു കേള്‍വിക്കാരി മാത്രമായി. "താന്‍ പോലും തന്റ്റെ കവിതകളെ ഇത്രയധികം വിലയിരുത്തിയിട്ടുണ്ടോ? ഇല്ല. അവള്‍ സ്വയം ആലോചിക്കുകയായിരിന്നു. വീണ്ടും കാണാം എന്നും പറഞ്ഞ് അയാള്‍ തിരിഞ്ഞു നടന്നപ്പോഴാണ് അവള്‍ ഓര്‍ത്തത് അയാളുടെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന്. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;span class=""&gt;&lt;/span&gt;&lt;div align="justify"&gt;മറ്റൊരു വൈകുന്നേരം അതേ കടല്‍ തീരത്ത് സൂര്യാസ്തമനത്തിന്റ്റെ ഭംഗി കണ്ട് മതി മറന്നു നില്ക്കുകയായിരിന്നു അയാള്‍. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം. "ഹലോ, ഓര്‍മ്മയുണ്ടോ"? അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചെറു പുഞ്ചിരിയുമായി അവള്‍, "ഹേയ്, മീരാ..താനോ.. ഇവിടെ..? അയാളുടെ സ്വരം ആ കടല്‍ കാറ്റിലമര്‍ന്നു പോയി. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാനിവിടെ എന്നും വരാറുണ്ട്. ഈ കടലും തിരയും സൂര്യോദയവും അസ്തമനവും ഒക്കെയാണ് എന്റ്റെ ലോകം. സൂര്യാസ്തമനം കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കാറുണ്ട്. മറ്റൊരു ഉദയത്തിനായി ഏറെ പ്രതീക്ഷയോടെ അസ്മിക്കുന്ന സൂര്യന്‍. അസ്തമനം പ്രതീക്ഷകളുടേയും ദു:ഖത്തിന്റ്റേയും പ്രതീകമാകുമ്പോള്‍ ഉദയം സന്തോഷത്തിന്റ്റെ പ്രതീകമാകുന്നു. അവള്‍ വാചാലയാകുക ആയിരിന്നു. "എന്തു പറ്റി, ഇന്നു നല്ല മൂഡിലാണല്ലോ"? ആകെ ഒരു സാഹിത്യ ഭാഷ...ആപ്പോള്‍ രണ്ടു പേരും ചിരിക്കുകയായിരിന്നു.  &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;span class=""&gt;&lt;/span&gt;&lt;div align="justify"&gt;പിന്നെ പിന്നെ അവിടം അവരുടെ സംഗമ കേന്ദ്രമായി മാറി. കണ്ടുമുട്ടുമ്പോഴൊക്കെയും എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും വാചാലമാകുന്ന രണ്ടു പേര്‍. അവര്‍ക്കിടയില്‍ ഒരിക്കല്‍ പോലും വിഷയ ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല. കാണാത്തപ്പോള്‍ ഒരു ഫോണ്‍ കാള്‍, അല്ലെങ്കില്‍ ഒരു മെസേജ്... പതുക്കെ പതുക്കെ അവര്‍ പരസ്പരം അറിയുകയായിരിന്നു.    &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;span class=""&gt;&lt;/span&gt;&lt;div align="justify"&gt;അന്നൊരിക്കല്‍ ആ കടപ്പുറത്തിരിക്കുമ്പോഴാണ് ആദ്യമായി അവളില്‍ ഒരു തരം നിശബ്ദത അയാള്‍ കണ്ടത്. ആകാംക്ഷയോടെ അയാള്‍ തിരക്കി. "എന്തുപറ്റി, ആകെ ഒരു നിശബ്ദതയാണല്ലോ"...പെട്ടെന്നെന്തോ ഓര്‍ത്തതു പോലെ അവള്‍ പറഞ്ഞു "എന്നെ കുറിച്ചെല്ലാം നിനക്കറിയാമല്ലോ. എനിക്ക് ഒരമ്മ മാത്രം. അമ്മയ്ക്ക് ഞാനും. എങ്കിലും ചോദിക്കട്ടെ, നമുക്ക് രണ്ടുപേര്‍ക്കും ഒന്നായിക്കൂടെ...." പക്ഷേ സ്ത്രീധനമൊന്നും കിട്ടില്ല, പറഞ്ഞേക്കാം.. അവള്‍ ഒരു ചിരിയോടെ പറഞ്ഞു. തന്റ്റെ മനസ്സില്‍ താന്‍ താഴിട്ടു പൂട്ടി വച്ചിരുന്ന കാര്യം അവളില്‍ നിന്നും കേട്ടപ്പോള്‍ അയാള്‍ക്കെന്തു പറയണമെന്നറിയില്ലായിരിന്നു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരിന്നു, കൂടുതല്‍ ആഡംഭരങ്ങളില്ലാതെ ഒരു വിവാഹം. പിന്നെ അവള്‍ എഴുതിയ എല്ലാ കഥകളിലും കവിതകളിലും ആ സൂര്യനോടും ആ കടലിനോടുമൊപ്പം അയാളുമുണ്ടായിരിന്നു. ദൈവത്തിനു പോലും അസൂയ തോന്നിയിരുന്നുവോ അവരുടെ സ്നേഹത്തില്‍...? &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;span class=""&gt;&lt;/span&gt;&lt;div align="justify"&gt;ആരോ ശരീരത്തില്‍ ശക്തിയായി കുലുക്കിയപ്പോഴാണ് അയാള്‍ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല. "അച്ഛാ, ഉറങ്ങുവാണോ?" ആ അഞ്ചു വയസ്സുകാരന്റ്റെ നിഷ്ക്കളങ്കമായ ചോദ്യം. "ഹൂം... മോന്‍ ഉറങ്ങിയില്ലേ", മുഖത്തെ താടി രോമങ്ങളില്‍ വിരലോടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. "ഹൂം... മോന് ഉറങ്ങിയല്ലോ?" അവന്‍ ഒന്നുകൂടി ശരീരത്തേക്ക് ചേര്‍ന്നിരുന്നു.  &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;"ഇതെവിടെയെത്തി"?. എത്താറായി സാര്‍, ഒരഞ്ചു മിനിട്ടു കൂടി" ഡ്രൈവറുടെ മറുപടി. കാറിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ അയാള്‍ വാച്ചിലേക്ക് നോക്കി. സമയം 4.30. ഉദ്ദേശിച്ചതിലും നേരത്തെ എത്തി. രാത്രി പെയ്ത മഴ കാരണമാകാം, നല്ല തണുപ്പുണ്ട്. അവന്‍ വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഉറങ്ങിയാല്‍ പിന്നെ ഉണര്‍ത്താന് പ്രയാസമാകും. "മോനേ, അപ്പൂ, ഉറങ്ങല്ലേ, നമ്മള്‍ എത്താറായി......എണീറ്റേ... ഉറക്കച്ചെവിടോടെ അവന്‍ ഒന്നു കൂടി മടിയിലേക്ക് ചുരുണ്ടു കൂടി. അപ്പോള്‍ കാര്‍ ആ കടല്‍ക്കരയോട് അടുക്കുകയായിരിന്നു.  &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;കാറില്‍ വച്ചിരുന്ന ആ ചെറിയ സഞ്ചിയും കയ്യിലെടുത്ത് മകനേയും കൂട്ടി അയാള്‍ കടല്‍ക്കരയിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും നേരത്തേ ആണ്. എങ്കിലും അവിടവിടെയായി ആള്‍ക്കാരെ കാണാം. അയാള്‍ ഓര്‍ക്കുകയായിരിന്നു " ഇതു മൂന്നാം തവണയാണ് അവളില്ലാതെ ഈ കടപ്പുറത്ത് വരുന്നത്". കഴിഞ്ഞ രണ്ടു തവണയും താന്‍ വന്നത് മകനോടൊപ്പം ഇതേ ദിവസമായിരുന്നല്ലോ? &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;"അച്ഛാ.. അച്ഛാ.. നിക്കു തണുക്കുന്നു. &lt;/div&gt;&lt;div align="justify"&gt;സാരല്യാട്ടോ... തണുപ്പ് ഇപ്പോ മാറൂട്ടോ....  &lt;/div&gt;&lt;div align="justify"&gt;അച്ഛാ.... എന്താ അച്ഛാ.. അച്ഛാ ഈ സഞ്ചിയില്‍.....  അവന്‍ തുള്ളീച്ചാടി കൊണ്ട് ചോദിച്ചു. അപ്പോഴും അയാളുടെ കണ്ണുകള്‍ ചോര്‍ന്നൊലിക്കുകയായിരിന്നു. "വീണ്ടുമൊരു ഉദയത്തിന്റ്റെ പ്രതീക്ഷകളില്ലാതെ എന്നെന്നേക്കുമായി അസ്തമിച്ച അവന്റ്റെ അമ്മയുടെ ചിതാഭസ്മമാണ്‌ ആ സഞ്ചിയിലെന്ന് ആ പാവം അഞ്ചു വയസ്സുകാരനറിയില്ലായിരുന്നല്ലോ...... &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-3889583807801401188?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/3889583807801401188/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/09/blog-post_25.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/3889583807801401188'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/3889583807801401188'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/09/blog-post_25.html' title='ഓര്‍മ്മകള്‍.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-2400876331964246151</id><published>2009-09-11T16:49:00.006+05:30</published><updated>2009-10-04T15:40:53.850+05:30</updated><title type='text'>വീടു വെയ്പ്.</title><content type='html'>&lt;div&gt;ഓട്മേഞ്ഞ കൂരയ്ക്കുള്ളിലേക്കാ &lt;/div&gt;&lt;div&gt;വെള്ളത്തുള്ളികള്‍ വരാറുണ്ടായിരിന്നു; &lt;/div&gt;&lt;div&gt;ആ ഓട് മാറ്റുവാന്‍ സമയമായി &lt;/div&gt;&lt;div&gt;എന്നോര്‍മ്മിപ്പിക്കുന്നതു പോലെ. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;span class=""&gt;&lt;/span&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;പിന്നെ ഞാന്‍ കയറിയിറങ്ങിയാ &lt;/div&gt;&lt;div&gt;സഹകരണ ബാങ്കിന്‍‌റ്റെയകത്തളങ്ങള്‍. &lt;/div&gt;&lt;div&gt;വീടിന്‌ വായ്പ വേണമെന്ന് കേട്ടതും &lt;/div&gt;&lt;div&gt;കൈപിടിച്ചകത്തിരുത്തി, പിന്നെ &lt;/div&gt;&lt;div&gt;തണുത്ത വെള്ളവും കുടിപ്പിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;എന്തൊരത്ഭുതം ഒരാഴ്ചകൊണ്ടാ &lt;/div&gt;&lt;div&gt;വായ്പാ തുക എന്‍‌റ്റെ കൈയ്യില്‍. &lt;/div&gt;&lt;div&gt;എന്തു കണ്ടിട്ടാണാ വായ്പ തന്ന - &lt;/div&gt;&lt;div&gt;തെന്നെനിക്കപ്പോഴും മനസ്സിലായില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;ഒരു ലക്ഷം വായ്പയായ് കിട്ടി, &lt;/div&gt;&lt;div&gt;മൂന്നു ലക്ഷം ചിലവാക്കി. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;പിന്നെ ഞാനാ ഓടുമേഞ്ഞ &lt;/div&gt;&lt;div&gt;ചോരുന്ന കൂര മാറ്റി, പകരം &lt;/div&gt;&lt;div&gt;സിമന്‍‌റ്റും മണലും പിന്നെ &lt;/div&gt;&lt;div&gt;തേക്കിന്‍‌റ്റെ തടിയും കൊണ്ടൊരു &lt;/div&gt;&lt;div&gt;കൊട്ടാരം വച്ചു, നിറമടിച്ചു. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;ഇനി കേറി താമസിക്കണം, &lt;/div&gt;&lt;div&gt;അതിനായൊരു ദിവസം കുറിപ്പിച്ചു. &lt;/div&gt;&lt;div&gt;നാട്ടുകാരെ വിളിച്ചു കൂട്ടി, &lt;/div&gt;&lt;div&gt;സദ്യയൊരുക്കി, കൊട്ടാരമല്ലേ &lt;/div&gt;&lt;div&gt;പിന്നെന്തിനു കുറയ്ക്കണം!! &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;പാലുകാച്ചല്‍ പത്തു മണിയ്ക്ക്, &lt;/div&gt;&lt;div&gt;പക്ഷേ കാച്ചും മുന്‍പേ &lt;/div&gt;&lt;div&gt;'പോസ്റ്റെ'ന്ന വിളികേട്ടു, ഓ &lt;/div&gt;&lt;div&gt;ആ കാക്കിയിട്ട പോസ്റ്റുമാന്‍. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;കൈയ്യിലിരുന്ന കടലാസ് വിറച്ചു, &lt;/div&gt;&lt;div&gt;കൊട്ടാരം പോലും കറങ്ങുന്ന പോലെ. &lt;/div&gt;&lt;div&gt;തളര്‍ച്ചയോടാ വെറും തറയിലേക്കിരുന്നു, &lt;/div&gt;&lt;div&gt;കാച്ചാനെടുത്ത പാലവിടൊഴുകി നടന്നു. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;ആരോ കടലാസ് ഉറക്കെ വായിച്ചു, &lt;/div&gt;&lt;div&gt;ബാങ്കിന്‍‌റ്റെ നോട്ടിസാണു പോലും. &lt;/div&gt;&lt;div&gt;എത്രയും പെട്ടെന്ന് പണമടയ്ക്കണം, &lt;/div&gt;&lt;div&gt;ഇല്ലെങ്കില്‍ കൊട്ടാരം ബാങ്കിന്‍‌റ്റെ സ്വന്തം. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;സദ്യയുണ്ണാന്‍ വന്നവരാര്‍ത്തു ചിരിക്കുന്നു, &lt;/div&gt;&lt;div&gt;ആ കൊട്ടാരം പോലും പൊട്ടി ചിരിക്കുന്നു. &lt;/div&gt;&lt;div&gt;ആ ബാങ്കിന്‍‌റ്റെ ലോക്കറിലിരുന്നാ പാവം &lt;/div&gt;&lt;div&gt;വസ്തുവിന്‍‌റ്റെ പ്രമാണം പൊട്ടിക്കരയുന്നു. &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-2400876331964246151?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/2400876331964246151/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/09/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/2400876331964246151'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/2400876331964246151'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/09/blog-post.html' title='വീടു വെയ്പ്.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-6480649587668557666</id><published>2009-08-23T17:40:00.002+05:30</published><updated>2009-08-23T17:43:26.164+05:30</updated><title type='text'>ഹേ താജ്മഹലേ....</title><content type='html'>&lt;a href="http://1.bp.blogspot.com/_MZj00wNv8cQ/SpEyPtpLXhI/AAAAAAAAAPw/jb-Pk5Wayng/s1600-h/tajwater1024[1].jpg"&gt;&lt;img id="BLOGGER_PHOTO_ID_5373131075961445906" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_MZj00wNv8cQ/SpEyPtpLXhI/AAAAAAAAAPw/jb-Pk5Wayng/s400/tajwater1024%5B1%5D.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഹേ താജ്മഹലേ,&lt;br /&gt;നീയാണെന്‍‌റ്റെ പ്രണയത്തിന്‍&lt;br /&gt;അടയാളമെങ്കില്‍, ക്ഷമിക്കുക&lt;br /&gt;ഹൃദയമില്ലാത്ത മാര്‍ബിളുകളെ,&lt;br /&gt;എനിക്കു നിന്നെ പ്രണയിക്കാനാകില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഹേ താജ്മഹലേ,&lt;br /&gt;നീയാണെന്‍‌റ്റെ സ്നേഹത്തിന്‍&lt;br /&gt;നിഴലെങ്കില്‍, നീയാണെന്‍‌റ്റെ&lt;br /&gt;മനസ്സും പിന്നെയെന്‍ സ്നേഹവും,&lt;br /&gt;കഴിയില്ല നിന്നെ സ്നേഹിക്കാതിരിക്കുവാന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഹേ താജ്മഹലേ,&lt;br /&gt;നീയൊരു ലോകാത്ഭുതമായതാണ്‌&lt;br /&gt;നിന്‍ പ്രശസ്തിയ്ക്ക് കാരണമെങ്കില്‍;&lt;br /&gt;പൊറുക്കുക കല്‍ചീളുകളെ,&lt;br /&gt;എനിക്കു നിന്നെ വെറുപ്പാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഹേ താജ്മഹലേ,&lt;br /&gt;നീയെന്‍‌റ്റെ പ്രണയത്തിന്‍ മാതൃകയല്ല,&lt;br /&gt;നീയെന്‍‌റ്റെ സ്നേഹത്തിന്‍ കൂടാരമാണ്‌.&lt;br /&gt;നിന്‍‌റ്റെ പ്രശസ്തി ലോകാത്ഭുതമായതിനാലല്ല,&lt;br /&gt;എന്‍‌റ്റെ സ്നേഹത്തിന്‍ മാര്‍ബിളുകളായതിനാലാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഹേ താജ്മഹലേ,&lt;br /&gt;നീ ഇങ്ങനെ തന്നെയെന്നും നിലനില്‍ക്കുക,&lt;br /&gt;ഈ ഭൂലോകം കറങ്ങി തിരിയുന്ന കാലത്തോളം;&lt;br /&gt;പക്ഷേ അത് പ്രണയത്തിന്‍ ഓര്‍മ്മതെറ്റായിട്ടാകരുത്,&lt;br /&gt;പകരം ശാശ്വത സ്നേഹത്തിന്‍ നിധികുംഭമായിട്ടാകണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-6480649587668557666?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/6480649587668557666/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/08/blog-post.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/6480649587668557666'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/6480649587668557666'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/08/blog-post.html' title='ഹേ താജ്മഹലേ....'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_MZj00wNv8cQ/SpEyPtpLXhI/AAAAAAAAAPw/jb-Pk5Wayng/s72-c/tajwater1024%5B1%5D.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-5636431160142196180</id><published>2009-07-31T18:33:00.001+05:30</published><updated>2009-07-31T18:36:02.865+05:30</updated><title type='text'>ഡയറി കുറിപ്പ്.</title><content type='html'>&lt;div align="justify"&gt;&lt;/div&gt;&lt;p align="justify"&gt;ആ മുറിയ്ക്കൊരു പ്രത്യേകതയുണ്ടായിരിന്നു. മൂന്നു വശത്തും വലിയ, ഇരുമ്പു കമ്പികള്‍ പിടിപ്പിച്ച ആ ജനലുകളില്‍ കൂടി നോക്കിയാല്‍ ഒരു വശം നഗരത്തിന്‍‌റ്റെ പ്രതീകമായ ആ തിര്‍ക്കാര്‍ന്ന നാഷണല്‍ ഹൈവെയും, മറു വശത്ത് ഗ്രാമത്തിന്‍‌റ്റെ പ്രതീകമായ ആ നീണ്ട പാടശേഖരങ്ങളൂം അതിനുമപ്പുറത്ത് വിശാലമായ ആ മാവിന്‍ തോട്ടവും, മൂന്നാമത്തെ ജനലില്‍ കൂടിയുള്ള നോട്ടമെത്തുന്നത് അതിരാവിലെ എല്ലാവരേയും സുപ്രഭാതം കേള്‍പ്പിച്ച്  വിളിച്ചുണര്‍ത്തുന്ന ആ ക്ഷേത്രവും അതിന്‍‌റ്റെ ഗോപുരവുമായിരിന്നു.  പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ച പോലുള്ള ആ മുറിയില്‍ താന്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു, അറിയില്ല. ആകെ ആ മുറിയിലുണ്ടായിരുന്ന ആ മേശയും കിടക്കയും മാത്രമായിരുന്നല്ലോ.  &lt;br /&gt;&lt;br /&gt;അന്ന് പതിവു പോലെ ആ പുറം കാഴ്ചകളില്‍ നോക്കിയിരിക്കവേ മനസ്സു മടുത്തിട്ടോ അതോ ശരീരം മടുത്തിട്ടോ എന്നറിയാതെ ആ കിടക്കയിലേക്ക് ചായുമ്പോഴാണ്‌ ആ മേശപ്പുറത്തിരുന്ന ആ പഴയ ഡയറി അവര്‍ കണ്ടത്. കാലത്തിന്‍‌റ്റെ കുത്തൊഴുക്കില്‍ പെട്ട് നിറം മങ്ങിയ ആ ഡയറിയുടെ പുറം ചട്ട പോലെ തന്നെ ഉള്‍പ്പേജുകള്‍ക്കും പ്രായാധിക്യം മൂലം നരകള്‍ വീണു തുടങ്ങിയിരിന്നു. ആ നരച്ചു തുടങ്ങിയ മഞ്ഞ കടലാസുകളിലെ ആ നീല മഷി കൊണ്ടെഴുതിയ  വരികള്‍ പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ അവരുടെ യൗവ്വനത്തെ ഓര്‍മ്മിപ്പിക്കുന്നതായിരിന്നു. ഇന്ന് ആ യൗവ്വനം മഴി പടര്‍ന്ന് വികൃതമാകാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ അറിയാതെ ഒരു ദീര്‍ഘശ്വാസം ഉയര്‍ന്നു.&lt;br /&gt;&lt;br /&gt;ആദ്യ പേജിലൂടെ അവരുടെ ആ ക്ഷീണിച്ച്, കുഴിഞ്ഞ് താണ കണ്ണുകള്‍ സഞ്ചരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ അത് വായിക്കുകയല്ലായിരിന്നു, അത് അനുഭവിക്കുകയായിരിന്നു, അത് നേരില്‍ കാണുകയായിരിന്നു. ആ ഡയറി കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ ആയിരിന്നു: ഇന്ന് 1995 ജനുവരി 18. എന്‍‌റ്റെ കേസിന്‍‌റ്റെ വിധി പറയുന്ന ദിവസം. ഈ ലോകത്തിനാകെ സംശമുണ്ടെങ്കിലും എനിക്കറിയാം കോടതി എന്നെ ശിക്ഷിക്കില്ല, പകരം വെറുതെ വിടുമെന്ന്. പക്ഷേ........&lt;br /&gt;&lt;br /&gt;ആ കണ്ണു മൂടിക്കെട്ടിയ നിയമത്തിന്‍‌റ്റെ തുലാസില്‍ ആടാന്‍ പോകുന്നത് ഒരാളുടെ ജീവന്‍. ആ ജീവന്‍ വച്ച് അമ്മാനമാടുന്നത് കറുത്ത കോട്ടിട്ട നിയമത്തിന്‍‌റ്റെ കാവല്‍ ഭടന്മാര്‍ എന്ന് ജനം അംഗീകരിച്ച് കൊടുത്തിട്ടുള്ളവര്‍. ഒരേ നിയമത്തിന്‍‌റ്റെ രണ്ടു വശങ്ങള്‍ പറഞ്ഞ്, പരസ്പ്പരം വാക്പയറ്റ് നടത്തുന്ന, ഒരേ നിയമ സംഹിത വച്ച് സത്യത്തിനു വേണ്ടിയും അസത്യത്തിനു വേണ്ടിയും ഘോരഘോരം വാദിക്കുന്ന ജീവിക്കുന്ന പ്രവാചകന്മാര്‍. അവര്‍ക്കു മുന്നില്‍ തെളിവുകളും സാക്ഷി മൊഴികളും നോക്കി ജീവന്‍‌റ്റെ വില പറയുന്ന ധര്‍മ്മരാജന്‍.&lt;br /&gt;&lt;br /&gt;കോടതിയില്‍ പതിവിലും കവിഞ്ഞ ആള്‍ക്കൂട്ടം. പത്രങ്ങളുടെയെല്ലാം മുന്‍ പേജില്‍ പറയാന്‍ പോകുന്ന വിധിയെ പറ്റിയുള്ള ആശങ്കകള്‍. അന്ന് പതിവിലേറെ നിശബ്ദമായിരിന്നു ആ കോടതി മുറി. സമയമായി. കേസു വിളിച്ചു. എല്ലാ കണ്ണുകളും യമരാജന്‍‌റ്റെ ചുണ്ടനക്കത്തിനായി കാതോര്‍ത്തു. ഒടുവില്‍ കറുത്ത കോട്ടിട്ട ആ യമധര്‍മ്മന്‍‌റ്റെ ശബ്ദമുയര്‍ന്നു.&lt;br /&gt;&lt;br /&gt;കുറ്റം ആരോപിക്കപ്പെട്ട പ്രതി കൊലപാതകം ചെയ്തു എന്ന് കോടതിയ്ക്ക് ഉത്തമ ബോധ്യം ആയിട്ടുണ്ട്; പക്ഷേ സ്വബുദ്ധ്യാ ഒരമ്മയും തന്‍‌റ്റെ സ്വന്തം മകനെ, അതും തന്‍‌റ്റെ ഏക മകനെ വെട്ടി കൊലപ്പെടുത്തില്ല എന്നുള്ളത് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിയുടെ മാനസിക നില തകരാറിലായിരിന്നുവെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍ സാക്‌ഷ്യപ്പെടുത്തിയിട്ടുള്ളതിനാലും അത് കോടതിയ്ക്ക് ബോധ്യം വന്നതിനാലും ഒരു മാനസിക രോഗിക്ക് കിട്ടേണ്ട എല്ലാ പരിഗണനയും ഈ പ്രതിക്കും ലഭിക്കേണ്ടതു തന്നെയാണെന്നും ഈ കോടതി മനസ്സിലാക്കുന്നു. അതിനാല്‍ ഈ പ്രതിയെ കോടതി വെറുതെ വിടുന്നതിനോടൊപ്പം തന്നെ ഇവരുടെ തുടര്‍ ചികിത്സക്കായി ബന്ധുക്കളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും കോടതി അഭ്യര്‍ത്ഥിക്കുന്നു.&lt;br /&gt;&lt;br /&gt;വിവാദമായ ആ കേസില്‍ തന്‌റ്റെ ഏക മകനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ വെറുതെ വിട്ടു കൊണ്ടൂള്ള കോടതി ഉത്തരവ്... അപ്പോഴും ആ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ തന്‍‌റ്റെ ലോക്കറിലെ രഹസ്യ അറയില്‍ ആ നോട്ടു കെട്ടുകള്‍ അടുക്കി വയ്ക്കുന്ന തിരക്കിലായിരിന്നു. ആ വക്കീല്‍ തുലാസിലിടാന്‍ പറ്റിയ മറ്റൊരു ജീവനു വേണ്ടിയുള്ള തിരച്ചിലിലായിരിന്നു. ആ യമധര്‍മ്മന്‍ തെളിവുകളും സാക്ഷി മൊഴികളും ഇല്ലാത്ത ഒരു പ്രതിക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരിന്നു, തന്‍‌റ്റെ കീശ വീര്‍പ്പിക്കാന്‍.&lt;br /&gt;&lt;br /&gt;അന്ന് ഇവിടെ കൊണ്ടാക്കിയിട്ട് അവരെല്ലാം പോയതു മുതല്‍ ഈ മുറിയില്‍ താന്‍ തനിച്ചായിരുന്നല്ലോ? കുടുംബത്തിനു പേരുദോഷം ഉണ്ടാക്കിയവളെന്ന് മുദ്ര കുത്തി ഒരിക്കല്‍ പോലും അവരാരും ഈ വഴി തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നെ ആഹാരം വച്ചു തരാനും വസ്ത്രങ്ങള്‍ അലക്കാനും ഒരു പാവം സ്ത്രീ മാത്രമാണല്ലോ തന്നെ കൂടാതെ ഈ വീട്ടില്‍ വേറേ ഉള്ളത്.&lt;br /&gt;&lt;br /&gt;മകനെ വെട്ടിക്കൊന്ന അമ്മ. എല്ലാവരും അതു പറഞ്ഞ് മുഖത്ത് കാര്‍ക്കിച്ചു തുപ്പിയപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും ഒരിക്കലും തനിക്ക് താന്‍ ചെയ്ത പ്രവൃത്തിയെ പറ്റി ഓര്‍ത്ത് കുറ്റബോധം തോന്നിയിട്ടില്ല. തെറ്റു ചെയ്തവര്‍ക്കല്ലേ കുറ്റബോധം തോന്നേണ്ടത്. നോട്ടുകെട്ടുകളുടെ ബലത്തില്‍ താനൊരു മാനസിക രോഗിയായിയാണെന്ന് ഡോക്ടര്‍ സ്ഥിതീകരിച്ചു. അത് വിശ്വസിച്ച ആ കറുത്ത കോട്ടിട്ട ധര്‍മ്മ പാലകരും. ഏക മകന്‍, തന്‍‌റ്റെ അവസാന നാളുകളില്‍ ഒരു തുള്ളി വെള്ളം തരേണ്ടവന്‍, അവന്‍ കൊല്ലപ്പെടേണ്ടവനായിരിന്നു; തന്‍‌റ്റെ കൈകള്‍ കൊണ്ടല്ലെങ്കില്‍ മറ്റൊരു കൈ കൊണ്ട്. താന്‍ ജനിപ്പിച്ച അവനെ എന്തിന്‌ മറ്റുള്ളവര്‍ കൊല്ലണം. ആ കര്‍മ്മവും താന്‍ തന്നെയല്ലേ ചെയ്യേണ്ടത്.&lt;br /&gt;&lt;br /&gt;അന്ന് രാത്രി ഏറെ വൈകിയാണ്‌ അവന്‍ വന്നത്. വാതില്‍ തുറന്നപ്പോള്‍ തന്നെ മദ്യത്തിന്‍‌റ്റെ രൂക്ഷഗന്ധം. ആ ലഹരിയില്‍ നില്‍ക്കുന്ന അവന്‍‌റ്റെ ശരീരത്തോട് ഒട്ടി ചേര്‍ന്നു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. സ്വന്തം അമ്മയ്ക്കു മുന്നില്‍ മകന്‍‌റ്റെ കാമലീല. ആദ്യമൊക്കെ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു. പക്ഷേ നാട്ടുകാരുടെ പരാതി കുടി കൂടി വന്നു. വഴിയിലെങ്ങും പെണ്‍കുട്ടികള്‍ക്ക് നടക്കാന്‍ വയ്യത്രേ. പിന്നൊരിക്കില്‍ നാട്ടുകാരൊക്കെ കൂടി പിടിച്ചു കെട്ടിയിട്ട് തല്ലി. ഒരമ്മയുടെ സ്ഥാനത്തു നിനും പറയാന്‍ പറ്റുന്നതെല്ലാം പറഞ്ഞു. പക്ഷേ....? ഇനി വയ്യ. എന്തിനിങ്ങനെ ഒരു മകന്‍. അമ്മയുടെ കണ്ണൂനീര്‍ തുടയ്ക്കേണ്ട മകന്‍ കാരണം ഇന്ന് അതേ അമ്മയ്ക്ക് കണ്ണുനീര്‍ ഒഴിഞ്ഞ നേരമില്ല. അവസാനം മാനഹാനി കാരണം ആത്മഹത്യ ചെയ്ത ആ പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലും അവന്‍‌റ്റെ കൈകള്‍ ഉണ്ടെന്നറിഞ്ഞു. ഇനി എന്ത്...?? പോലീസ്.... കോടതി....ജയില്‍.......  വേണ്ട, പാടില്ല, അവന്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല, അത് കുടുംബത്തിനു നാണക്കേടല്ലേ....&lt;br /&gt;&lt;br /&gt;രാത്രിയില്‍ കുടിച്ച് മദോന്മത്തനായി ഒരു പെണ്ണിന്‍‌റ്റെ കൂടെ കയറി വന്ന സ്വന്തം മകനെ നിര്‍ന്നിമേഷയായി നോക്കി നിന്ന് പിന്നീട് ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോള്‍ ആ അമ്മയുടെ മനസ്സില്‍ മറ്റൊരു സുനാമി ആര്‍ത്തലയ്ക്കുകയായിരുന്നു എന്ന് അവനെങ്ങനെ അറിയാന്‍. ആ  ലഹരിയുടെ മറവില്‍ കൂടെ കിടന്ന പെണ്ണ് ഇറങ്ങി പോയതോ സ്വന്തം അമ്മ തനിയ്ക്കു വേണ്ടി ഒരു കത്തി മൂര്‍ച്ച വരുത്തുന്നുതോ അവന്‍ അറിഞ്ഞിരുന്നില്ല. പിറ്റേന്ന് നേരം വെളുത്തതും തന്‍‌റ്റെ അമ്മ ആ മൂര്‍ച്ച വരുത്തിയ കത്തിയുമായി ആ പോലീസ് സ്റ്റേഷനിലെത്തിയതൊന്നും അവന്‍ അറിഞ്ഞിരുന്നില്ല. കാരണം അതിനൊക്കെ മണിക്കൂറുകള്‍ മുന്‍പ് തന്നെ ആ കത്തിയുടെ മൂര്‍ച്ച സ്വന്തം മകന്‍‌റ്റെ ശരീരത്ത് ആ അമ്മ പ്രയോഗിച്ചു നോക്കിയിരുന്നല്ലോ.&lt;br /&gt;&lt;br /&gt;പിന്നീട് കുറേ വര്‍ഷങ്ങള്‍. കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ടായിരുന്ന തനിക്ക് ഇന്ന് ആകെയുള്ളത് ഈ മുറി മാത്രം. എന്നും രാവിലെ ആ ജനലില്‍ കൂടി ആ ക്ഷേത്രത്തിലേക്ക് വരുന്നവരേയും പോകുന്നവരേയും നോക്കിയിരിക്കും. ആ പാടശേഖരങ്ങളില്‍ പണിയെടുക്കുന്നവരെ നോക്കിയിരിക്കും. ആ മാവിന്‍ തോപ്പ് കാണൂമ്പോള്‍ പണ്ട് മാമ്പഴം പറിച്ചു നടന്നിരുന്ന ആ കുട്ടിക്കാലത്തേക്ക് മനസ്സൊരു പ്രദക്ഷിണം വയ്ക്കും. ആ നാഷണല്‍ ഹൈവയിലേക്ക് നോക്കാന്‍ തന്നെ പേടിയാണ്‌. എപ്പോഴും തിരക്കാണ്‌. എല്ലാവര്‍ക്കും ധൃതിയാണ്‌, എന്തിനും ഏതിനും.&lt;br /&gt;&lt;br /&gt;ഇന്ന് തനിക്കെന്തു പറ്റി.  കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഓര്‍ക്കാത്ത, ഓര്‍ക്കാന്‍ ഇഷ്ടമില്ലത്ത കാര്യങ്ങള്‍  ഒരു തിരശ്ശീലയിലെന്ന പോലെ മനസ്സിലേക്ക് കടന്നു വന്നു. ഇന്ന് എനിക്കെന്തെങ്കിലും എഴുതണം ആ ഡയറിയുടെ അവസാന പേജുകളില്‍. പഴയതെല്ലാം ഓര്‍ത്ത് മനസ്സ് വിങ്ങുകയാണ്‌ ഒരിക്കലും വിട്ടു പോകാത്ത ആ ഓര്‍മ്മകള്‍ പോലെ. ആ മേശ വലിപ്പില്‍ നിന്നും ആ പഴയ പേന എടുത്ത് ആ ഡയറിയുടെ അവസാന പേജില്‍ അവര്‍ എഴുതി തുടങ്ങി.&lt;br /&gt;&lt;br /&gt;ഇന്ന് ജൂലൈ 15. മറക്കാന്‍ ശ്രമിച്ച, ശ്രമിക്കുന്ന പല കാര്യങ്ങളും ഇന്നീ ഡയറി എന്നെ വീണ്ടും ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. ശരീരത്തെ ബാധിച്ച ക്യാന്‍സര്‍ പോലെ അത് എന്നെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു. ഇത്രയും നാളിനു ശേഷം വീണ്ടും ഈ മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങുവാന്‍ മനസ്സിനെ ആരോ തള്ളി വിടുന്നതു പോലെ.  ആ ക്ഷേത്രത്തില്‍ പോകണമെന്ന് മനസ്സ്‌ പറയുന്നു. ആ കൃഷിക്കാരോടൊപ്പം ആ പാടശേഖരങ്ങളില്‍ ഓടി നടക്കുവാന്‍ ഹൃദയം പറയുന്ന പോലെ. ഒരിക്കല്‍ കൂടി ആ മാന്തോപ്പില്‍ പാറി നടന്ന് ആ മാമ്പഴം പറക്കുവാന്‍ പറയുന്നു.&lt;br /&gt;&lt;br /&gt;പെട്ടെന്ന് മനസ്സിന്‍‌റ്റെ ആ ആഗ്രഹത്തിനു മുന്നില്‍ ഒരു നിമിഷം എല്ലാം മറന്ന് ചാടി എണീറ്റപ്പോഴും ആ കാലുകളില്‍ കൂച്ചു വിലങ്ങായി ആ ഇരുമ്പു വളയങ്ങള്‍ അവിടെയുണ്ടായിരിന്നു. വര്‍ഷങ്ങളായുള്ള അവയുടെ സ്നേഹ സ്പര്‍ശനം കാലുകളില്‍ വൃണങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഇപ്പോള്‍ ആ വൃണങ്ങള്‍ പൊട്ടി രക്തവും പഴുപ്പും പുറത്തേയ്ക്ക് ഒലിച്ചു തുടങ്ങിയിരിക്കുന്നു, മനസ്സിന്‍‌റ്റെ വേദന പോലെ. ആ ചങ്ങലയുടെ കിലുക്കം പോലും എന്തൊക്കെയോ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെ. ആ ചങ്ങലയേയും ഇരുമ്പു വളയങ്ങളേയും ചേര്‍ത്ത് ബന്ധിച്ച ആ ഗോദറേജ് പൂട്ട് ഇപ്പോഴും തന്നെ നോക്കി പുഞ്ച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഒരു തളര്‍ച്ചയോടെ ആ കിടക്കയിലേക്ക് വീഴുമ്പോള്‍ കൈയ്യിലെ പേന എവിടെയോ വീണ്‌ അതിന്‍‌റ്റെ ചലന ശേഷി നശിച്ചിരുന്നു. ആ ഹൃദയത്തിന്‍‌റ്റെ ചലനം പതിവിലും കൂടുതലായി മാറിയപ്പോഴും ആ ചങ്ങലകള്‍ തമ്മില്‍ കെട്ടു പിണഞ്ഞു കിടക്കുകയായിരുന്നു, പരസ്പ്പരം വിട്ടു പിരിയാനാകാത്ത ദേഹവും ദേഹിയും പോലെ. അപ്പോള്‍ ആ ഹൈവയിലെവിടെയോ ഒരു ആംബുലന്‍സ് അതിന്‍‌റ്റെ നിലവിളി ശബ്ദവുമായി പാഞ്ഞു പോകുകയായിരിന്നു. അപ്പോഴും ആ മുറിയിലെ ഇളം കാറ്റില്‍ ആ ഡയറിയുടെ അവസാന പേജ് ഇളകിയാടുന്നുണ്ടായിരിന്നു, അണയാന്‍ പോകുന്ന ദീപം പോലെ.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-5636431160142196180?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/5636431160142196180/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/07/blog-post_31.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5636431160142196180'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5636431160142196180'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/07/blog-post_31.html' title='ഡയറി കുറിപ്പ്.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-8487892595360209856</id><published>2009-07-19T15:08:00.003+05:30</published><updated>2009-07-19T15:58:39.985+05:30</updated><title type='text'>സമയമില്ല. (ഒരു മൊഴിമാറ്റ കവിത).</title><content type='html'>&lt;p style="TEXT-ALIGN: left"&gt;എന്‍‌റ്റെയുള്ളിലുണ്ടെല്ലാ സന്തോഷവും,&lt;br /&gt;പക്ഷേ ഒന്നു ചിരിക്കുവാനെനിക്ക് സമയമില്ല.&lt;br /&gt;രാത്രി പകലെന്നില്ലാതോടുന്നയീ ഭൂമിയില്‍,&lt;br /&gt;ഒന്ന് ജീവിക്കാനെനിക്ക് സമയമില്ല. &lt;/p&gt;&lt;p style="TEXT-ALIGN: left"&gt;അമ്മയുടെ മടിത്തട്ടിന്‍ ചൂടറിയുന്നു ഞാന്‍, പക്ഷേ&lt;br /&gt;അമ്മയെ അമ്മയെന്നു വിളിക്കുവാന്‍ സമയമില്ല.&lt;br /&gt;അച്ഛന്‍‌റ്റെ തലോടലറിയുന്നു ഞാന്‍, പക്ഷേ&lt;br /&gt;അച്ഛനെ അച്ഛായെന്നു വിളിയ്ക്കുവാന്‍ സമയമില്ല. &lt;/p&gt;&lt;p style="TEXT-ALIGN: left"&gt;ബന്ധങ്ങളെല്ലാം കൊന്നു കൊലവിളിച്ചിരിക്കുന്നു ഞാന്‍,&lt;br /&gt;പക്ഷേ അവയെല്ലാം ആ പെട്ടിയിലാക്കുവാന്‍ സമയമില്ല.&lt;br /&gt;ദു:ഖത്താലെന്‍‌റ്റെ ഹൃദയം കരകവിഞ്ഞൊഴുകുന്നു,&lt;br /&gt;പക്ഷേ ഒന്നു കരയുവാന്‍ പോലുമെനിക്ക് സമയമില്ല.&lt;br /&gt;&lt;br /&gt;പൈസ തന്‍ ലോകത്തു ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നു,&lt;br /&gt;പക്ഷേ ഒന്ന് തളരുവാന്‍ പോലും സമയമില്ല. &lt;/p&gt;&lt;p style="TEXT-ALIGN: left"&gt;എന്‍‌റ്റെ കണ്ണുകളിലുറക്കം തലോടുന്നു,&lt;br /&gt;പക്ഷേ ഉറങ്ങുവാനെനിക്ക് സമയമില്ല.&lt;br /&gt;എന്തിനധികം ഞാന്‍ പറയണമെന്നേ പറ്റി,&lt;br /&gt;സ്വപ്നം കാണാന്‍ പോലും സമയമില്ല. &lt;/p&gt;&lt;p style="TEXT-ALIGN: left"&gt;എന്‍‌റ്റെ ജീവിതമേ. നീ തന്നെ പറയൂ,&lt;br /&gt;ഈ ജീവിതത്തിന്‍‌റ്റന്ത്യമെന്നാണെന്ന്.&lt;br /&gt;ഓരോ നിമിഷത്തിലും മരിക്കുന്നവര്‍ക്ക്‌,&lt;br /&gt;ഒന്നു ജീവിക്കുവാന്‍ പോലും സമയമില്ല.&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-8487892595360209856?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/8487892595360209856/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/07/blog-post_19.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/8487892595360209856'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/8487892595360209856'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/07/blog-post_19.html' title='സമയമില്ല. (ഒരു മൊഴിമാറ്റ കവിത).'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-4661078815781574704</id><published>2009-07-11T18:03:00.000+05:30</published><updated>2009-07-11T18:05:04.868+05:30</updated><title type='text'>മറവി...</title><content type='html'>മറവി......&lt;br /&gt;&lt;br /&gt;അത് മരണമാണെനാരോ,&lt;br /&gt;അല്ല,&lt;br /&gt;പുനര്‍ ജനനമാണെന്നാരോ,&lt;br /&gt;ഇല്ലെനിക്കു പറയുവാന്‍&lt;br /&gt;ആ മറവിയെപറ്റി.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്‍ മരണവുമല്ലാ മറവി,&lt;br /&gt;എന്‍ ജനനവുമല്ലാ മറവി.&lt;br /&gt;&lt;br /&gt;&lt;br /&gt;കാരണം ഞാനെന്നെ മറന്നപ്പോ-&lt;br /&gt;ഴെനിക്കായ് ചിതയൊരുങ്ങിയില്ല,&lt;br /&gt;ഞാന്‍ ജനിച്ചപ്പോഴാകട്ടെയാ കത്തിയ&lt;br /&gt;ചിതകള്‍ കെട്ടടങ്ങിയില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നെ നിന്നെ മറന്നുവെന്ന്...&lt;br /&gt;ഹാ. നിന്നെയും മറന്നില്ല, മറക്കുകില്ല&lt;br /&gt;കാരണം നിന്നെ മറക്കുവാന്‍&lt;br /&gt;പോലും മറന്നുപോകുന്നു ഞാന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-4661078815781574704?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/4661078815781574704/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/07/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4661078815781574704'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4661078815781574704'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/07/blog-post.html' title='മറവി...'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-6735935134604087562</id><published>2009-06-21T14:20:00.007+05:30</published><updated>2009-06-21T14:37:17.738+05:30</updated><title type='text'>മനുഷ്യന്‍‌റ്റെ മാറ്റം.</title><content type='html'>&lt;div align="justify"&gt;&lt;strong&gt;&lt;u&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;/span&gt;&lt;/u&gt;&lt;/strong&gt;&lt;span style="font-size:85%;"&gt;&lt;p style="TEXT-ALIGN: left"&gt;&lt;span style="font-size:100%;color:#0000ff;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p style="TEXT-ALIGN: left"&gt;&lt;/span&gt;&lt;span style="font-size:85%;"&gt;&lt;/span&gt;അന്നവിടെയാ ചെറു വൃക്ഷങ്ങള്‍ &lt;br /&gt;തന്‍ മനോഹര ഛായയില്‍ &lt;br /&gt;പങ്കുവയ്ക്കപ്പെട്ടതവരുടെ &lt;br /&gt;ഹൃദയങ്ങളായിരിന്നു, &lt;br /&gt;പകര്‍ന്നു നല്‍കിയതോ &lt;br /&gt;സ്നേഹത്തിന്‍ മന്ത്രങ്ങളായിരിന്നു.  &lt;/p&gt;&lt;p style="TEXT-ALIGN: left"&gt;&lt;br /&gt;ഇന്നവിടെയാ ചെറു വൃക്ഷങ്ങള്‍ തന്‍ &lt;br /&gt;ഛായയില്ലിരിക്കുവാന്‍, &lt;br /&gt;പകരം ശീതീകരിച്ച മുറിക്കുള്ളില്‍ &lt;br /&gt;ആ വര്‍ണ്ണ നിബിഢമാം ഇന്‍‌റ്റര്‍- &lt;br /&gt;നെറ്റിന്‍ കഫേയുണ്ടാ തണുപ്പു &lt;br /&gt;ബാധിച്ച ഹൃദയങ്ങള്‍ക്കിരിക്കുവാന്‍.  &lt;/p&gt;&lt;p style="TEXT-ALIGN: left"&gt;&lt;br /&gt;വൃക്ഷത്തലപ്പുകളുടെ ഛായയില്‍ &lt;br /&gt;നിന്നും പ്രേമം ഇന്നാ ശീതീകരിച്ച &lt;br /&gt;കഫയിലെ ഇരുണ്ട ചുവരുകള്‍- &lt;br /&gt;ക്കിടയിലേക്ക് പോയിരിക്കുന്നു. &lt;br /&gt;വിലയിടിഞ്ഞത് പ്രേമത്തിനോ അതോ &lt;br /&gt;ഇരുട്ടിലേക്കൊതുങ്ങുന്ന മനുഷ്യനോ?  &lt;/p&gt;&lt;span class=""&gt;&lt;/div&gt;&lt;div align="left"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-6735935134604087562?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/6735935134604087562/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/06/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/6735935134604087562'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/6735935134604087562'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/06/blog-post.html' title='മനുഷ്യന്‍‌റ്റെ മാറ്റം.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-4705665862948707871</id><published>2009-05-03T09:48:00.002+05:30</published><updated>2009-05-03T09:54:08.399+05:30</updated><title type='text'>എന്‍‌റ്റ അമ്മ.</title><content type='html'>അമ്മതന്‍ വയറ്റില്‍ കിടന്നു ഞാനൊരു&lt;br /&gt;മഹാരാജാവിനെ പോലെ പത്തുമാസം. &lt;br /&gt;പിന്നെയാ നോവിന്‍ അവസാനം അമ്മ തന്‍&lt;br /&gt;പുഞ്ചിരിയായ് വന്നു ഞാന്‍ കരച്ചിലൊടെ. &lt;br /&gt;&lt;br /&gt;&lt;br /&gt;ആ അമ്മ തന്‍ പ്രതീക്ഷയായ്, താങ്ങായ്, &lt;br /&gt;തണലായ്, സ്വപ്നമായ് എന്നെ കണ്ടൂ.&lt;br /&gt;വിശപ്പിന്‍‌റ്റെ വിളിയാല്‍ അമ്മതന്‍&lt;br /&gt;അടിവയര്‍ ആര്‍ത്തു കരഞ്ഞപ്പോഴും, ഒരു&lt;br /&gt;പുഞ്ചിരിയോടെന്നെ മുലയൂട്ടിയ എന്‍‌റ്റെ അമ്മ.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്‍‌റ്റെ സുഖങ്ങളില്‍ അവള്‍ മറന്നതവള്‍&lt;br /&gt;തന്‍ മനം പൊട്ടും ദു:ഖങ്ങളായിരിന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;മോനേ ഓര്‍ക്കുക നമ്മളനാഥരാണെന്നോ-&lt;br /&gt;ര്‍ക്കുക നമുക്കായ് നാം മാത്രമെന്ന്; &lt;br /&gt;&lt;span class=""&gt;&lt;/span&gt;പലവുരു ഉരുവിട്ടു, ക്ഷമിക്കുക നീ&lt;br /&gt;നിന്നെ ദ്രോഹിക്കും ജനങ്ങളോടും. &lt;br /&gt;&lt;br /&gt;&lt;br /&gt;സ്നേഹത്തിന്‍ നിറകുടമാം, ശാന്ത&lt;br /&gt;സ്വരൂപിയാമെന്നമ്മയ്ക്കായ്, മനസ്സു&lt;br /&gt;നിറയെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അമ്മേ,&lt;br /&gt;ഇനിയുള്ള ജന്മങ്ങളിലെല്ലാം നീ&lt;br /&gt;തന്നെയെന്‍ മാതാവായ് വന്നിടണേ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-4705665862948707871?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/4705665862948707871/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/05/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4705665862948707871'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/4705665862948707871'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/05/blog-post.html' title='എന്‍‌റ്റ അമ്മ.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-1151453787617269261</id><published>2009-04-12T11:16:00.004+05:30</published><updated>2009-04-12T11:47:25.954+05:30</updated><title type='text'>ഈസ്റ്റര്‍.</title><content type='html'>&lt;a href="http://1.bp.blogspot.com/_MZj00wNv8cQ/SeGBeOTtOPI/AAAAAAAAAO0/omh41Ismqqw/s1600-h/easter.jpg.jpg"&gt;&lt;img id="BLOGGER_PHOTO_ID_5323678590765447410" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 366px; CURSOR: hand; HEIGHT: 333px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_MZj00wNv8cQ/SeGBeOTtOPI/AAAAAAAAAO0/omh41Ismqqw/s400/easter.jpg.jpg" border="0" /&gt;&lt;/a&gt; മനുഷ്യനായ് അവതരിച്ചു ഭൂമിയില്‍,&lt;br /&gt;&lt;div&gt;പിന്നെയാ യേശുദേവനും മരിച്ചു വീണു &lt;/div&gt;&lt;div&gt;ആ ഗാഗുല്‍ത്താ മലതന്‍ ഉയരങ്ങളില്‍. &lt;/div&gt;&lt;div&gt;കിടന്നു ദേവനാ കല്ലറയില്‍ മൂന്നു നാള്‍, &lt;/div&gt;&lt;div&gt;വിശ്വാസത്താലുയര്‍ത്തെഴുന്നേറ്റു മൂന്നാംനാള്‍. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;നമ്മള്‍ ചെയ്ത പാങ്ങള്‍ക്കായ് &lt;/div&gt;&lt;div&gt;കുരിശിലേറി, ക്രൂശിതനായി. &lt;/div&gt;&lt;div&gt;അനാഥരാം ജനങ്ങള്‍ക്കായ് &lt;/div&gt;&lt;div&gt;സ്വന്തം രക്തം നല്‍കി യേശു. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;പകരം നമ്മള്‍ നല്‍കിയാ &lt;/div&gt;&lt;div&gt;ചാട്ടവാറിന്‍ ശീല്‍ക്കാരങ്ങള്‍. &lt;/div&gt;&lt;div&gt;തലയില്‍ വെച്ച മുള്‍ക്കിരീടം, &lt;/div&gt;&lt;div&gt;വാര്‍ന്നെടുത്തു രക്തവര്‍ണ്ണം. &lt;/div&gt;&lt;div&gt;ആ ചമ്മട്ടിതന്‍ ലോഹഗോളങ്ങള്‍ &lt;/div&gt;&lt;div&gt;പറിച്ചെടുത്തു പച്ചമാംസങ്ങള്‍. &lt;/div&gt;&lt;div&gt;പിന്നെ ആഞ്ഞടിച്ചു ആണികള്‍ &lt;/div&gt;&lt;div&gt;ആ മരക്കുരിശില്‍ ചേര്‍ത്തു വച്ച &lt;/div&gt;&lt;div&gt;യേശുവിന്‍ കൈകാലുകളില്‍ &lt;/div&gt;&lt;div&gt;നിഷ്ഠൂരമാം മനുഷ്യര്‍ തന്നെ. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;നമുക്കാഘോഷിക്കാം ഈ ഈസ്റ്റര്‍, &lt;/div&gt;&lt;div&gt;സ്നേഹത്തിന്‍ സമാധാനത്തിന്‍ ആശയം &lt;/div&gt;&lt;div&gt;പകരാം, വെറുക്കാം നമുക്ക് ശത്രുതയെ, &lt;/div&gt;&lt;div&gt;പരസ്പ്പരം &lt;span class=""&gt;സ്നേഹിക്കാം, നമുക്ക് &lt;/span&gt;&lt;/div&gt;പരസ്പ്പരം സ്നേഹിക്കാം....&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-1151453787617269261?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/1151453787617269261/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/04/blog-post_12.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/1151453787617269261'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/1151453787617269261'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/04/blog-post_12.html' title='ഈസ്റ്റര്‍.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_MZj00wNv8cQ/SeGBeOTtOPI/AAAAAAAAAO0/omh41Ismqqw/s72-c/easter.jpg.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-8920546671862989356</id><published>2009-04-05T11:06:00.003+05:30</published><updated>2009-04-05T11:33:38.680+05:30</updated><title type='text'>അഭിമുഖം - ശ്രീ എം. കെ. ഖരീം.</title><content type='html'>&lt;span style="color:#33ff33;"&gt;"പാഥേയ"ത്തിനു വേണ്ടി മലയാളിയുടെ പ്രീയപ്പെട്ട കഥാകാരനുമായി ഞാന്‍ നടത്തിയ അഭിമുഖം)&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;br /&gt;എം.കെ. ഖരീം.&lt;br /&gt;ജനനം : 1966 ആഗസ്റ്റ്‌ 15.&lt;br /&gt;സ്ഥലം: എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍.&lt;br /&gt;&lt;span style="color:#33ff33;"&gt;&lt;strong&gt;&lt;u&gt;നോവലുകള്‍:&lt;/u&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;ഗുല്‍മോഹര്‍.&lt;br /&gt;ഗോലുവിന്റ്റെ റേഡിയോ പറയാതെ വിടുന്നത്.&lt;br /&gt;ദുരൈലാല്‍ മദിഭ്രമ ഏടുകള്‍.&lt;br /&gt;മരിച്ചവര്‍ സംസാരിക്കുന്നത്.&lt;br /&gt;പുരുഷ ദേശങ്ങളുടെ ഉടല്‍&lt;br /&gt;&lt;br /&gt;&lt;span style="color:#33ff33;"&gt;&lt;strong&gt;&lt;u&gt;നോവലെറ്റുകള്‍:&lt;/u&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;രാ.&lt;br /&gt;നഗ്ന ചിത്രം.&lt;br /&gt;അലി ഒരു പുനര്‍വായന .&lt;br /&gt;&lt;br /&gt;&lt;span style="color:#33ff33;"&gt;&lt;strong&gt;&lt;u&gt;കഥകള്‍:&lt;/u&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;കോട്ടയം ബസ്സില്‍ ഓ.വി.വിജയന്‍.&lt;br /&gt;ഗാട്ടിനു ശേഷം.&lt;br /&gt;മരണം ചാറി നില്ക്കുന്നു.&lt;br /&gt;ക്രൂരതയുടെ ഫലിത നിഘണ്ടൂ.&lt;br /&gt;സെന്‍സര്‍ കിട്ടാതെ പോയ സിനിമയിലെ ഏതാനും ഭാഗങ്ങള്‍.&lt;br /&gt;വഴിവെട്ടുകാര്‍.&lt;br /&gt;ശ്മശാനം.&lt;br /&gt;അസ്ഥികളുടെ രാജ്യാന്തര യാത്രകള്‍.&lt;br /&gt;ആഗോളീകരണ കാഴ്ചകള്‍.&lt;br /&gt;അഭിരാമി.&lt;br /&gt;ഇരുണ്ട നൂലുകളില്‍.&lt;br /&gt;നരക നിര്‍മ്മിതികള്‍.&lt;br /&gt;സൂര്യന്‍ കരിയുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#33ff33;"&gt;&lt;u&gt;അവാര്‍ഡുകള്‍.&lt;/u&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;1989 ല്‍ ബീം അവാര്‍ഡ് ചെറുകഥക്ക് .&lt;br /&gt;2007 ല്‍ "മരിച്ചവര്‍ സംസാരിക്കുന്നത് "എന്ന നോവലിന്, അറ്റ്ലസ് കൈരളി അവാര്‍ഡ്.&lt;br /&gt;2008 ല്‍ "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍ "എന്ന നോവലിന് ഓ.വി.വിജയന്‍ സ്മാരക പുരസ്കാരം.&lt;br /&gt;ഇപ്പോള്‍ "രാതെളിമയുടെ കുളമ്പടികള്‍ " എന്ന നോവലിന്റെ പണിപ്പുരയില്‍.&lt;br /&gt;&lt;br /&gt;എഴുത്തുകാരുടെ ലോകത്ത് ഒരു കേറിട്ട ശബ്ദം. അതാണ്‌ ശ്രീ എം കെ. ഖരീം. സ്വാതന്ത്ര്യ ദിവസത്തില്‍ പിറന്നതു കൊണ്ടെന്ന് തോന്നിപ്പിക്കുന്ന പോലെ വേറിട്ട സ്വതന്ത്ര ചിന്തകളുടെ, എന്തും പറയാന്‍ ചങ്കുറ്റം കാട്ടുന്ന എഴുത്തുകാരന്‍. അതുകൊണ്ടൊക്കെ തന്നെ കഴിവിനനുച്ചുള്ള അംഗീകാരം അദ്ദേഹത്തിന്‌ ലഭിച്ചുവോ എന്നത് വെറുമൊരു ചോദ്യമായി മാറുന്നു.&lt;br /&gt;&lt;br /&gt;തന്‍‌റ്റെ ജീവിത യാത്രയില്‍ കാണുന്ന മുഖങ്ങള്‍, ചിലപ്പോള്‍ തന്‍‌റ്റെ തന്നെ പ്രതി രൂപങ്ങള്‍, താന്‍ കാണുന്ന കാഴ്ചകള്‍ ഒക്കെ കഥാപാത്രങ്ങളായി മാറ്റാനുള്ള അസാധാരണമായ കഴിവു കൊണ്ടാകാം അദ്ദേഹത്തിന്‍‌റ്റെ പല കഥാപാത്രങ്ങളും എല്ലായിപ്പോഴും നമ്മോടൊപ്പം തന്നെ കുടികൊള്ളൂന്നതും. സൂഫിയും ദുരൈലാലും വെറും കഥാപാത്രമായി നമുക്ക് കാണാന്‍ കഴിയാതെ പോകുന്നതും ഇവരില്‍ നമ്മളുടെ ഒക്കെ പ്രതി രൂപങ്ങള്‍ കാണുന്നതു കൊണ്ടു തന്നെയാണ്‌. &lt;br /&gt;&lt;br /&gt;&lt;span style="color:#33ff33;"&gt;നമുക്ക് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം...&lt;/span&gt;&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : നമസ്ക്കാരം.&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: നമസ്തേ.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : ഞാന്‍ പാഥേയത്തിനു വേണ്ടി ഹരി വില്ലൂര്‍.&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഞാന്‍ എം.കെ. ഖരീം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : വിദ്യാഭ്യാസം എവിടെയായിരിന്നു?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: എറണാകുളം ജില്ലയില്‍.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : സ്കൂള്‍, കോളജുകള്‍?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: സൈന്റ് ജോസഫ് എല്‍. പി. സ്കൂള്‍, തൃക്കാക്കര; എം. എ. എച്ച്. എസ്., കാക്കനാട്; ഐ.ടി.ഐ.കളമശ്ശേരി; കൊച്ചിന്‍ ആര്‍ട്സ് കോളേജ്, എറണാകുളം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍". ഇതൊന്ന് വിശദീകരിക്കുമൊ?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: കച്ചവടക്കാരനായ പിതാവ്. അറിയപ്പെടുന്ന തറവാട്. ബന്ധുക്കളും പരിചയക്കാരും കയറിയിറങ്ങിയത്‌ ഒരു മങ്ങിയ ഓര്‍മയായി എന്നും എന്നിലുണ്ട്‌. കച്ചവടം തകര്‍ന്നതോടെ വീടും സ്ഥലവും വിറ്റത്. അന്ന് എനിക്ക് ഏഴോ എട്ടോ വയസ്സ്. അന്ന് ആ സഞ്ചാരം ദാരിദ്ര്യത്തിലേക്കുള്ള യാത്ര എന്നറിയാതെ ആ അംബാസിഡര്‍ കാറില്‍ സഞ്ചരിക്കാനുള്ള ആവേശത്തോടെ ഇരുന്നത്. പിന്നീടങ്ങോട്ട് ഇല്ലായ്മയുടെയും അവഗണനയുടെയും നാളുകള്‍. അന്നാണ് ഞാന്‍ അറിഞ്ഞു തുടങ്ങിയത്; തറവാട് മഹിമയിലോ, ബന്ധങ്ങളിലോ അര്‍ത്ഥമില്ലെന്ന്. അക്കാലത്ത് ബന്ധുക്കളുടെ വീടുകളില്‍ കല്യാണത്തിനും മറ്റും ചെല്ലുമ്പോള്‍ നാലാം തരം പൗരനെ പോലെ ഒതുങ്ങി പോയിട്ടുണ്ട്. അപ്പോഴൊക്കെ എന്നില്‍ വല്ലാത്ത വെറുപ്പും പകയുമൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വലിയ ആള്‍ ആകണം എന്നും അന്ന് എന്നെ അവഗണിച്ചവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കണം എന്നും. എന്‍റെ തരക്കാരൊക്കെ നല്ല വസ്ത്രം അണിഞ്ഞ്, നല്ല ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് പോകുക. അവിടെയും ഇല്ലായ്മയുടെ പേരില്‍ അവഗണന. എന്തിനു ഒത്തു പള്ളിയില്‍ പോലും ആ അവഗണന. അതിനിടയില്‍ ഞാന്‍ അറിഞ്ഞത് പണമാണ് എന്നാണ്‌ . ജാതി - മതങ്ങളോ തറവാട്ടു മഹിമയോ അല്ല മനുഷ്യനെ ഒന്നിപ്പിക്കുന്നത്.പാടവരമ്പില്‍ ചാഞ്ഞു നീങ്ങിയ തീവണ്ടി എങ്ങനെയാണ് എന്നില്‍ യാത്രയുടെ വിളി കേള്‍പ്പിച്ചത്? അറിയില്ല. വാതില്‍ക്കല്‍ നാട്ടുപ്രമാണിമാരെ പോലെ ഞെളിഞ്ഞു നിന്ന സഞ്ചാരികള്‍ ... തീവണ്ടി ഒഴിഞ്ഞ പാളത്തിന്റെ ശൂന്യത. അവിടെ തളം കെട്ടിയ തീട്ടത്തിന്റെ തുരുമ്പിന്‍റെയും മണം. അതൊക്കെ എങ്ങനെയോ എന്നില്‍ ലയിക്കുന്നുണ്ടായിരുന്നു. അദ്യം ആ തീവണ്ടിയില്‍ ഒന്ന് കയറിയാല്‍ മതി എന്ന ചിന്ത, പിന്നീടത്‌ ദീര്‍ഘ ദൂര സഞ്ചാരത്തിലേക്ക്... സഞ്ചാരമാണ് മനുഷ്യനെ പരുവപ്പെടുത്തുക. കെട്ടികിടക്കുന്ന ജലത്തില്‍ മാത്രമേ അഴുക്കുണ്ടാകൂ.. അതുകൊണ്ട് ഒഴുകി പരക്കാനുള്ള ആ ആവേശം ഇപ്പോഴും കെടാതെ....&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : എന്‍‌റ്റെ ചോദ്യം ഇതായിരിന്നു: "വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍". അതിനെ പറ്റി പറയൂ?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഇരുപത്താറു ദിനങ്ങള്‍ , കടന്നു പോന്ന ആ നാളുകള്‍. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും അലകള്‍ കണക്കെ അതെന്നിലേക്ക്. പിതൃവിയോഗംപകര്‍ന്ന ശൂന്യത. ആ ഞായറാഴ്ച, അന്ന് എന്‍റെ വാപ്പ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തണുത്ത കാലുകള്‍. പലവട്ടം ഞാന്‍ അതില്‍ പിടിച്ചു നോക്കി. മടിയില്‍ കിടത്തി അങ്ങിനെ ആ മങ്ങിയ കണ്ണിലേക്കും കാലുകളിലെക്കും നോക്കുമ്പോള്‍ പഴയ ഒരോര്‍മ എന്നിലേക്ക്‌ ഇരമ്പുന്നുണ്ടായിരുന്നു. അന്നെനിക്ക് അഞ്ചു വയസ്സ്. ഒന്നാം ക്ലാസ്സിലേക്ക് ഉമ്മയുടെ കൈ പിടിച്ചു പോയത്. ഓടു മേഞ്ഞ ആ സ്കൂള്‍ വരാന്തയില്‍ കയറുമ്പോഴുണ്ട് എങ്ങു നിന്നോ പാഞ്ഞു വന്ന വാപ്പ. വേഗം വീട് പൂട്ടാനും അടുത്ത വീട്ടില്‍ പൊയ് ഇരിക്കാനും. യാതൊന്നും അറിയാത്ത ആ കാലത്തു ഞാന്‍ കേട്ടത് എന്‍റെ വീട് ജപ്തി ചെയ്യാന്‍ പോലീസുകാര്‍ എത്തുന്നു എന്ന്. കുബേര പുത്രനായി ജനിച്ചു ദാരിദ്രത്തിലേക്ക് എടുത്തെറിഞ്ഞ നാളുകള്‍. പോലീസിന്‍റെ ആ കാക്കി ട്രൌസറും കൂര്‍ത്ത തൊപ്പിയും ഇന്നും എന്നില്‍ ഭീതി വിതച്ചുകൊണ്ട്. വാപ്പയുടെ കാലിലെ തണവു ഉള്‍കൊള്ളൂമ്പോള്‍ ഞാന്‍ ഓര്‍ത്തു ഒരിക്കല്‍ എത്ര വേഗത്തില്‍ സഞ്ചരിച്ച ആള്‍, ഇതാ ഇനി എവിടേയ്ക്കും നടക്കാനാവാതെ എന്‍റെ മടിയില്‍.... ഒരിക്കല്‍ ഞാനും അങ്ങിനെ എത്തുമല്ലോ...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : താങ്കളുടെ "ബോംബെ" ജീവിതത്തെ പറ്റി ഒന്നു പറയാമോ?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ബോംബെ...ആകാശം മുട്ടെ കുഴലുകള്‍... കൂറ്റന്‍ കെട്ടിടങ്ങള്‍, തേരട്ട കണക്കെ സബര്‍ബന്‍ വണ്ടികള്‍... ബോംബെ... മുംബെയ് എന്ന് പറയാന്‍ വയ്യ. പേരു മാറിയത് കൊണ്ടു പട്ടിണികോലങ്ങളുടെ വിശപ്പ്‌ അടങ്ങില്ലല്ലോ! തീവണ്ടി മുറിയില്‍ വാതില്‍ക്കല്‍ നിന്നു എടുത്താല്‍ പൊങ്ങാത്ത ബാഗുമായി. സ്വപ്നത്തിലേക്കുള്ള കവാടം ആ നഗരത്തില്‍ തുറക്കപ്പെടും. ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി , തലേന്നാള്‍ കഴിച്ച ബീഫും പൊറോട്ടയും മലച്ചു കിടക്കുന്ന അയാളുടെ വയറ്റില്‍ കുത്തി മറിയുന്നുണ്ടാവും, ദഹിക്കാതെ.... ആരാന്‍റെ പണം എന്ന് കരുതി വെട്ടി വിഴുങ്ങുകയായിരുന്നില്ലേ. ഏജന്റ്, എല്ലാ ഗള്‍ഫുകാരനും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത കഥാപാത്രം. അയാളുടെ കയ്യില്‍ തൂങ്ങിയാണ് കൊച്ചിയില്‍ നിന്നും ഞാന്‍.... ഗള്‍ഫിലേക്ക്....പാളങ്ങള്‍... ഓരത്ത് വെളുപ്പാന്‍ കാലത്തു കുന്തിചിരിക്കുന്നവര്‍. അവരെ മനുഷ്യരായി ലോകം അഗീകരിചില്ലെങ്കിലും... അവരും ഈ ലോകത്തുണ്ട്, നമ്മെ പോലെ വായു ശ്വസിച്ചു... പെട്ടെന്ന് ഓടിക്കയറിയ ശൂന്യത. മടങ്ങിയാലോ! എത്രയോ അകലെയാണ് എന്‍റെ വീട്. ആ കല്‍പ്പൊടി മണം. എന്‍റെ കാല്‍പ്പാടുകള്‍... ചിലപ്പോള്‍ കപ്പലിന്‍റെ സൈറന്‍ മുഴങ്ങുന്ന മറൈന്‍ ഡ്രൈവ്... എനിക്ക് ഗള്‍ഫ് വേണ്ട. തിരിച്ചു പോകുക... ഫ്ലാറ്റ്ഫോമില്‍ കാലു കുത്തുമ്പോള്‍ ഒരു തകര്‍ന്ന ജീവി കണക്കെ. അതെ എന്‍റെ ഭാവി അവിടെയാണ് എഴുതപ്പെടുക എന്നൊരു തോന്നല്‍. ഒരിക്കല്‍ കൂടി ഓര്‍ത്തു പാസ്പോര്‍ട്ടും പണവും.. ഇല്ല ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല. മടങ്ങിയാലോ! ഉള്ളിന്‍റെ ഉള്ളില്‍ നിന്നും ആരോ കലമ്പല്‍ കൂട്ടി, പോകരുത്, പോകരുത്... ഭയങ്കരമായൊരു പിടിവലി. ആ സഞ്ചാരമാണ്‌ പിന്നീട് " മരിച്ചവര്‍ സംസാരിക്കുന്നത് " എന്ന നോവല്‍ രൂപപ്പെടാന്‍ കാരണം. ബാധ്യതയുടെ ഭാണ്ഡം മുറുക്കി എണ്ണപ്പാടം തേടുന്നവന്‍. അവന്‍റെ സ്വപ്‌നങ്ങള്‍...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : ഓണ്‍ ലൈന്‍ രംഗത്ത് എത്തിയിട്ട് എത്ര കാലമാകുന്നു?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: അഞ്ചു വര്‍ഷത്തിലേറെയായി...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "എഴുത്തു പുര" എന്ന കമ്മ്യൂണിറ്റി തുടങ്ങാന്‍ കാരണം?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഞാന്‍ തുടങ്ങിയതല്ല, മറ്റൊരാള്‍ എന്നെ ഏല്‍പ്പിച്ചതാണ്‌.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "എഴുത്തു പുര" എന്ന ആ കമ്യൂണിറ്റിയുടെ ലക്‌ഷ്യം എന്താണ്‌?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: പുതിയ എഴുത്തുകാര്‍ക്ക് വഴി തുറക്കുക. &lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : ആ ലക്‌ഷ്യത്തില്‍ എത്ര ശാതമാനത്തോളം വിജയിക്കാന്‍ കഴിഞ്ഞു?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഒട്ടും വിജയിച്ചില്ല. നിരാശാജനകം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : വിശ്വസിക്കുന്ന രാഷ്ട്രിയം.&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: കമ്മ്യൂണിസം.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : രാഷ്ട്രീയത്തെ പറ്റി? വിശദമാക്കാമോ?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഞാന്‍ കമ്മ്യൂണിസ്റ്റ്. ഇന്നത്തെ കമ്യൂണിസമല്ല. ഭൂരിപക്ഷ - ന്യൂന പക്ഷമെന്ന വേര്‍തിരിവില്ലാതെ, ജാതി മതങ്ങളുടെ തിണ്ണ നിരങ്ങാത്ത രാഷ്ട്രീയം. ഭരിക്കാന്‍ വേണ്ടിയല്ലാത്ത ജന സേവനം ലക്ഷ്യമാക്കി രാഷ്ട്രീയ കക്ഷികള്‍ വളരുക.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "ഈ തിരഞ്ഞെടുടുപ്പും പതിവ് പോലെ കുതിര കച്ചവടത്തില്‍ ചെന്ന് ചേരും. ദില്ലിയില്‍ അവര്‍ ഇടതു എന്നോ വലതോ എന്നില്ലാതെ ഒത്തു ചേരും. നാം വിഡ്ഢികള്‍. വെറും കീടങ്ങള്‍". ഇതിനെന്താണൊരു പ്രതിവിധി?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: നാം ഉണരുക. നല്ലത് തിരിച്ചറിയുക. മതങ്ങളുടെ തിണ്ണ നിരങ്ങുന്നവരെ ഒറ്റപ്പെടുത്തുക.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "നമുക്ക് പട്ടിണി മാറുന്നതിനേക്കാള്‍ അത്യാവശ്യം ജാതി മത രാഷ്ട്രീയം കളിക്കുന്ന ഈ കുട്ടി തേവാങ്കുകളെ പടിയടച്ചു പിണ്ഡം വയ്ക്കുകയാണ്." ഇതിനെ പറ്റി? &lt;br /&gt;&lt;br /&gt;എം.കെ. ഖരീം: അഴിമതി എങ്ങനെയും സഹിക്കാം. പക്ഷെ ജാതി - മതം കൊണ്ടുള്ള ഈ കളി അവസാനിപ്പിച്ചേ തീരൂ.. നമ്മെ സാമ്രാജ്യത്വത്തിന് പണയം വയ്ക്കുന്നവരെ തൂത്തെറിയുക, നാം ഇന്ത്യാക്കാര്‍. ആ ചിന്തയിലേക്ക് നാം എത്തിയെങ്കിലേ രാജ്യം നന്നാവൂ. കാന്‍സര്‍ പുറ്റുകളായ രാഷ്ട്രീയക്കാരെ അകറ്റുക. പട്ടിണി വന്നാല്‍ എന്തെങ്കിലും കടിച്ചു പറിച്ചു തിന്നു ചുരുണ്ട് കൂടാം. വര്‍ഗീയ കലാപം വന്നാലോ? വര്‍ഗീയ വിഭാഗീയത നമുക്ക് വേണ്ട.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : വര്‍ഗ്ഗീയതയാണ്‌ നമ്മുടെ രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ ശാപം. ഇതിനെപറ്റി?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ നമ്മെ അവര്‍ ജാതി - മത കെണികളില്‍ തളച്ചിടുന്നു. പണ്ട് ബ്രിട്ടിഷുകാര്‍ ചെയ്ത, ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ നയം തുടരുന്നിടത്തോളം നമുക്ക് രക്ഷയില്ല.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : താങ്കളുടെ ഇന്ത്യാ എങ്ങനെയുള്ളതാവണം?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഇന്ത്യ ഒരു കാര്‍ഷീക രാജ്യം. ആ വഴിക്കുള്ള വികസനം ഉണ്ടാവണം. കുറെ പാലങ്ങള്‍, റോഡുകള്‍, സ്റ്റേഡിയങ്ങള്‍ ഒക്കെ വന്നാല്‍ വികസനം ആയില്ല. പാലം, റോഡുകള്‍ കൊണ്ടു സ്ഥലങ്ങളെ തമ്മില്‍ അടുപ്പിക്കാം, മനുഷ്യമനസ്സുകള്‍ തമ്മിലോ? എന്‍റെ ഇന്ത്യ എങ്ങിനെ ആകണം?ആദ്യമേ രാഷ്ട്രീയവും മതങ്ങളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുക. രാഷ്ട്രീയക്കാരന്‍ ആരാധനാലയങ്ങളുടെ തിണ്ണ നിരങ്ങരുത്. മതേതരത്വം എന്നാല്‍ മതങ്ങളെ സംരക്ഷിക്കല്‍ അല്ല. മതപ്രീണനം അവസാനിപ്പിച്ചു ഇന്ത്യക്കാര്‍ ആയി കാണുക. വിദ്യാകച്ചവടം നിര്‍ത്തുക.ഒരേ നിലവാരമുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ കൊടുക്കുക. പത്താം ക്ലാസ് കഴിയുന്ന മുറയ്ക്ക് നിര്‍ബന്ധിത സൈനീക സേവനം. ഒരു വര്‍ഷത്തേക്ക്.... ആ വേളയില്‍ പൊതു സ്ഥലം, പൊതു കക്കൂസ് ഒക്കെ വൃത്തിയാക്കാന്‍ പരിശീലിപ്പിക്കുക. തുടര്‍ന്ന് അഭിരുചിക്കൊത്തു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക. അങ്ങിനെ നമുക്കു നല്ല തലമുറയെ വാര്‍ത്തെടുക്കാം. പ്രജകള്‍ നന്നായില്ലെങ്കില്‍ രാജ്യം നന്നാവില്ല.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : കേരളത്തെ പറ്റി എന്താണ്‌ താങ്കളുടെ കാഴ്ചപ്പാട്?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: കേരളം ഇന്നും ഭ്രാന്താലയം. കപടഭക്തി, പണമുണ്ടാക്കാനുള്ള പരക്കംപാച്ചില്‍, അണുകുടുംബങ്ങള്‍.... മാതാ പിതാക്കളെ പോലും തഴഞ്ഞുകൊണ്ട്... മലയാളിയെ പോലെ അഹങ്കാരികള്‍ മറ്റെങ്ങുമില്ല. ലക്ഷങ്ങള്‍ ഒരുമിച്ചു കൈയ്യില്‍ എത്തിയാല്‍ ഈശ്വരനെ പോലും വെല്ലു വിളിക്കും... &lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : നമ്മുടെ പത്ര, ദൃശ്യ മാധ്യമങ്ങള്‍ പലതും വിഴുങ്ങുന്നു എന്ന് താങ്കള്‍ പറയുകയുണ്ടായി. അതായത് "മംഗലാപുരത്ത് നടന്നത് സത്യത്തില്‍ എന്താണ്? ഞാന്‍ അത് ഇങ്ങനെ വായിക്കുന്നു " ലോക സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ബി.ജെ.പി സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിക്കാന്‍ അങ്ങിനെ ഒരു സംഭവം കൊണ്ഗ്രസ്സുകാര്‍ ആസൂത്രണം ചെയ്തത് ആയികൂടെ?". അപ്പോള്‍ ഒരു സാധാരണക്കാരന്‍ എന്താണ്‌ വിശ്വസിക്കേണ്ടത്?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: പത്ര ദൃശ്യ മാധ്യമങ്ങള്‍ ചില അജണ്ടകള്‍ നടപ്പാക്കുന്നു. സാംസ്കാരീക അധിനിവേശം അ‌തുവഴി കടന്നു വരുന്നു. ചില അജണ്ടകള്‍ നടപ്പാക്കുന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : എഴുത്തിലേക്കുള്ള പ്രവേശം എങ്ങനെ ആയിരിന്നു?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എഴുത്തില്‍ എനിക്ക് മാതൃകകള്‍ ഇല്ല. അങ്ങിനെ ഒരു പാരമ്പര്യം ഉള്ളിടത്ത് നിന്നുമല്ല എന്‍റെ വരവ്... ഏറെക്കുറെ അക്ഷരലോകവുമായി അകന്നു കഴിയുന്ന ഒരു കുടുംബം... അവിടെ എന്നില്‍ എങ്ങിനെ ഒരു എഴുത്തുകാരന്‍ ജനിച്ചു എന്ന് ഇന്നും അറിയാതെ... മറ്റുള്ളവരെ പോലെ എനിക്ക് യഥേഷ്ടം വായിക്കാന്‍ പുസ്തകം കിട്ടിയിട്ടില്ല. ഒരു നേരം കഷ്ടിച്ച് ഉണ്ണാന്‍ കിട്ടിയിരുന്ന ആ പശ്ചാത്തലത്തില്‍ അതെല്ലാം അപ്രാപ്യമായ ഒന്ന്. വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍. അക്കാലത്ത് ദാരിദ്ര്യം ഒരു തെറ്റോ ശാപമോ? ആലോചിച്ചിട്ടുണ്ട്. പക്ഷെ ഒന്നുണ്ട്. ദാരിദ്ര്യം അവഗണിക്കപെടാന്‍ ഒരു കാരണം. പണം ഇല്ലാത്തവന്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നൊരു അലിഖിത നിയമം എവിടെയൊക്കെയോ...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : താങ്കളുടെ ഗുരു "സഞ്ചാരം" ആണെന്ന് പറയുന്നു. അതിനെ പറ്റി?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: സഞ്ചാരമാണ് ഗുരു. സഞ്ചാരം മനുഷ്യന്‍ അല്ലാത്തത് കൊണ്ട്. മനുഷ്യന്‍ അഹന്തയുടെ, സ്വാര്‍ത്ഥതയുടെ, അഹങ്കാരത്തിന്റെ പര്യായം... പണ്ട് ഏകലവ്യനു തള്ളവിരല്‍ നഷ്ടമായെങ്കില്‍ ഇക്കാലത്ത് തല തന്നെ ഗുരു പിഴുതെടുക്കാം. സഞ്ചാരം അങ്ങനെയല്ലല്ലോ. മാതാ, പിതാ, ഗുരു ദൈവം ... പിതാവ് കാട്ടി തന്ന ഗുരുവിനെ മറികടന്നു ഞാന്‍ സഞ്ചാരം എന്നാ ഗുരുവില്‍ എത്തി ചേര്‍ന്നു. അതാണ്‌ അക്ഷരലോകത്തേക്കുള്ള, എന്തിനു ഈശ്വരനിലേക്കുള്ള പാത വെട്ടുക. പണം എന്താണ്? വെറും കടലാസ്. അത് വേണ്ട എന്നല്ല പറയുന്നത്. കോടി കണക്കിന് ഉറുപ്പിക കയ്യിലുണ്ടെങ്കിലും കാല്‍ തട്ടി ഒന്ന് വീണാല്‍ ആ പണം നമ്മെ രക്ഷിക്കില്ല. തൊണ്ട കുഴിയില്‍ നിന്നും ലേശം വെള്ളം ഇറങ്ങണം എങ്കില്‍ പണം ഉണ്ടായത് കൊണ്ടായില്ല. പണം ആണ് ലോകത്തെ നിയന്ത്രിക്കുന്നത്. അത് ശരിയായി കാണുമ്പോഴും പണാദിഷ്ടമായ ഒരു ജീവിതം അല്ല എന്റേത്. പണം, പെണ്ണ്, പദവി, പ്രശസ്തി ഒക്കെ നമ്മെ തേടി വരണം. നാം അതിനു പിന്നാലെ പോകരുത്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : എഴുത്തില്‍ താങ്കള്‍ പിന്തുടരുന്ന ആരെങ്കിലും?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: എഴുത്തില്‍ മാതൃകകള്‍ ഇല്ല. ഞാന്‍ എന്റെ വഴി വെട്ടുന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "എഴുത്ത്" എന്നതിനെ താങ്കള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: എന്താണ് എനിക്ക് എഴുത്ത്? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചിലപ്പോള്‍ അത് ഇങ്ങിനെ ആകാം. എനിക്കെന്തോ പറയാനുണ്ട്. എന്നില്‍ എന്തൊക്കെയോ ഉണ്ട്. അതത്രയും പറയാന്‍ ഒരു വഴി. അതിന് ഞാന്‍ കണ്ടെത്തിയത് ഇതാവാം. എന്നില്‍ എന്നും പീഡിതന്റെ നിലവിളി ഉണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഏങ്ങലടികള്‍... അവിടെയാവാം ഒരു ശത്രു പരുവപ്പെട്ടത്. കാണാമറയത്തായി.... അതൊരു വ്യക്തിയല്ല. വ്യവസ്ഥിതി ആകാം. പ്രസ്ഥാനങ്ങള്‍ ആകാം... അങ്ങിനെ എന്തൊക്കെയോ.... അതൊന്നും മാറ്റാം, അല്ലെങ്കില്‍ തകിടംമറിക്കാം എന്ന വിശ്വാസം ഇല്ല. എതിര്‍ക്കുന്തോറും വളരുന്ന ആ സ്വത്വം... നമ്മെ വിഴുങ്ങാന്‍ പാകത്തില്‍...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല. വ്യവസ്ഥിതി എന്ന ക്ലീഷേയെ മാറ്റാമെന്നുമില്ല. എങ്കിലും എഴുതുന്നു.എഴുതാതിരിക്കാന്‍ ആവാത്തതുകൊണ്ടു..." എഴുതാതിരിക്കുക എന്നാല്‍ അത് എന്‍‌റ്റെ മരണമാണെന്ന് താങ്കള്‍ പറഞ്ഞല്ലോ? അതിനെ പറ്റി?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: എന്തോ...സ്നേഹവും സംഘട്ടനങ്ങളും;വെറുപ്പും വിദ്വേഷവും ആത്യന്തികമായ നിസ്സംഗതയും...കാണാമറയത്തെ ശത്രുവോട് യുദ്ധം. എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല.വ്യവസ്ഥിതി എന്ന ക്ലീഷേയെ മാറ്റാമെന്നുമില്ല.എങ്കിലും എഴുതുന്നു.എഴുതാതിരിക്കാന്‍ ആവാത്തതുകൊണ്ടു...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക്‌ മാത്രമല്ല എഴുത്തിനും എതിരാണ്". വിശദീകരിക്കാമോ?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക്‌ മാത്രമല്ല എഴുത്തിനും എതിരാണ്. മതത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ, മറ്റെന്തിന്റെയും ആകട്ടെ സാമ്രാജ്യത്വം മനുഷ്യര്‍ക്ക്‌ മാത്രമല്ല സാഹിത്യത്തിനും എതിരാണ്‌. എല്ലാ യുദ്ധവും, യുദ്ധം നടത്താനുള്ള ഗൂഢാലോചന പോലും എഴുത്തിനെതിരെയുള്ള യുദ്ധമാണ്. എല്ലാ ഗ്യാസ് ചേംബറുകളൂം ശ്വാസം മുട്ടിക്കുന്നത്‌ സാഹിത്യകാരനെയാണ്‌. എല്ലാ തൂക്കുമരങ്ങളും ഞെരിക്കുന്നത്‌ എഴുത്തുകാരന്റെ തുറന്ന കണ്ടനാളത്തെ. ഓരോ ഹിംസയും അനീതിയും ലോകത്ത് പറയുന്ന ഓരോ നുണയും എഴുത്തിനെതിര്...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : പ്രണയത്തെ പറ്റി താങ്കള്‍ ഒരുപാടെഴുതിയിട്ടുണ്ട്? താങ്കളുടെ യഥാര്‍ത്ത പ്രണയത്തെ പറ്റി?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: എന്‍റെ പ്രണയം ഉടലുകളുടെ ആഘോഷമല്ല. ആത്മാവില്‍ ആത്മാവ് കലരുന്നതാണ്‌.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "പാതിരാവിലെ പ്രണയം, നട്ടുച്ചയിലെ പ്രണയം... ഭാവം രണ്ടെങ്കിലും ഒന്നല്ലേ." പ്രണയത്തിന്‌ അങ്ങനെ ഒരു വേര്‍തിരിവുണ്ടോ??&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: പ്രണയത്തിനു വേര്‍തിരിവുണ്ട്. നമ്മുടെ ആഗ്രഹം പോലിരിക്കും അതിന്റെ മാറ്റവും. ഞാന്‍ പ്രണയത്തെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍" എന്ന നോവലിലെ കുട്ടിയായ ദുരൈലാലില്‍ താങ്കളൂണ്ട്, വള്ളി നിക്കറും ഇട്ടു കളിക്കൂട്ടുകാരിയോടൊപ്പം..." ആ ദുരൈലാലിനേയും ആ കളിക്കൂട്ടുകാരിയേയും പറ്റി ഒന്നു പറയുമോ?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: എന്‍റെ ബാല്യം, ദാരിദ്ര്യത്തിന്റെ ഏകാന്തതകള്‍. ഒന്നാം ക്ലാസ്സില്‍ ഒറ്റ ബെഞ്ചില്‍ ഇരുന്നു പഠിച്ചവള്‍. ഇന്ന് ആ മുഖമോ പേരോ ഓര്‍മയില്ല. എങ്കിലും ആ ഭാവം, മറക്കാനാവാതെ...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : താങ്കളുടെ ഗള്‍ഫ് ജീവിതത്തെ പറ്റിയാണ്‌ "മരിച്ചവര്‍ സംസാരിക്കുന്നത്" എന്ന നോവല്‍ എഴുതിയിട്ടുള്ളത് എന്ന് കേട്ടിട്ടുണ്ട്‌. അതിനെ പറ്റി?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: പ്രവാസം. ഒരു തരം അസ്ഥി വേവിച്ച് പണം നേടുന്നത്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ :"ഉഷണരോഗത്തെരുവില്‍ അലയുമ്പോള്‍ &lt;br /&gt;ഒരു കുപ്പി ചാരായത്തില്‍  മയങ്ങി&lt;br /&gt;പ്രതികരണ  ശേഷിയില്ലാതെ &lt;span class=""&gt;&lt;/span&gt;&lt;br /&gt;&lt;span class=""&gt;&lt;/span&gt;കാമിനിയെ, പുസ്തകത്തെയോര്‍ത്ത്..." ഒരു തരം ദു:ഖഭാവം നിഴലിക്കുന്നില്ലേ ഈ വരികളീല്‍?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഉഷ്ണരോഗത്തെരുവ് ... സിനിമയില്‍ ഒക്കെ കണ്ട ആ ഇടം ഒന്നു നേരില്‍ കാണുക. ദാദറില്‍ വണ്ടിയിറങ്ങുമ്പോള്‍ അതായിരുന്നു ചിന്ത. ദാദര്‍ ഏതോ ഗുണ്ടയുടെ നാമവും പേറി അങ്ങിനെ മലച്ചു കിടന്നു. നടക്കുമ്പോള്‍ അറിയാത്ത ആ ഗുണ്ടയും ആനന്ദിന്‍റെ ആള്‍കൂട്ടം എന്ന നോവലും കലമ്പല്‍ കൂട്ടി കൊണ്ടിരുന്നു. ഇടയ്ക്ക് ഓര്‍ക്കാതെയല്ല കൂട്ടിനു ഒരാളെ വേണം. പക്ഷെ പറ്റിയ ഒരാള്‍, അതും ആ തെരുവിലേക്ക് ധൈര്യമായി പോരാന്‍ പറ്റിയ ഒരാള്‍. അങ്ങിനെ ഒരാള്‍, റഷീദ് ഉണ്ട്. പക്ഷെ അയാളെ വിശ്വസിക്കരുതെന്ന് ലോഡ്ജില്‍ നിന്നും കിട്ടിയ അറിവ്. അയാള്‍ കള്ളനാണ്. ഞാനും അത് ശിരസാ വഹിച്ചു. എങ്കിലും ലോഡ്ജില്‍ സഹായി ആയി എത്തുന്ന ആ ആളെ ആര്‍ക്കും അങ്ങിനെ അവഗണിക്കാന്‍ ആവില്ല. നഗരത്തെ കലക്കികുടിച്ച ആള്‍ . വിശാലമായ നിരത്തും കൂറ്റന്‍ കെട്ടിടവും. ചുവന്ന തെരുവ്. ഇടം വലം നോക്കാതെയാണ്‌ നടപ്പ്. വരാന്തയില്‍ പേന്‍ നുള്ളി ആള്‍കൂട്ടത്തെ മാടി വിളിച്ചു വേശ്യകള്‍. നേരെ നോക്കിയാല്‍ അവര്‍ ഓടി വന്നു വലിച്ചു കൊണ്ടു പോകും. ആ ഭീതിയോടെ. ഏതോ കുടുംബത്തില്‍ അല്ലലില്ലാതെ വളര്‍ന്നവര്‍ ആ കൂട്ടത്തില്‍ എത്ര വേണമെങ്കിലും കണ്ടേക്കും. ആരുടെയെല്ലാമോ ചതിയില്‍ പെട്ട് അങ്ങിനെ മുഷിഞ്ഞ കൊലങ്ങളായി അവസാനിക്കാന്‍...നേരെ നടന്നു. എല്ലാ വഴിയും ഒരു പോലെ. ഇടയ്ക്ക് മുകുന്ദന്‍ കഥാപാത്രങ്ങള്‍ ഇരമ്പി കയറി. അരവിന്ദനും മറ്റും... മനസ്സില്‍ കുറിച്ചു നാളേക്ക് ഓര്‍മിക്കാന്‍ ഒരു സഞ്ചാരം.....&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : 'മരിച്ചവര്‍ സംസാരിക്കുന്നത്' എന്ന നോവലിലെ സൂഫി കഥാപാത്രം താങ്കള്‍ മരുഭൂമിയില്‍ വച്ച് കണ്ട ഒരാളാണെന്ന് പറഞ്ഞല്ലോ? എന്തായിരിന്നു ആ സംഭവം?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഏതോ ഒരു വെളുപ്പാന്‍ കാലത്ത് ഇറങ്ങി നടന്നു. നിരത്തുകള്‍ ഏറെക്കുറെ വിജനം. അറബികള്‍ ഒഴിവു ദിനത്തിന്റെ ലഹരിയില്‍ ഉറക്കത്തിലാകണം. നടന്നു. എവിടേക്ക്, അറിയില്ല. ദമ്മാമില്‍ പോയാലോ, കോബാറില്‍... അങ്ങനെ ചില ചിന്തകള്‍ ഉണ്ടാകാതെയല്ല. തെല്ലു ദൂരം ചെന്നപ്പോള്‍ അതു വഴി വന്ന മഞ്ഞ ടാക്സിയില്‍ കയറി. അത് അല്‍ ഹസ്സയിലെക്കുള്ളത്. വണ്ടിയിലേക്ക് ഓളം വെട്ടി തുടങ്ങിയ മരുക്കാറ്റ് . വിജനമായ ആ നാല് വരി പാതയില്‍ വണ്ടി നിര്‍ത്തിച്ചു ഇറങ്ങി. ഏകാന്തമായ മരുഭൂമിയിലെ ഞൊറിവുകള്‍. ഒട്ടു ദൂരം ചെന്നപ്പോഴാണ് ഒരാളെ കണ്ടത്. ആടുകളെ മേയ്ച്ചുകൊണ്ട് ഒരു കാട്ടറബി. അവര്‍ എന്നും രണ്ടാം തരം പൗരന്മാര്‍. വെളുത്തവന്റെ കീഴടക്കലില്‍ അങ്ങനെ നരകിച്ച്‌. ലോകം മുഴുവന്‍ അങ്ങനെ എന്ന് ധരിച്ചു , എങ്ങും കീഴ്പ്പെടുത്തലിന്റെ ഗാഥകള്‍. അയാളില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു, തീ വാങ്ങി സിഗരട്ട് കത്തിച്ചു. പിന്നീട് ഒന്നും മിണ്ടാതെ സഞ്ചാരം. കാക്കക്ക് ഇരിക്കാന്‍ പോലും തണല്‍ ഇല്ലാതെ. ദിക്കുകള്‍ നഷ്ട്ടപ്പെടുകയായിരുന്നു പെരുംകാറ്റില്‍ ഭ്രാന്തമായി ആ മണല്‍ തരികള്‍. ദൂരെ കാറ്റ് കൂമ്പാരം ഏറ്റിയ മണല്‍. അതിന്റെ നിഴലില്‍ തെല്ലു വിശ്രമിക്കാം എന്ന് കരുതാതെയല്ല. അപ്പോഴേക്ക് ഭീതിയോടെ ഓര്‍ത്തു. ഇനി എവിടെക്കാണ്‌ നടക്കുക? തിരിഞ്ഞു നടക്കണമെങ്കില്‍ ദിക്ക് അറിയണ്ടേ? എങ്ങനെയാണ് മടങ്ങുക. ആകെ കൂടി തളര്‍ച്ച. അപ്പോള്‍ പണ്ട് കണ്ട സിനിമയിലെ രംഗം ഓര്‍ത്തു. മരുഭൂമിയിലൂടെ വഴി തെറ്റി മേയുന്നവര്‍. ഇത് അവസാന യാത്ര. നേരം ഇരുളും മുമ്പ് എങ്ങനെയാണ് നിരത്തില്‍ എത്തുക. നിരത്ത് കണ്ടെത്തിയാല്‍ പിന്നെ സഞ്ചാരം എളുപ്പമാകും. ഒരു നിലവിളി ഉള്ളില്‍ കെട്ടി മറിഞ്ഞു. ദാഹവും വിശപ്പും. എത്രയോ അകലെയാണ് താമസിക്കുന്ന ഇടം. അതിനും എത്രയോ അകലെ എന്‍റെ വീട്. വയ്യ. എന്തും വരട്ടെ എന്ന് കരുതി നടന്നു. നേരത്തെ കണ്ട ആ സഞ്ചാരിയെ കണ്ടെത്തുക. അയാള്‍ വഴി പറഞ്ഞു തരും. പക്ഷെ എത്തിയത് മറ്റൊരിടത്ത്. അവിടെ ഒരു തമ്പ് കാണായി. ആശ്വാസത്തോടെ അവിടേക്ക്... മുത്തുമാല ജപിച്ചുകൊണ്ട്‌ ഒരാള്‍. മങ്ങിയ അറബി വേഷം, നീണ്ട ദീക്ഷ. പണ്ട് വായിച്ച സൂഫി കഥാപാത്രത്തെ ഓര്‍ത്തുകൊണ്ട്‌... അയാള്‍ക്ക് ആട് മേയ്ക്കല്‍ ആണ് തൊഴില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊണ്ടോട്ടിയില്‍ നിന്നും ഉരുവില്‍ കയറിക്കൂടിയ ഒരാള്‍. പാസ്പോര്‍ട്ടും വിസയും നഷ്ട്ടപെട്ടിരുന്നു. അയാള്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. എനിക്ക് ഉണങ്ങിയ കുബ്ബൂസും സുലയ്മാനിയും തന്നു. കൂട്ടത്തില്‍ ഏതാനും ഈന്തപ്പഴവും അകത്തു ചെന്നപ്പോള്‍ തളര്‍ച്ച ...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "ഗിനിപന്നി വാചാലമാകുന്നു..." എന്ന താങ്കളുടെ കവിതയെ പലരും വിമര്‍ശിച്ചു കണ്ടൂ. അതിലെ വാക്കുകള്‍ അല്പം മോശമായി പോയി എന്നും കണ്ടു. അതിനെ പറ്റി?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: പുതുകാല കവിതകള്‍ ഒരുതരം പച്ചയായ ആവിഷ്കാരം ആണ്. ഗിനിപന്നി എന്നത് നാലാം ലോകവും. അത് ഒന്നാം ലോകത്തിന്റെ അടിച്ചമര്‍ത്തലില്‍ മരിച്ചു കൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടി നാം എന്ന കാഴ്ചപാടും നമ്മെ ഒറ്റ് കൊടുക്കുന്ന ആധൂനീക രാഷ്ട്രീയവും.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : താങ്കള്‍ക്ക് ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ളത് എന്ന് കരുതുന്ന അവാര്‍ഡ്?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: രണ്ടായിരത്തി എട്ടിന്റെ അന്ത്യ രാവില്‍ എന്‍റെ നാട്ടില്‍ ഏറ്റു വാങ്ങിയ സ്വീകരണം... കസേരയില്‍ ഇരിക്കുമ്പോള്‍ ആ പഴയ ഇന്നലെകളെ ഓര്‍ത്തു പോയി. ഒരു പഴയ പയ്യന്‍റെ നിസ്സഹായതയും, ഒറ്റപ്പെടലും അങ്ങിനെ പലതും. അക്കാലത്ത് എന്നില്‍ ചൊരിയപ്പെട്ട പരിഹാസങ്ങള്‍. പുതിയ വേദിയില്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ അഭിമാനമോ ഒരു തരം നിര്‍വൃതിയോ? അവര്‍ അണിയിച്ച പൊന്നാട, വച്ചു തന്ന ട്രോഫി... എന്‍റെ സ്വരത്തിനായി കാതോര്‍ത്തവര്‍. ഒരിക്കല്‍ എന്നെ കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ! എല്ലാം കഴിഞ്ഞു വേദിക്ക് പുറത്തു കടന്നപ്പോള്‍ എങ്ങു നിന്നോ ഒരു മുഷിഞ്ഞ കോലം എന്‍റെ കൈ പിടിച്ചു. ചെരുപ്പ് കുത്തി. അയാള്‍, ആ തമിഴന്‍ വല്ലാത്ത ആവേശത്തോടെ അയാളുടെ പണിപ്പുരയിലേക്ക് കൈ ചൂണ്ടി. ഞാന്‍ പറഞ്ഞു പിന്നീട് വരാം. മടങ്ങുമ്പോള്‍ അറിഞ്ഞു എന്‍റെ കഥാപാത്രം. ഏതൊരു അവാര്‍ഡിനെക്കാളും വലുത് നിഷ്കളങ്കമായ ആ സംസാരം... &lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : ഒരു കഥയോ കവിതയോ എഴുതി കഴിഞ്ഞാല്‍ പിന്നെ അതിനെ പറ്റി കഥാകാരന്‍ എങ്ങനെയാണ്‌ വിലയിരുത്തേണ്ടത്?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: കവിത നന്നോ ചീത്തയോ എന്ന് കവി ചോദിക്കരുത്. അത് വായനക്കാര്‍ തീരുമാനിക്കട്ടെ. എഴുതി പേന എടുക്കുന്നിടത്ത് മറ്റൊരു രചന നടക്കുന്നുണ്ട്. ഒരു കൃതി എഴുതിയാല്‍ കവിക്ക്‌ ആ കവിത ഏറ്റവും മോശമായി അനുഭവപ്പെടനം. എങ്കിലേ അടുത്ത സൃഷ്ടി മെച്ചപെടൂ. അങ്ങനെ മെച്ചമായ ഒന്നിന് വേണ്ടി തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുക. എഴുത്തുകാര്‍ അങ്ങനെ വേണം. താന്‍ എഴുതിയത് ഏറ്റവും ലോകോത്തരം എന്നും, മറ്റൊരാളുടെ ചവറും എന്ന് ധരിക്കരുത്. എന്റെ കവിത താങ്കള്‍ക്ക് നല്ലത് ആകുമ്പോള്‍ മറ്റൊരാള്‍ക്ക് അങ്ങനെ ആകണം എന്നില്ല. മൂന്നാമതോരാള്‍ക്ക് മറ്റൊരു വിധം ആകും. എന്‍റെ ഈ ചെറിയ അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചത്, കവിയോ നോവലിസ്റ്റോ സ്വന്തം കൃതി എന്തെന്ന് വിശദീകരിക്കാന്‍ തുനിയരുത്. സത്യത്തില്‍ എന്‍റെ നോവല്‍ എങ്ങനെ ആണെന്ന്, അതിന്റെ വായനാസുഖം എന്തെന്ന്, അങ്ങനെ എല്ലാം ഞാന്‍ മനസിലാക്കിയത് വായനക്കാരില്‍ നിന്നുമാണ്. എന്‍റെ നോവല്‍ വായിച്ചവരൊട് ഞാന്‍ ചോദിക്കാറുണ്ട് അതിന്‍റെ കുറ്റവും കുറവുകളും. അത് അടുത്ത നോവലില്‍ ഉപകരിക്കും. ഒരു സൃഷ്ടിയുടെ ആസ്വാദനം ഒരിക്കലും എഴുത്തുകാരനില്‍ അല്ല. എന്‍റെ സൃഷ്ടികളെ ആര്‍ക്കും കല്ലെറിയാം. ഞാനത് സന്തോഷം സ്വീകരിക്കും. കാരണം ഏറുകൊള്ളുമ്പോള്‍, ചോര വാര്‍ന്നൊലിക്കുമ്പോള്‍, ഹൃദയം കത്തുമ്പോള്‍m എഴുത്തിനു കരുത്തു ലഭിക്കുന്നു. &lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : ജനുവരി പതിനാറാം തീയതി, അതായത് താങ്കളുടെ വാപ്പ മരിച്ചിട്ട് ആറാം നാള്‍, താങ്കള്‍ക്കായി ഒരുക്കിയ ആ വേദിയില്‍ നിന്നപ്പോള്‍ താങ്കള്‍ താങ്കളുടെ വാപയെ പറ്റിയാണ്‌ പറഞ്ഞത് :"" ദളിതന്റെ പിഞ്ഞാണത്തില്‍ നിന്നും ഉണ്ണാന്‍ പഠിപ്പിച്ച വാപ്പ. അത് തന്നെയാണ് ഞാനും... ഒരിക്കല്‍ മാറ്റിയുടുക്കാന്‍ ഉടുപ്പില്ലാതെ, ആ സ്കൂള്‍ മുറ്റത്തു കൂടെ കരിമ്പന്‍ കയറിയ ട്രൌസറും ഷര്‍ട്ടും അണിഞ്ഞു നടന്നവന്‍.... അത് തന്നെയാണ് ഞാന്‍ ഇപ്പോഴും... ഈ നാട്ടുകാരന്‍ ആകുമ്പോഴും, ഒരു മലയാളി എഴുത്തുകാരന്‍ ആകുമ്പോഴും ഞാനൊരു ഇന്ത്യക്കാരന്‍ എന്നറിയപ്പെടാന്‍, ഒരു ഇന്ത്യന്‍ എഴുത്തുകാരന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നു..." ഇപ്പോള്‍ ഇതിനെ പറ്റി എന്ത് തോന്നുന്നു?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: അന്ന് വാപ്പ തെളിച്ച വഴി തന്നെ നല്ലത്. എനിക്ക് ഏതു പിച്ചക്കാരന്റെയും തോളില്‍ കയ്യിടാന്‍ കഴിയുന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "ഉത്തരാധുനിക കവിത" എന്നതിനെ എങ്ങനെ വിലയിരുത്തുന്നു?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഉത്തരാധൂനീകത നാളത്തെ തലമുറയെ ഉന്നം വച്ച് എഴുതുന്നത്‌. ബഷീറിന്റെ, എം.ടി യുടെ വായനക്കാരല്ലല്ലോ അവര്‍.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "താന്‍ എഴുതിയത് ഏറ്റവും ലോകോത്തരം എന്നും, മറ്റൊരാളുടെ ചവറും എന്ന് ധരിക്കരുത്." പക്ഷേ ഇന്നത്തെ എഴുതുകാരെല്ലാവരും ഇത്തരക്കാരാണോ?&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ആധുനിക കവിതകളെ പറ്റി എന്താണഭിപ്രായം?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ആധൂനീക കവിതകള്‍... നാം പുതിയ തലമുറകളെ നോക്കി എഴുതുന്നതിനെ അല്ലെ അങ്ങനെ പറയുക. വള്ളത്തോളും മറ്റും അക്കാലത്തെ തലമുറയ്ക്ക് വേണ്ടി എഴുതി. ചുള്ളിക്കാട് എന്റെയൊക്കെ തലമുറയെ നോക്കി എഴുതി. ഞാനോ അടുത്ത തലമുറയെ ലക്‌ഷ്യം വയ്ക്കുകയാണ്... എങ്കിലും ആധൂനീകത എന്ന രീതിയില്‍ പടച്ചു വിടുന്ന സാധനങ്ങള്‍ ജനകീയം ആകുന്നില്ല. അത് വായനക്കാരെ അകറ്റുകയാണ്.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: "വൃത്തം, താളം" എന്നിവ കവിതകളുടെ ഘടനാപരമായ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നു എന്നുള്ള അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: വൃത്തം, താളം എന്നിവ കവിതകളുടെ ഘടനാപരമായ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നുണ്ട് . പക്ഷെ വായില്‍ കൊള്ളാത്ത പദങ്ങള്‍ കൊണ്ട് അത് വായനക്കാരെ ഉപദ്രവിക്കുന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: വള്ളത്തോളിന്‌ ശേഷം വന്ന കവികളില്‍ താങ്കളെ ഏറ്റവും സ്വാധീനിച്ച കവി ആരാണ്‌?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: നല്ല സൃഷ്ടികള്‍ ഇഷ്ടപ്പെടുന്നു. അല്ലാതെ ആരും സ്വാധീനിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: "ആധുനീകത" എന്നത് എന്തിനേയാണ്‌ ലക്ഷ്യം വയ്ക്കുന്നത്?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ലക്‌ഷ്യം വയ്ക്കുക എന്നതില്‍ അപകടം ഒളിഞ്ഞു കിടപ്പുണ്ട്. ഒരുതരം സാംസ്കാരീക അധിനിവേശം അതില്‍ നിഴലിക്കുന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍: ഒരു കഥയുടേയോ കവിതയുടേയോ "തന്തു" മനസ്സില്‍ രൂപപ്പെട്ടതിന്‌ ശേഷം അത് എഴുതി തീരുന്നതു വരെ താങ്കളുടെ മാനസികാവസ്ഥ എന്തായിരിക്കും?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: കവിതയും കഥയും പെട്ടെന്ന് എഴുതി തീര്‍ക്കുന്നു. ചിലപ്പോള്‍ ഒരു കീറ് മേഘം ആകാം. മണ്ണിന്‍റെ മണം ആകാം. അല്ലെങ്കില്‍ ഉള്ളില്‍ ആണ്ടിറങ്ങുന്ന ഭീതിയോ ആശങ്കയോ... അങ്ങനെ എന്തുമാകാം അത്. നോവലില്‍ ഒരു യുദ്ധം തന്നെയാണ്. എല്ലാത്തരം വികാരങ്ങളുടെയും ഏറ്റിറക്കങ്ങളില്‍ നഷ്ട്ടപ്പെട്ട്... ചിലപ്പോള്‍ ലോകത്തോട്‌ മുഴുവന്‍ വെറുപ്പ്‌. എഴുത്തുകാരന്‍ ആകുക എന്നത് ഒരു ശാപം ആയി പോലും തോന്നിയിട്ടുണ്ട്...&lt;br /&gt;&lt;br /&gt;എം.കെ. ഖരീം : കലാ സാഹിത്യകാരന്മാര്‍ അസൂയയുടെ കുനിഷ്ട്ടിന്റെ കേന്ദ്രം എന്ന് വി.കെ.എന്‍ പറഞ്ഞിട്ടുണ്ട്. അടുപ്പിക്കാന്‍ കൊള്ളില്ല.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : എഴുത്തുകാരില്‍ താങ്കളുടെ അടുത്ത മിത്രം?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: എഴുത്തില്‍ അടുത്ത മ‌ിത്രമില്ല. ഞാന്‍ ഒറ്റയാന്‍.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : താങ്കളുടേതൊഴിച്ച് മറ്റാരുടെ കൃതികള്‍ വായിക്കാനാണ്‌ ഇഷ്ടം.&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഓ.വി.വിജയന്‍ കൃതികള്‍.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : ഓര്‍ക്ക്യൂട്ട് പോലുള്ള പൊതു സ്ഥലങ്ങളില്‍ മിക്കവരും തങ്ങളുടെ കഥകളും കവിതകളും പ്രസിദ്ധീകരിക്കുവാന്‍ വിമുഖത കാട്ടുന്നു. കാരണം?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഓര്‍ക്ക്യൂട്ടില്‍ നല്ല കവിതകള്‍ ആകാം, അത് പുറത്തു വാരികയിലോ മറ്റോ പ്രസിദ്ധീകരിച്ചത് എങ്കില്‍.... ഓര്‍ക്ക്യൂട്ടില്‍ മാത്രം അവസാനിക്കുന്ന ഒരു ആവിഷ്കാരം എങ്കില്‍ അതാവാം. ഓര്‍ക്ക്യൂട്ടില്‍ കാര്യമായ മോഷണം നടക്കുന്നത് കൊണ്ടാണ് നല്ല കവിതകള്‍ ഇടരുത് എന്ന് പറയുന്നത്....&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "ഒരു പ്രസാധന കേന്ദ്രം" ആരംഭിക്കുന്നതിനെ പറ്റി ചര്‍ച്ച ഉണ്ടായല്ലോ? എന്തായി ആ ചര്‍ച്ചകള്‍?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ചര്‍ച്ച പുരോഗമിക്കുന്നു. അത് കഴിയും.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : നിരീശ്വര വാദിയായിരുന്ന താങ്കള്‍ ഒരു ദിവസം പെട്ടെന്ന് ദൈവത്തെ തേടാന്‍ തുടങ്ങി. കാരണം?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: കാലം ഇന്നും എന്നെ തുറിച്ചു നോക്കുന്നു. ആ നോട്ടം എന്നെ വിഡ്ഢിയാക്കി കണ്ടു. എത്രമേല്‍ അറിയാന്‍ ശ്രമിച്ചാലും എങ്ങും എത്താത്ത ചിന്ത. ഒരു പഴയ ഓര്‍മയാണ്. അനുഭവിച്ചത്. അന്നെനിക്ക് ഇരുപതു വയസ്സാണെന്ന് തോന്നുന്നു. തനി നിരീശ്വരവാദിയായി നടന്ന കാലം. ഒരു സായാഹ്നത്തില്‍ വായനയില്‍ അറിഞ്ഞ നിരീശ്വരവാദത്തെ ചിന്തയില്‍ കൊണ്ടുവന്നത്. പാറമുകളില്‍ കിടന്നു ആകാശം നോക്കി. എന്‍റെ മനസ്സു ഒഴുകാന്‍ തുടങ്ങി, ഏറെ ചോദ്യങ്ങളോടെ. ഞാന്‍, എനിക്ക് മുമ്പ്‌ , അതിന് മുമ്പ്‌.. ഭൂമി ഉണ്ടാകുന്നതിനു മുമ്പ്‌.... അങ്ങിനെ എല്ലാത്തിനും മുമ്പ്‌.? ആ ചോദ്യം എന്നെ എത്തിച്ചത് ഭീകരമായ ഒരു ശൂന്യതയില്‍ ആണ്. എന്‍റെ മനസ്സു മറിയുന്നതായി ഞാന്‍ അറിഞ്ഞു. ഭയവും. അതോടെ ആ ചിന്ത അവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് തോന്നി. സന്ധ്യയില്‍ മടങ്ങുമ്പോള്‍ ഓര്‍ത്തു നിരീശ്വര വാദത്തിലേക്ക് എടുത്തെറിഞ്ഞ കോവൂരിനെ. അക്കാലത്ത് കോവൂരിന്റെ പുസ്തകങ്ങള്‍ ഒരു ഹരം ആയിരുന്നു. അപ്പോള്‍ എന്‍റെ ചോദ്യം ഇങ്ങിനെയായി... നൂറ്റാണ്ടുകള്‍ക്കു മുമ്പു ഈശ്വരനെ കാട്ടി തന്ന പ്രവാചകര്‍... അതത്രയും നുണയെന്നു കോവൂര്‍. കോവൂര്‍ പറയുന്നതു മാത്രം സത്യം. എങ്കില്‍ ഞാന്‍ എന്തിന് കോവൂരിനെ വിശ്വസിക്കണം? അങ്ങനെയാണ് ഞാന്‍ ഈശ്വരനെ തേടാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നും ഞാന്‍ എങ്ങും എത്തിയില്ല എന്നത് സത്യം. ഇപ്പോള്‍ ഇങ്ങിനെ കുറിക്കാന്‍ തോന്നിയത് ഈ അടുത്ത് എഴുതിയ ഒരു കവിതയാണ്. തുടര്‍ന്ന് വന്ന അഭിപ്രായവും.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : "എന്നില്‍ ഈശ്വരന്‍ ഇല്ല എങ്കിലും... ഞാന്‍ അന്വേഷിക്കുന്നു, കണ്ടിട്ടില്ല. കാണുമോ എന്തോ...". താങ്കള്‍ ഒരു ഈശ്വര വിശ്വാസിയാണോ?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഞാന്‍ ഈശ്വര വിശ്വാസി ആണ്. എന്ന് വച്ച് എന്റേതായ കാഴ്ചപാടിലൂടെ...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : ഇതിനേ പറ്റി..&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഈശ്വരനെ കാണുകയോ കേള്‍ക്കുകയോ അല്ല. അനുഭവിക്കയാണ് വേണ്ടത്. സംഗീതം അനുഭവിക്കുന്നത് പോലെ. ഞാന്‍ അന്നും ഇന്നും അന്വേഷകന്‍ ആണ്. അന്വേഷണം ആണ് ജീവിതം . മറ്റൊരു തരത്തില്‍ അതൊരു സഞ്ചാരവും കൂടിയാണ്. നാം എന്തിലെങ്കിലും അന്ധമായി വിശ്വസിക്കുന്നിടത്ത് നമ്മുടെ അസ്തിത്വം നഷ്ട്ടപെടുന്നു. നാം ഏതെങ്കിലും ഒന്നില്‍ കുരുങ്ങുമ്പോള്‍ പിന്നെ അന്വേഷണം അസാധുവാകുന്നു. അവിടെ എല്ലാ സൃഷ്ടിയും അവസാനിക്കുന്നു..&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : ആരാധനയെ പറ്റി എന്ത് പറയുന്നു?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ആരാധന എന്നാല്‍ ആത്മാവിനുള്ള ഭക്ഷണം. ശരീരം നിലനില്‍ക്കാന്‍ ഭക്ഷിക്കുന്നത് പോലെ ആത്മാവിന് ഭക്തി. ഇക്കാലത്തെ ആരാധന ഈശ്വര ആരാധനയല്ല. നമ്മള്‍ ആരാധിച്ചില്ലെങ്കിലും ഈശ്വരന്‍ നിലനില്‍ക്കും. നമ്മുടെ ആരാധന ഒന്നും അവന് / അവള്‍ക്കു വേണ്ടാ. നാം ആരാധിക്കുന്നു എങ്കില്‍ ഈശ്വരന്‍റെ സഹായി ആകുക. എന്ന് പറയുമ്പോള്‍ നമുക്കു താഴെയുള്ളവരെ സഹായിക്കുക. കണ്ണില്ലാത്തവനെ വഴിമുറിച്ച്‌ കടക്കാന്‍ സഹായിക്കുക. അറിവില്ലാത്തവന് അറിവ് പകരുക. അതൊന്നും ചെയ്യാത്തവന്‍ പള്ളിയിലോ അമ്പലത്തിലോ പോയിട്ട് കാര്യമില്ല. പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ പണത്തിന്റെ പുറത്തു തഴച്ചു വളരുന്നു.. നാം നല്ലൊരു ഈശ്വര വിശ്വാസി ആയില്ലെങ്കിലും ഒരു അഹങ്കാരി ആകാതിരിക്കുക. മുന്നില്‍ കൈ നീട്ടുന്നവന് ഒന്നും കൊടുത്തില്ലെങ്കിലും ചീത്ത പറയാതിരിക്കുക. ഇന്ന് നാം ഈശ്വരനെ കച്ചവടത്തിന് വച്ചിരിക്കുന്നു....&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : കുടുംബം എന്ന കൊണ്‍സെപ്റ്റിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: കുടുംബം എന്നത് സത്യത്തില്‍ എന്താണ്? ഭാര്യ, മക്കള്‍, വീട്... നാം മക്കളെ വളര്‍ത്തുന്നു. നാം വളര്‍ത്തിയില്ലെങ്കിലും അവര്‍ വളരുന്നുണ്ട്‌.... ഒരാള്‍ ജനിക്കുന്നത് ആ ആളുടെ ഇഷ്ടം കൊണ്ടല്ല. ഞാന്‍ പണം മുടക്കി പണിതത് ആണെങ്കിലും എന്‍റെ വീട് എന്ന് തോന്നുന്നില്ല. ഞാന്‍ എന്ന് ചിന്തിക്കുന്നിടത് എന്നെ കാണുന്നില്ല. എന്‍റെ കൈകാലുകള്‍ എന്ന് ചിന്തിക്കുമ്പോള്‍ ഉള്ളില്‍ എങ്ങോ ഞാന്‍ ഉണ്ട്. അതെ ചിന്തകള്‍ നമ്മെ ഒരു വല്ലാത്ത അവസ്ഥയിലേക്ക് എടുത്തെറിയുന്നു. നാം എന്തിനാണ് ജനിക്കുന്നത്? മരിക്കാന്‍ വേണ്ടിയോ? മകന്‍ പിറക്കുമ്പോള്‍ നാം അവന്‍റെ കൈ കാലുകളില്‍ നോക്കും, ആ കാലുകള്‍ വളര്‍ന്നു കാണാന്‍. നടന്നു കാണാന്‍... ഓടി കളിച്ചു കാണാന്‍... സത്യത്തില്‍ ഓരോ വളര്‍ച്ചയും മരണത്തിലേക്ക്. അതെ നാം ഒരാളെ വളര്‍ത്തുന്നു എന്ന് പറയുമ്പോള്‍ നാം ആ ആളെ മരണത്തിലേക്ക് വളര്‍ത്തുകയാണ്. ആത്മീയവും അല്ലാതെയും ഉള്ള സഞ്ചാരം അതാണ്‌ എന്നെ പഠിപ്പിച്ചത്. ഇതു ഒരു സൂഫി ചിന്ത ആണോ എന്ന് പോലും അറിയില്ല. നേരത്തെ പറഞ്ഞതു പോലെ എന്‍റെ ഉള്ളിലുള്ള ആ ഞാന്‍ എന്‍റെ കൈ പിടിച്ചു സഞ്ചരിക്കുന്നു.&lt;br /&gt;ഹരി വില്ലൂര്‍ : ഗൃഹസ്ഥാശ്രമം, ബ്രഹ്മചര്യം... ഇതില്‍ ഏതാണുത്തമം? എം.കെ. ഖരീം: മനുഷ്യന്‍ എന്നാല്‍ ഈശ്വരന്റെയും മൃഗത്തിന്റെയും സങ്കലനം. ആ മൃഗീയത വെടിയാനുള്ള സഞ്ചാരം , അല്ലെങ്കില്‍ മൃഗീയത ഊരി കളയുക.. അങ്ങിനെ ഒക്കെ ആകാം... ജീവിതത്തെ അങ്ങനെയും വായിക്കാം. ഗൃഹാശ്രമം , ബ്രഹ്മാശ്രമം... എന്‍റെ അഭിപ്രായം ആവില്ല താങ്കളുടെത്. നമ്മുടെ രണ്ടാളുടെയും ആകില്ല മറ്റൊരാളുടെത്. ഓരോരുത്തരും അവരവരുടെ കാഴ്ചപാടില്‍ നിന്നും കണ്ടെത്തേണ്ടതാണ്‌. എന്‍റെ പാതയിലൂടെ അല്ല താങ്കളുടെ യാത്ര. അങ്ങയുടെ വീഥി അങ്ങ് തന്നെ കണ്ടെത്തുക. അതാണ്‌ അതിന്‍റെ സത്യം. ഒരു അന്വേഷകന്‍ എപ്പോഴും അങ്ങനെ ആകണം. അല്ലെങ്കില്‍ മറ്റൊരാളുടെ പാതയെ ധിക്കരിക്കുക. അതിലാണ് നാം പുതിയത് കണ്ടെത്തുക. നാം ഒരു അന്വേഷകന്‍ ആണെങ്കില്‍ നിലവില്‍ ഉള്ളതില്‍ നിന്നും വിട്ടു പോകുക. ഈശ്വരന്‍ അതാണ്‌ എന്നുള്ള കാഴ്ച്ചയെ മറികടക്കുക. ഈശ്വരനെ കണ്ടു എന്ന് ചിലര്‍, കേട്ടു എന്ന്, തൊട്ടു എന്ന്... അതെല്ലാം നുണ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം എന്‍റെ കാഴ്ചപാടില്‍ ഈശ്വരനെ നാം അനുഭവിക്കുകയാണ് വേണ്ടത്. സംഗീതം എങ്ങനെയാണോ നാം അനുഭവിക്കുക അത് പോലെ. പ്രണയം എങ്ങിനെയാണോ അനുഭവിക്കുക അത് പോലെ... ഇതു മറ്റൊരാള്‍ക്ക് മറ്റൊരു വീക്ഷണം ആകാം... അങ്ങനെയേ ആകാവൂ...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : പണമില്ലാത്തവന്‍ പിണം എന്നതിനെ പറ്റി എന്താണഭിപ്രായം?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: നമ്മുടെ ലോക കാഴ്ച അങ്ങനെ പണം ഇല്ലാത്തവന്‍ പിണം. ശരിയെന്നു വിശ്വസിച്ചു നാം. പണം വെറും കടലാസ്സു. ഒന്ന് കാല്‍ തട്ടി വീണു തളര്‍ന്നു കിടക്കുമ്പോള്‍ പണം കൊണ്ട് ഒന്നിനും കഴിഞ്ഞെന്നു വരില്ല.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : മതങ്ങളെല്ലാം നന്മകള്‍ മാത്രമേ പഠിപ്പിക്കുന്നുള്ളൂ എന്നതിനെ പറ്റി?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: നന്‍മകള്‍ മതങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. കള്ളന്‍ വരുമ്പോള്‍ കരഞ്ഞുണര്‍ത്തുന്ന കാവല്‍നായ ഏത് മതമാണ്‌ അനുഷ്ടിക്കുക...? പൂവ് കാറ്റിനു ചാഞ്ഞു കൊടുക്കുന്നത്, കാറ്റില്‍ പരാഗം നടക്കുന്നത് ഏത് മതം അനുഷ്ഠിച്ചിട്ടാണ്? മതമോ ഈശ്വരനോ അല്ല പ്രശ്നം... ഈ ലോകത്തെ നശിപ്പിക്കുന്ന മനുഷ്യന്‍ തന്നെ...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : എന്താണ്‌ മതങ്ങളുടെയെല്ലാം യഥാര്‍ത്ഥ ധര്‍മ്മം?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: മതങ്ങള്‍ ഉണ്ടായത് മനുഷ്യനെ അന്ധകാരത്തില്‍ നിന്നും ഉയര്‍ത്താന്‍. എന്നാല്‍ അധികാര മോഹികള്‍ തലപ്പത്ത്‌ കയറി അന്ധകാരത്തില്‍ കിടക്കുന്നവരെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളുന്ന ധീനമായ കാഴ്ച.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : വര്‍ഗ്ഗീയതയെ പറ്റി?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: മതവും രാഷ്ട്രീയവും തമ്മിലുള്ള അവിഹിത ബന്ധം മാത്രമല്ല വര്‍ഗീയതയുടെ ഉറവിടം. മത, ജാതി വര്‍ഗീയത പോലെ രാഷ്ട്രീയ സാമ്പത്തീക വര്‍ഗീയതയും. മതത്തിനുള്ളില്‍ മതം, ജാതിക്കുള്ളില്‍ ജാതി, രാഷ്ട്രീയത്തിനുള്ളില്‍ രാഷ്ട്രീയം... അതിനൊക്കെ പിന്നില്‍ അധികാരം അല്ലെ? നാം ഒരു മതത്തിനുള്ളില്‍ ആകുമ്പോഴും സാമ്പത്തികമായ അസമത്വം, ചേരി തിരിവ് അനുഭവിക്കുന്നു. രാഷ്ട്രീയത്തിലും അങ്ങനെ. കുടുംബത്തില്‍ പോലും ആ അസമത്വം ഉണ്ടല്ലോ.... എന്‍റെ മതം ശരി, നിന്റേതു തെറ്റ്, എന്‍റെ അഭിപ്രായം ശരി, നിന്റേതു തെറ്റ്, അവിടെ തര്‍ക്കങ്ങള്‍ ഉണ്ട്, സംഘട്ടനങ്ങളും...&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : പാഥേയം എന്ന കമ്മ്യുണിറ്റിയെ എങ്ങനെ വിലയിരുത്തുന്നു?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: പാഥേയം നല്ലൊരു സംരംഭം ആണ്. മറ്റു കമ്മ്യൂണിറ്റികളേക്കാള്‍ വ്യത്യസ്തം. നല്ല രചനകള്‍ സ്വീകരിക്കപ്പെടുന്നു.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : പാഥേയം ഓണ്‍ലൈന്‍ മാഗസീനെ പറ്റി?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: ഒരു വാരിക പോലെ ശ്രദ്ധിക്കപ്പെടുന്നത്. കൂടുതല്‍ വളരട്ടെ.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : പാഥേയം അംഗങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ?&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: അക്ഷരങ്ങളെ സ്നേഹിക്കുക. എന്തെല്ലാം നഷ്ട്ടപെട്ടാലും അക്ഷരം വഞ്ചിക്കില്ല. നാം ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം അത് മടക്കി തരും.&lt;br /&gt;&lt;br /&gt;ഹരി വില്ലൂര്‍ : നന്ദി. താങ്കളുടെ വിലയേറിയ സമയത്തില്‍ കുറച്ച് സമയം പാഥേയത്തിനായി പങ്കു വയ്ച്ചതിന്‌.&lt;br /&gt;&lt;br /&gt;എം.കെ. ഖരീം: നന്ദി, നിങ്ങളില്‍ ഒരാളായി ഞാനുമുണ്ട്. ആശംസകള്‍...&lt;br /&gt;&lt;br /&gt;&lt;span style="color:#33ff33;"&gt;ഈ അഭുമുഖം പാഥേയം മാഗസീനില്‍ കാണുവാന്‍ [link=http://www.paadheyam.com/Portal/Article.aspx?mid=17&amp;amp;lid=april2009]ഇവിടെ ക്ലിക്കുക.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-8920546671862989356?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/8920546671862989356/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/04/blog-post.html#comment-form' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/8920546671862989356'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/8920546671862989356'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/04/blog-post.html' title='അഭിമുഖം - ശ്രീ എം. കെ. ഖരീം.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-2488525636330743895</id><published>2009-03-25T19:57:00.003+05:30</published><updated>2009-04-04T14:17:12.924+05:30</updated><title type='text'>ലേഖനം - "ആറാമത്തെ പെണ്‍കുട്ടി".</title><content type='html'>&lt;p align="center"&gt;&lt;span class=""&gt;&lt;strong&gt;&lt;u&gt;&lt;span style="font-size:180%;"&gt;സേതുവിന്‍‌റ്റെ "ആറാമത്തെ പെണ്‍കുട്ടി".&lt;/span&gt;&lt;/u&gt;&lt;/strong&gt; &lt;/span&gt;&lt;/p&gt;&lt;p align="justify"&gt;അടിവയറുകള്‍ തിണിര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും വീണ ഊരില്‍ പൂക്കച്ചവടക്കാരന്‍ ശങ്കരരാമന്‍‌റ്റെ ആറാമത്തെ പൂവായി അവള്‍, കാദംബരി വന്നു. തന്നെ പ്രസവിക്കാത്ത അമ്മയുടെ മടിയില്‍ കിടന്നു വളര്‍ന്ന കാദംബരി ആ മക്കളില്ലാത്ത ശങ്കരരാമന്‍‌റ്റേയും ഗോമതിയുടേയും ജീവിതമാകെ സൗരഭ്യം വിതറി. സ്വന്തമായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്ന്, തലയ്ക്കു മുകളില്‍ ഇളകി പറക്കുന്ന വവ്വാലുകള്‍ക്കൊപ്പം ഭാര്യയുടെ അടിവയറിലെ ചലനങ്ങളും നിശബ്ദമാകുന്നത് പല തവണ കണ്ടറിഞ്ഞ്, അവസാനം ഉത്സവ പറമ്പില്‍ നിന്നും കിട്ടിയ കുട്ടിയെ സ്വന്തമാക്കി കൂടെ കൂട്ടി, കാദംബരിയെന്ന പേരും നല്‍കി, വളര്‍ത്തി വലുതാക്കി, ഒടുവില്‍ മറ്റേതോ പൂക്കാരന്‍‌റ്റെ ചായ്പ്പിലെ ആറാമത്തെ പൂവായി അവള്‍ പോയപ്പോള്‍ അറിയാവുന്ന വിലാസങ്ങളിലേക്കെല്ലാം അവള്‍ക്കായ് കത്തുകള്‍ എഴുതുന്ന ശങ്കരരാമനെന്ന അച്ഛനില്‍ നിന്നും സേതു "ആറാമത്തെ പെണ്‍കുട്ടി"യുടെ കഥ ആരംഭിക്കുന്നു.&lt;br /&gt;&lt;br /&gt;ഒരു സാധാരണ പെണിന്‌ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ഒരുവിധം ഭംഗിയായി സേതു ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. നൃത്തവും പാട്ടും പഠിപ്പിക്കുന്ന അധ്യാപകന്മാര്‍ മുതല്‍ സ്കൂളില്‍ ചരിത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ വരെ കാദംബരിയിലെ 'വിദ്യാര്‍ത്ഥി'യേക്കാള്‍ അവളിലെ 'സ്ത്രീ' എന്ന രൂപത്തിനാണ്‌ പ്രാധാന്യം കൊടുത്തത്. ഇന്നത്തെ ലോകത്ത് നശിച്ചു കൊണ്ടിരിക്കുന്ന അധ്യാപക - വിദ്യാര്‍ത്ഥി ബന്ധങ്ങളെ ഇതിലൂടെ കഥാകൃത്ത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;ശങ്കരരാമന്‍‌റ്റേയും ഗോമതിയുടേയും കുടുംബത്തിന്‍‌റ്റെ എല്ലാ നിര്‍ണ്ണായക നിമിഷത്തിലും ആ വവ്വാലുകള്‍ തലയ്ക്കു മുകളില്‍ ചിറകടിച്ചുയരാറുണ്ട്. ഉത്സവ പറമ്പില്‍ നിന്നും കണ്ടു കിട്ടിയ കുട്ടിയെ സ്വന്തം മകളായി കാണാന്‍ ഗോമതിയ്ക്ക് കഴിഞ്ഞില്ല. പക്ഷേ, ശങ്കരരാമന്‍ വീട്ടിലില്ലാത്ത ഒരു സമയത്ത് കാദംബരിയ്ക്ക് പനി വരുന്നതും അപ്പോള്‍ ആ വവ്വാലുകള്‍ പറന്നുയരുന്നതും പിന്നെ ഗോമതി അവളെ സന്തം മകളായി അംഗീകരിക്കുന്നതും എല്ലാം ഒരുപക്ഷേ വെറും നിമിത്തങ്ങള്‍ മാത്രമാകാം.&lt;br /&gt;&lt;br /&gt;ഒരു പൂക്കടക്കാരന്‍‌റ്റെ മനസ്സ് പൂവ് പോലെ നൈര്‍മ്മല്യം ഉണ്ടായിരിക്കണം. അതുകൊണ്ടാകാം ശങ്കരരാമന്‍ തന്‍‌റ്റെ ചായ്പ്പില്‍ പൂവ് കെട്ടാന്‍ വരുന്ന അനാഥരായ ആ അഞ്ച് പെണ്‍കുട്ടികളേയും അഞ്ച് പൂവുകളുടെ പേരുകള്‍ നല്‍കിയതും. ഈ കഥയിലൂടെ ആധുനികതയുടെ ഒരു വ്യക്തമായ രൂപം കഥാകൃത്ത് വരച്ച് കാട്ടാന്‍ ശ്രമിക്കുന്നുണ്ട്. സ്കൂളിലെ "ആദ്യത്തെ റാങ്ക്" കാദംബരിയിലൂടെ സ്വപ്നം കാണുന്ന സ്കൂള്‍ അധികൃതര്‍, തന്‍‌റ്റെ മകള്‍ റാങ്കോടെ പാസ്സായിട്ട് അവളെ ഒരു ഡോക്ടര്‍ ആക്കാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍, ഇന്നത്തെ ആധുനിക വിദ്യാര്‍ത്ഥിയുടെ - ഇന്‍‌റ്റെര്‍നെറ്റ് ലോകത്തിന്‍‌റ്റെ രൂപം വരച്ചു കാട്ടുന്ന പവിഴം, ചാറ്റിംങ് പോലുള്ള ഇന്‍‌റ്റെര്‍നെറ്റ് മാധ്യമങ്ങളിലെ ശുദ്ധമായ പൊള്ളത്തരങ്ങള്‍ പവിഴം എന്ന കഥാപാത്രത്തിലൂടെ സേതു വരച്ചു കാട്ടുന്നു.&lt;br /&gt;&lt;br /&gt;പണ്ടത്തെ അധ്യാപക - വിദ്യാര്‍ത്ഥി ബന്ധത്തിനൊരു ശാപമായി മാറുന്ന ഇന്നത്തെ അധ്യാപകരുടെ ഒരു പ്രതിരൂപം മാത്രമാണ്‌ ഇതില്‍ "വേദ നായകം" എന്ന കഥാപാത്രം. സ്വന്തം വിദ്യാര്‍ത്ഥിയെ കാമത്തിന്‍‌റ്റെ കണ്ണുകള്‍ കൊണ്ട് മാത്രം കാണാന്‍ കഴിയുന്ന വേദനായകത്തിലൂടെ സേതു ഇന്നത്തെ പലരുടേയും പേരുകള്‍ വിളിച്ചോതുന്നു.&lt;br /&gt;&lt;br /&gt;കാദംബരി കാണുന്ന അല്ലെങ്കില്‍ പരിചപ്പെടുന്ന ആണൂങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമായത് തികച്ചും യാദൃശ്ചികമാകാം. അവള്‍ക്ക് ഈ ആണെന്ന് പറയുന്നത് "തുളച്ചു കയറുന്ന ഒരു നോട്ടമാകുന്നു; ഓര്‍ക്കാപ്പുറത്ത് തോളത്ത് വന്നു വീഴുന്ന ഒരു ചൂടുള്ള കൈപ്പത്തി ആകുന്നു; വിറകൊള്ളുന്ന ചുണ്ടുകളാകുന്നു; സെന്‍‌റ്റിന്‍‌റ്റെ,പുകയിലയുടെ തീഷ്ണമായ ഗന്ധമാകുന്നു; കവിളിലുരയുന്ന കൂര്‍ത്ത കുറ്റി രോമങ്ങളാകുന്നു, പിന്നെ അമര്‍ത്തി കീഴ്പ്പെടുത്തുന്ന ചുണ്ടുകളാകുന്നു". അതുമൂലം അവള്‍ക്ക് ആണിനെ പറ്റിയുള്ള കാഴ്ചപ്പാട് തന്നെ മാറി പോകുന്നുണ്ടോ എന്നൊരു സംശയം ഇപ്പോഴും ശേഷിക്കുന്നു.&lt;br /&gt;&lt;br /&gt;കഥയില്‍ സവര്‍ണ്ണ മേല്‍ക്കോയ്മയുടെ പ്രതീകമായി അച്ചാ ശാസ്ത്രിയേയും അദ്ദേഹത്തിന്‍‌റ്റെ ഡോക്ടര്‍മാരായ രണ്ട് പെണ്മക്കളേയും കഥാകാരന്‍ വരച്ചു കാട്ടുന്നു. എല്ലാവരും റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കാദംബരിക്ക് കിട്ടിയ ഫസ്റ്റ് ക്ലാസ് സര്‍ട്ടിഫിക്കറ്റുമായി അച്ചാ ശാസ്ത്രിയെ കാണാന്‍ വരുന്ന ശങ്കരരാമനോട്, കണ്ണുകളില്‍ ഒരു അമര്‍ത്തിയ ചിരിയോടെ, ഊര്‌, പേര്‌, കുലം, ഗോത്രം എന്നിവയൊക്കെ വിശദീകരിച്ച്, റാങ്കും ഡോക്ടര്‍ പദവിയും ഉയര്‍ന്നവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോള്‍ താഴ്ന്നു പോകുന്നത് ശങ്കരരാമന്‍‌റ്റെ തലയോടൊപ്പം അതൊക്കെ ഇപ്പോഴും ആഗ്രഹിക്കുന്ന സാധാരണക്കാരന്‍‌റ്റെ തല കൂടിയാണെന്ന് വേദനയോടെ നാം ഓര്‍ത്തു പോകുന്നത് സ്വാഭാവികം മാത്രം. അച്ചാ ശാസ്ത്രിയും അദ്ദേഹത്തിന്‍‌റ്റെ പെണ്മക്കളും ശങ്കരരാമന്‍‌റ്റെ മനസ്സിലേക്ക് സംശയത്തിന്‍‌റ്റെ ഒരായിരം തീക്കനലുകള്‍ കൂടി കോരിയിടുന്നിടത്തു വച്ച് കഥയുടെ വഴിത്തിരിവാകുന്നു.&lt;br /&gt;&lt;br /&gt;ആ സംഭവത്തിനു ശേഷം കഥാകാരന്‍ ശങ്കരരാമനെ ഒരു ഭ്രാന്തമായ അവസ്ഥയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. പിന്നെ പതുക്കെ പതുക്കെ പൂക്കച്ചവടം തകരുന്നതും, പിന്നെ ചായ്പിലെ പൂവുകള്‍ അപ്രത്യക്ഷമാകുന്നതും അയാള്‍ അറിഞ്ഞിരുന്നില്ല. അപ്പോഴൊക്കെ ശങ്കരരാമന്‍ ചിന്തകളുടെ മറ്റൊരു ലോകത്തായിരിന്നു.&lt;br /&gt;&lt;br /&gt;നാല്‌ വയസ് മുതല്‍, തന്നെ എടുത്ത് വളര്‍ത്തുന്ന ശങ്കരരാമനെ "അപ്പ" എന്നതിനു പകരം "മാമ" എന്ന് വിളിച്ചിരുന്ന കാദംബരി ഒരു ദിവസം പെട്ടെന്ന് ഒരു ദിവസം അയാളെ "അപ്പ" എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നു. 'ആണെ'ന്ന രീതിയില്‍ സ്വന്തം അപ്പയെ പോലും വിശ്വസിക്കാന്‍ പ്രയാസം തോന്നിയതു കൊണ്ടാകാം "മാമാ" എന്ന വിളീ "അപ്പാ" യിലേക്ക് തിരിഞ്ഞത്. &lt;/p&gt;&lt;p align="justify"&gt;&lt;/p&gt;&lt;p align="justify"&gt;പിന്നീട് ഒരു ദിവസം കോളേജില്‍ പോയ കാദംബരിയെ കാണാതാകുന്നു. ആ സംഭവത്തിനു ശേഷം ഗോമതി അസുഖ ബാധിതയാകുന്നതും പിന്നീട് മകളെ കാണാതെ മരിക്കുകയും ചെയ്യുന്നു. അങ്ങനെ ഒറ്റക്കായ ശങ്കരരാമനെ തേടി ഒരു സന്ധ്യയില്‍ സ്വന്തം വിലാസം വയ്ക്കാത്ത കാദംബരിയുടെ കത്ത് വരുന്നു. അതില്‍ അവള്‍ എഴുതിയിരിക്കുന്നു: "ഞാനിപ്പോള്‍ ദൂരെ ഒരു ദേശത്ത്, മറ്റൊരു പൂക്കച്ചവടക്കാരന്‍‌റ്റെ ചായ്പ്പില്‍ ആറാമത്തെ പെണ്‍കുട്ടിയായി, ആറാമത്തെ കാട്ടുപൂവായി ജോലി ചെയ്യുന്നു. എന്നോടൊപ്പം ഉള്ള മറ്റ് അഞ്ച് പേര്‍ക്കും ഇവിടുത്തെ മാമനും മാമിയും പൂക്കളുടെ പേരുകള്‍ നല്‍കിയിരിക്കുന്നു. ഒടുവില്‍ വന്നതു കൊണ്ടാകാം എനിക്കുള്ള പേര്‌ കണ്ടു പിടിക്കുന്നതില്‍ മാമനും മാമിയും തമ്മില്‍ തര്‍ക്കത്തിലാണ്‌. കാരണം മിടുക്കിയായ എനിക്ക് ഒരു നല്ല പേര്‌ നല്‍കണ്ടേ? പിന്നെ അമ്മയെ മറക്കാന്‍ ശ്രമിക്കുകയാണ്‌ ഞാന്‍, അപ്പാവിനേയും. അങ്ങനെ നിങ്ങള്‍ രണ്ടു പേരിലൂടെ, എനിക്ക് സ്നേഹം തന്ന എല്ലാവരേയും. നന്ദികേടുകളിലൂടെ ശിക്ഷിക്കാന്‍ നോക്കുന്നത് ആദ്യം എന്നെ തന്നെ, പിന്നെ എന്നിലൂടെ ആരൊയൊക്കെയോ ഒക്കെ". അപ്പോഴും ശങ്കരരാമന്‍‌റ്റെ തലയ്ക്കു മുകളില്‍ വവ്വാലുകള്‍ പറന്ന് തുടങ്ങിയത് ഒരുതരം യാദൃശ്ചികതയാകാം.&lt;br /&gt;&lt;br /&gt;എല്ലാം മറക്കുന്നതിലൂടെ, നന്ദികേടുകളിലൂടെ കാദംബരി നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മളെയൊക്കെ തന്നെയാണ്‌... നമ്മുടെ ഇന്നത്തെ സമൂഹത്തെ തന്നെയാണ്‌... ഇന്നത്തെ വ്യക്തി ബന്ധങ്ങളെ തന്നെയാണ്‌.... മനുഷ്യന്‍‌റ്റെ ദുഷിച്ച മനസ്സുകളിലേക്കും ചിതലരിച്ച ചിന്തകളിലേക്കും കാദംബരി വിരല്‍ ചൂണ്ടൂന്നു - എല്ലാം തിരുത്തപ്പെടുവാന്‍ വേണ്ടി. &lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;&lt;span style="color:#ffff66;"&gt;ഈ ലേഖനം "പാഥേയം മാഗസീനില്‍" വായിക്കുവാന്‍ ഈ ലിങ്ക് നോക്കുക: &lt;/span&gt;&lt;a href="http://www.paadheyam.com/Portal/Article.aspx?mid=14&amp;amp;lid=april2009"&gt;http://www.paadheyam.com/Portal/Article.aspx?mid=14&amp;amp;lid=april2009&lt;/a&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-2488525636330743895?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/2488525636330743895/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/03/blog-post.html#comment-form' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/2488525636330743895'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/2488525636330743895'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/03/blog-post.html' title='ലേഖനം - &quot;ആറാമത്തെ പെണ്‍കുട്ടി&quot;.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-5676677932492772396</id><published>2009-02-18T19:43:00.000+05:30</published><updated>2009-02-18T19:45:27.325+05:30</updated><title type='text'>മനുഷ്യര്‍.</title><content type='html'>എന്തിനീ യാത്ര, ഹേ മനുജാ&lt;br /&gt;ഈ വര്‍ത്തമാനകാലത്തിന്‍&lt;br /&gt;വിഴുപ്പു ചുമന്നുകെണ്ടെ -&lt;br /&gt;ന്തിനീ യാത്ര, എങ്ങോട്ടീ യാത്ര.&lt;br /&gt;&lt;br /&gt;തുച്ഛമാം പൈസക്കു വേണ്ടി സ്വന്തം&lt;br /&gt;മാതാപിതാക്കളെ കൊല്ലുന്ന മനുഷ്യര്‍,&lt;br /&gt;രക്ത ബന്ധങ്ങള്‍ മറക്കുന്നു, പിന്നെ&lt;br /&gt;വ്യക്തി ബന്ധങ്ങളും മറക്കുന്നു.&lt;br /&gt;&lt;br /&gt;പേരിനു വേണ്ടി, പ്രശസ്തിക്കു വേണ്ടി&lt;br /&gt;കൂടെപ്പിറപ്പിനെ ഒറ്റിക്കൊടുക്കുന്നു.&lt;br /&gt;ഹാ, എന്തിനേറെ പറയുന്നു, അവന്‍&lt;br /&gt;സ്ഥാനലബ്ധിക്കായ് ഭാര്യയെ വില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;പൈസ്ക്കു വേണ്ടി എല്ലാം മറക്കുന്നു,&lt;br /&gt;ലക്ഷങ്ങള്‍ കോടികള്‍ കുട്ടി വച്ചീടുന്നു.&lt;br /&gt;നാളെ ഒരിറ്റു ദാഹജലത്തിനായ് കേഴുമ്പോള്‍&lt;br /&gt;ഈ കോടികള്‍ പോലുമാര്‍ത്തു ചിരിച്ചിടും.&lt;br /&gt;&lt;br /&gt;ഒന്നുമില്ലാതെയീ ഭൂമിയില്‍ വന്നു ഞാന്‍,&lt;br /&gt;അതു പോലെ തന്നെ തിരിച്ചു പോകുന്നതും.&lt;br /&gt;കരയുന്ന കണ്ണലാദ്യമായി ഭൂമിയെ കണ്ടു ഞാന്‍,&lt;br /&gt;ചിരിച്ചു കൊണ്ടീ മടക്കയാത്ര തുടരാന്‍ കഴിയുമോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3385823054279571188-5676677932492772396?l=harivilloor.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://harivilloor.blogspot.com/feeds/5676677932492772396/comments/default' title='Post Comments'/><link rel='replies' type='text/html' href='http://harivilloor.blogspot.com/2009/02/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5676677932492772396'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3385823054279571188/posts/default/5676677932492772396'/><link rel='alternate' type='text/html' href='http://harivilloor.blogspot.com/2009/02/blog-post.html' title='മനുഷ്യര്‍.'/><author><name>HARI VILLOOR</name><uri>http://www.blogger.com/profile/16099936617103303640</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://4.bp.blogspot.com/_MZj00wNv8cQ/SZbUcr_VuII/AAAAAAAAANk/BXCwjg7jKHw/S220/Latest+one..kk+na.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3385823054279571188.post-3482471880214684508</id><published>2009-01-18T14:30:00.013+05:30</published><updated>2009-02-18T16:58:16.281+05:30</updated><title type='text'>വൃദ്ധസദനത്തിലേക്കുള്ള യാത്ര.</title><content type='html'>&lt;p align="justify"&gt;അതൊരു വിമാനത്തിന്‍‌റ്റെ ഒച്ചയല്ലേ കുട്ട്യേയ്... ന്‍‌റ്റെ അപ്പു അതിലുണ്ടാവുമോ ആവോ? അമ്മയെ കാണാന്‍ വരുന്നുണ്ടെന്ന് കഴിഞ്ഞ മാസം വിളിച്ചപ്പോഴും അവന്‍ പറഞ്ഞിരിന്നു. എപ്പോഴും അമ്മയെ കാണണം ന്ന് ണ്ടെന്ന്.. പക്ഷേ അവധി കിട്ടണ്ടേ? ന്താ ചെയ്യാല്ലേ? എല്ലാവര്‍ക്കും അവരവരുടെ ജോലിയല്ലേ വലുത്. ന്താ ചെയ്യാന്‍‌റ്റെ കുട്ട്യേയ്... അല്ല, ഞാന്‍ നിന്നോടിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം, ല്ലേ? നീയാരാ..ന്നെ നോക്കാന്‍ നില്‍ക്കണ ഹോം നേഴ്സ്. ന്നാലും അറിയാണ്ട് ങ്ങ്‌ പറഞ്ഞു പോണതാ കുട്ട്യേയ്... മനസ്സിലുള്ളത് ആരോടെങ്കിലും പറഞ്ഞാല്‍ ഒരാശ്വാസമാണേ... ഇവിടെയിപ്പോ നീയല്ലാണ്ട് ആരാ എനിക്കുള്ളത്.. &lt;/p&gt;&lt;p align="justify"&gt;&lt;br /&gt;ഒരു മിനിട്ടിന്‍‌റ്റെ വ്യത്യാസത്തില്‍ രണ്ടാണ്‍കുട്ടികള്‍ ഉണ്ടായപ്പോള്‍ ല്ലാവരും എന്തൊക്കെയാ പറഞ്ഞേ.. "ന്തായാലും മേലേടത്തെ ദേവകി രക്ഷപെട്ടൂട്ടോ. രണ്ടാണ്‍കുട്ടികളല്ലേ. ഇനീപ്പോ അവല്‍ക്കൊരു സുഖമൊക്കെ ണ്ടാകും"ന്ന്. എല്ലാവരും പറഞ്ഞത് ശരിയാണെന്ന് തോന്നിപ്പിക്കും പോലെ ജീവിതം മുന്നോട്ട് നീങ്ങി. അതിനിടയില്‍ എപ്പോഴോ മക്കള്‍ വളര്‍ന്നു. അച്ഛനില്ലാത്ത ദു:ഖം അറിയിക്കാതെ അവരെ തന്നാലാകും വിധം വളര്‍ത്തി. ഒന്നിനും ഒരു കുറവും ണ്ടാകാതെ നോക്കി. അടിവസ്ത്രം മുറുക്കിയുടുത്ത് അവരെ പഠിപ്പിച്ചു. അപ്പോഴൊക്കെ എനിക്കും രണ്ടാണ്‍കുട്ടികളാണെന്നതില്‍ മനസ്സാല്‍ ഞാനും അഹങ്കരിച്ചിരുന്നുവോ? എനിക്കും ഒരു നല്ല ദിവസം വരും എന്ന് വിശ്വസിച്ചിരുന്നുവോ? &lt;/p&gt;&lt;p align="justify"&gt;&lt;br /&gt;രണ്ടാളുടേയും പഠിത്തം കഴിഞ്ഞു. ഇനി ജോലിയ്ക്കുള്ള ഓട്ടമാണ്‌. വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടെന്താ കാര്യം.. കയ്യില്‍ പൈസയും പിടിപാടുമില്ലാത്തവന്‌ എവിടെ ജോലി? ആരുടെയൊക്കെയോ സഹായത്താല്‍ മൂത്തയാള്‍ക്ക് ഒരു ജോലി കിട്ടി. പക്ഷേ അത് വീട്ടില്‍ നിന്നും കുറേ ദൂരെയാണ്‌. അങ്ങനെ അവന്‍ ആ വീട് വിട്ട് നഗരത്തിലേക്ക് കുടിയേറി. ഇളയ ആള്‍ക്ക് ഗള്‍ഫില്‍ പോകണം ന്ന് പറഞ്ഞ് പാസ്പോര്‍ട്ടൊക്കെ എടുത്ത് വച്ചിരിക്കന്നു. അപ്പോഴൊക്കെ ഞാന്‍ പറയുമായിരിന്നു "എന്തായാലും പിന്നെയും ഞാന്‍ മാത്രം ഇവിടെ ബാക്കിയാകും ല്ലേ"ന്ന്. എന്താ ചെയ്ക.. ജീവിക്കണ്ടേ.. കുറച്ച് ഭൂമി കൊടുത്ത് കിട്ടിയ പൈസ കൊടുത്ത് വാങ്ങിയ വിസയുമായി അവനും തന്നെ തനിച്ചാക്കി പറന്നകന്നു. അത് എന്നന്നേക്കുമായുള്ള തന്‍‌റ്റെ ഒറ്റപ്പെടലിന്‍‌റ്റെ തുടക്കമായിരിന്നുവോ? &lt;/p&gt;&lt;p align="justify"&gt;&lt;br /&gt;ഹോം നേഴ്സിന്‍‌റ്റെ നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ കൊടുത്ത മരുന്നും ഗുളികയും കഴിച്ച് ഒരു തളര്‍ച്ചയോടെ ദേവകിയമ്മ അവളോട് പറഞ്ഞു: ന്തിനാ ന്‍റ്റെ കുട്ട്യേയ് ഇങ്ങനെ ഞാന്‍ ജീവിക്കണെ. ഇതൊക്കെ നിര്‍ത്താറായില്ലേ? ഈ ഗുളിക കഴിക്കുമ്പോഴേക്കും കണ്ണുകളങ്ങ് അടഞ്ഞു പോകാണേയ്.. ന്നാ പിന്നെ സ്ഥിരായിട്ട് ങ്ങ്‌ അടയുവോ? അതും ഇല്യാ.. ന്താ ചെയ്യാ... ആ ഗുളികയുടെ ശക്തിയില്‍ ഉറക്കത്തിലേക്ക് മടങ്ങുമ്പോഴും അവരുടെ മനസ്സ് വര്‍ഷങ്ങള്‍ പിറകിലേക്ക് സഞ്ചരിക്കുകയായിരിന്നു. &lt;/p&gt;&lt;p align="justify"&gt;&lt;br /&gt;വിവാഹ പ്രായമെത്തിയ, ഒന്നിനൊന്ന് വളര്‍ന്നു നില്‍കുന്ന രണ്ടാണ്‍മക്കള്‍. രണ്ടാള്‍‍ക്കും ആലോചനകളൊക്കെ ഷ്ടം പോലെ വരുന്നുണ്ട്. ഒടുവില്‍ മൂത്തയാള്‍ പറഞ്ഞു; ന്‍‌റ്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുണ്ട്. എനിക്കവളെ ഇഷ്ടമാണ്‌. അവള്‍ക്ക് ന്നേയും. അമ്മ അത് നടത്തി തരണം. എനിക്ക് മറ്റൊരു വിവാഹം വേണ്ട.. ന്താ പറയ്ക.. കുട്ടികളൂടെ ഷ്ടമല്ലേ.. അപ്പോള്‍ പിന്നെ അതല്ലേ നടക്കേണ്ടത്. അങ്ങനെ ആര്‍ഭാടമായി ആ വിവാഹം നടന്നു. അതിനു ശേഷം ചെക്കനും പെണ്ണും ഒരാഴ്ച വീട്ടില്‍ ണ്ടായിരിന്നു. അതിനു ശേഷം രണ്ടാളും ജോലി സ്ഥലത്തേക്ക് പോയി. അവധി ഇല്
